tag:blogger.com,1999:blog-20412166080312590572024-02-14T01:06:23.270-08:00Art of WaveArtof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.comBlogger76125tag:blogger.com,1999:blog-2041216608031259057.post-42227735637442546802023-11-21T03:56:00.000-08:002023-11-21T04:20:25.116-08:00പ്രവാസ എഴുത്തും അറബ് ഭാഷയും <div style="text-align: left;"><br /><div class="separator" style="clear: both; text-align: justify;"><span style="text-align: left;">വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് നാം പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ നമ്മെ പ്രവാസിയാക്കി മാറ്റിയത്. ബൗദ്ധിക വളർച്ചക്കൊപ്പം ആത്മീയമായ വളര്‍ച്ചയ്ക്കും എഴുത്ത് ഉപയോകപ്പെടുത്തേണ്ടതുണ്ട്, വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു കാലത്തിന്റ്റെ രക്ഷക്കായി അവരോധിക്കപ്പെട്ട പ്രവാചകന്മാരുടെയും ആചാര്യന്മാരുടെയും വചനങ്ങളില്‍ നിന്നും പലരും അകലുന്നു. കറുപ്പില്‍ നിന്നും വെളുപ്പ് വാര്‍ദ്ധക്യത്തിന്റെ മുന്നറിയിപ്പോടെ വരുമ്പോഴും ഒരു പാട് വിപത്തുകൾ മുമ്പിൽ കാണുമ്പോഴും മൂല്യച്യുതിക്കെതിരെ ശബ്ദിക്കാനും സത്യത്തിന്റെ ഉള്‍വിളിക്കുത്തരം നല്കാന് പലര്‍ക്കും കഴിയുന്നില്ല, സൃഷ്ടികൾ ആസ്വാദനത്തിനൊപ്പം ഉൾക്കാമ്പുള്ളത് കൂടെ ആയിരിക്കണം കല കലക്ക് വേണ്ടി എന്നത് മാത്രം ആയിക്കൂടാ. സൃഷ്ടികൾ അനീതിക്ക് എതിരെ ശബ്ദിക്കാനും ധര്‍മത്തെ മുറുകെ പിടിച്ചു കൊണ്ടുമായിരിക്കണം അപ്പോഴാണ് അത് ഉദാത്ത സൃഷ്ടിയാവുന്നത്.
സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന </span><span style="text-align: left;">കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. ജീവിതാനുഭവങ്ങളുടെ ഭാവനമായ ഉദ്ഗ്രഥനങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും മനുഷ്യ മനസ്സില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ </span><span style="text-align: left;">കഴിയും. സ്വഭാവികവിഷ്കരണം വേണ്ടിടത്ത് അപഗ്രഥനവും സംഭവകഥനം വേണ്ടിടത്ത് ഉദ്ഗ്രഥനങ്ങളും വേണമെന്ന് മാത്രം.
പ്രവാസ ലോകത്ത് ഒരു പാട് പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും മറ്റു പ്രിന്റ് മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. എങ്കിലും പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു.
ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന് ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടതിന്റെ രഹസ്യം യഥാര്‍ത്ഥ ജീവിതത്തിന്റെ </span><span style="text-align: left;">ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക് കാണിക്കുകയും ചെയ്തു എന്നതാണ്. ..
ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും നാം അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. പലരും അതിനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നത് ആശാവഹമാണ്. അങ്ങിനെ ചെയ്യുമ്പോൾ ആണ് സംസ്കാരങ്ങൾ തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ നടക്കുക.അത് രാജ്യങ്ങളെ തമ്മിൽ അടുപ്പിക്കാനും സംസ്കാരങ്ങൾ പരസ്പരം കയിമാറാനും ഉപകരിക്കും.
മലയാളികൾ പരിചയിച്ചിട്ടില്ലാത്ത ഒരു പാട് എഴുത്തുകാര്‍ അറബ് ലോകത്തുണ്ട് ജീവിച്ചിരിക്കുന്നവരും മരിച്ചവരും തൗഫീഖ് അവ്വാദ്, ഹലീം ബറകാത്ത്, അലി അസ്വാനി,</span></div></div><div style="text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4qXPrsPokZCnHk4sDmmLaf3TG9Njd6lixxBAvBW8IUNwBNlAKElpWjEPPZ1ViHJvoIFTpxfuoT3r54OwnMx2Ns6D3xN4ISl5f__KxT5XbjS1gDZM2OjaOaXyAZaFa_eGYVEKifw4vsl2qVacthRwBU6bn0hjtHK4Qg0R3PDHpPS7FfvSGw4uhL-nVXQk/s875/WhatsApp%20Image%202023-11-18%20at%209.23.03%20AM.jpeg" style="clear: left; display: inline; float: left; margin-bottom: 1em; margin-right: 1em; padding: 1em 0px;"><img alt="" border="0" data-original-height="875" data-original-width="658" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4qXPrsPokZCnHk4sDmmLaf3TG9Njd6lixxBAvBW8IUNwBNlAKElpWjEPPZ1ViHJvoIFTpxfuoT3r54OwnMx2Ns6D3xN4ISl5f__KxT5XbjS1gDZM2OjaOaXyAZaFa_eGYVEKifw4vsl2qVacthRwBU6bn0hjtHK4Qg0R3PDHpPS7FfvSGw4uhL-nVXQk/s320/WhatsApp%20Image%202023-11-18%20at%209.23.03%20AM.jpeg" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI43KLE0mR7MxY2ENrEh9IPDVaUxDzEig2_gWxFOTXhZkYZ7qHXfJzrhlDV6LO-PqwYy8uvU_acYKS60ySwDgDnL0SladbH6Uni0i6YPfwc-4_pnVAdxheKOKNwc89bq0GQ190s9khsTZ0Wk6eP2XcHBPQ9ZrFq28TWu5tYdXXl0563ck5uWV3I3kJ6Ek/s886/WhatsApp%20Image%202023-11-18%20at%209.23.04%20AM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="886" data-original-width="669" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI43KLE0mR7MxY2ENrEh9IPDVaUxDzEig2_gWxFOTXhZkYZ7qHXfJzrhlDV6LO-PqwYy8uvU_acYKS60ySwDgDnL0SladbH6Uni0i6YPfwc-4_pnVAdxheKOKNwc89bq0GQ190s9khsTZ0Wk6eP2XcHBPQ9ZrFq28TWu5tYdXXl0563ck5uWV3I3kJ6Ek/s320/WhatsApp%20Image%202023-11-18%20at%209.23.04%20AM.jpeg" width="242" /></a><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2r24jMayvlUc6yX9nss4HU_CObKfeHyxxLGaEgw2jFPmCDaZdAu08k6KYNue8ECyG60nXFx8daOdWPXHUIAPeFc4cRYGHXWieP2744ptXNobzOOdg5nWAQqyoknSyEeTYRyIDb9-RtM5V7pY3_A3nsiGjTzzd2LjcCb-HwZ7amJUzPhjn5z9x83_QUn8/s882/WhatsApp%20Image%202023-11-18%20at%209.23.03%20AM%20%281%29.jpeg" style="clear: left; display: inline; float: left; margin-bottom: 1em; margin-right: 1em; padding: 1em 0px; text-align: center;"><img alt="" border="0" data-original-height="882" data-original-width="668" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2r24jMayvlUc6yX9nss4HU_CObKfeHyxxLGaEgw2jFPmCDaZdAu08k6KYNue8ECyG60nXFx8daOdWPXHUIAPeFc4cRYGHXWieP2744ptXNobzOOdg5nWAQqyoknSyEeTYRyIDb9-RtM5V7pY3_A3nsiGjTzzd2LjcCb-HwZ7amJUzPhjn5z9x83_QUn8/s320/WhatsApp%20Image%202023-11-18%20at%209.23.03%20AM%20%281%29.jpeg" /></a>ലൈനബദര്, മുരീദ് ബര്‍ഗൂത്തി, മുഹമ്മദ്ദിബ്ബ്, നജീബ് സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, നാം ജീവിക്കുന്ന ഖത്തറിലും ഒരു പാട് പ്രശസ്തരായ എഴുത്തുകാരുണ്ട് അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട് അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.
ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ ഒരു പാട് കൃതികൾ മലയാളത്തില്‍ വായിക്കപ്പെട്ടു. ഇതോടൊപ്പംതന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങുക ആയിരുന്നു , മലയാളി സ്വത്വത്തിലേക്ക് അറബി ഭാഷയും ലിപിയും സംസ്കാരവും കോർത്തിണക്കി പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാലഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്മാര്ക്ക് സാധിച്ചിരുന്നു.
ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന് നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന് തോമസ് ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു പരിചയപ്പെടുത്താൻ മുമ്പ് പലരും ശ്രമിച്ചിരുന്നു . സുദാനി എഴുത്ത് കാരന് തയ്യിബ് സലിഹ്, സൗദിഎഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്മൂദ്ദാര്‍വിഷ, നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും ഇതിനകം തന്നെ പല എഴുത്തുകാരും പരിചയപ്പെടുത്താൻ ശ്രമിച്ചു. ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്ടിച്ച റൂമിയെയുംഒരിക്കലും നമുക്ക് മറക്കാന്‍ പറ്റില്ല. അറബ് ഭാഷകളിലുള്ള ഒരു പാട് രചനകൾ ഉണ്ടായിട്ടും അധിക രചനകളും പരിചയപ്പെടുത്തപ്പെട്ടത് ഇംഗ്ലീഷ് നിന്നുള്ളതാണ് എന്നതും ഒരു സത്യമാണ്.
മുമ്പ് ഇത്തരം എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളുടെയും പരിചയപ്പെടുത്തലുകൾ നടന്നെങ്കിലും ഇത്തരം പരിചയപ്പെടുത്തലുകൾ ഇന്ന് വളരെ അതികം കുറഞ്ഞു വന്നിരിക്കുന്നു എന്നതാണ് സത്യം
അറബ് ലോകത്ത് ഇന്ന് ഒരു പാട് അറബ് ഭാഷയിലുള്ള സിനിമകളും കാലത്തോട് സംവദിക്കുന്ന വൈവിധ്യങ്ങളായ ഒരു പാട് കലാ സൃഷ്ടികളും ഉണ്ട്, ഗൾഫ് നാടുകളിൽ അവർ അവതരിപ്പിക്കുന്ന പല ന്യൂതനമായ പദ്ധതികളും പഠന വേദികളും സെമിനാറുകളും എക്സിബിഷനുകളും മ്യൂസിയങ്ങളും കാണുമ്പോഴും അതിൽ പങ്കെടുക്കുകയും ചെയ്യുമ്പോഴാണ് അറബ് ഭാഷയുടെ വലിപ്പവും കലാ സൃഷികളിൽ അവർ കാണിക്കുന്ന മികവ് മനസ്സിലാക്കാൻ കഴിയുക. അവരുടെ അനുവാദത്തോടെ അവർ സംഘടിപ്പിക്കുന്ന കവിയരങ്ങുകൾ നാടകങ്ങൾ സാഹിത്യ ചർച്ചകൾ ഇതിലൊക്കെ പങ്കെടുക്കാനുള്ള അവസരങ്ങൾ കണ്ടത്താനും ഇവിടെയുള്ള ഭാഷാ പണ്ഡിതന്മാർ ശ്രമിക്കേണ്ടതുണ്ട് അപ്പോഴാണ് ക്ലാസ്സ് റൂമിൽ നിന്നും പഠിച്ച അറബിയിൽ നിന്നുമുള്ള വ്യത്യാസം മനസ്സിലാക്കാൻ കഴിയുക. അതോടൊപ്പം അറബ് ഭാഷ പഠിക്കാൻ താത്പര്യമുള്ളവർ കണ്ടത്തി അവരെ പഠിപ്പിച്ചു കൊടുക്കാനുള്ള ഒരു ശ്രമവും നടത്തിയാൽ നന്നായിരിക്കും ഇത്തരം ഒരു പാട് പരിചയപ്പെടുത്തലുകൾ പ്രവാസ മലയാളികളായ ഭാഷ പണ്ഡിതന്മാരിൽ നിന്ന് മുണ്ടാവേണ്ടതുണ്ട്, അത്തരം ഒരു ശ്രമം ഇവിടെയുള്ള പ്രവാസി സംഘടനകൾ മുൻ കൈ എടുത്തു ചെയ്യേണ്ടിയിരിക്കുന്നു അതിനുള്ള പ്രോത്സാഹനങ്ങളും മത്സരങ്ങളും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട് മലയാളി സമ്മേളനം പോലെയുള്ള വലിയ ഇവന്റിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട് അതിനായി സമ്മേളനത്തിനിടയിൽ ഒരു പ്രത്യേകം സെഷൻ തന്നെ വെച്ചാൽ നന്നായിരിക്കും. അപ്രതിഹതവേഗമായ ജീവിതത്തിലെ വെറും തുച്ഛമായ നിമിഷങ്ങളില്‍ നാം സൃഷ്ടിച്ചെടുക്കുന്ന വരകളെയും വരികളെയും എന്നും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റാന്‍ നമുക്ക് കഴിയട്ടെ .</div><div style="text-align: justify;"><br /></div><div class="separator" style="clear: both; text-align: justify;"><br /></div><div class="separator" style="clear: both; text-align: justify;"><br /></div><div class="separator" style="clear: both; text-align: justify;"><br /></div>Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-91584355941251301532023-11-06T22:15:00.004-08:002023-11-06T22:16:20.238-08:00 എന്നിട്ടും<div style="text-align: left;"><div class="separator" style="clear: both; text-align: center;"><br /></div><h2 style="text-align: left;">എന്നിട്ടും</h2>തകർത്ത കെട്ടിടങ്ങൾക്കിടയിൽ<br />കണ്ണീർ തളം കെട്ടിയ തടാകങ്ങൾ <br />തകർത്ത വീടുകൾക്കുള്ളിൽ ഒഴുകുന്ന<br />ചോരപ്പുഴകൾ .!</div><div style="text-align: left;"><br />എന്റെ <br />കാൽപാദങ്ങളിടറുന്നു,<br />കാഴ്ച്ചകൾ മങ്ങി <br />കണ്ണുകൾ തളരുന്നു.<br />വിഷാദത്തിന്റെ നിഴലുകളിഴച്ചു ഇവിടെ ഞാൻ ഏകനായ്<br />അലയുന്നു <br />ആകാശമാകെ പിടിച്ചുലയ്ക്കുന്ന ശബ്ദങ്ങൾ.. <br />കത്തിയമർന്ന മണ്ണിന്റെ ദാഹമടക്കാൻ <br />ഒരു തുള്ളി ജലമെവിടെ? </div><div style="text-align: left;">അമ്മമാർ കുഞ്ഞുങ്ങൾ എത്രയെത്ര ജീവനുകൾ .... </div><div style="text-align: left;"><br />എന്നിട്ടും <br />കാതടിപ്പിക്കുന്ന മിസൈൽ ശബ്ദങ്ങൾക്കിടയിലും<br />ഒട്ടും പേടിയില്ലാത്ത<br />അവരുടെ കണ്ണുകൾ സ്വപ്നം കാണുന്നു..!<br /><br />ഈ നിഷ്കളങ്ക ബാല്യങ്ങൾക്ക് നൽകാൻ<br />കാലത്തിന്റെ കണക്ക് പുസ്തകത്തിൽ <br />എന്ത് പേരാണുള്ളത്?<br />ഏതു നിഘണ്ടുവിൽ തെരഞ്ഞാലാണ്<br />അത് കണ്ടത്താൻ കഴിയുക..!</div><div style="text-align: left;"><br />പോർവിമാനങ്ങളുടെ മുഴക്കം താരാട്ടു പാട്ടാക്കി കുഞ്ഞുങ്ങളെ<br />ഉറക്കാൻ വിധിക്കപ്പെട്ട അമ്മമാർ...<br />ഈ മനക്കരുത്തിനെ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ <br />എന്ത് പേരിട്ടു വിളിക്കും ?</div><div style="text-align: left;"><br />കരിഞ്ഞുണങ്ങിയ ഭൂമിയോടൊപ്പം <br />ചാരമായി മാറിയ കുഞ്ഞു പൈതങ്ങളെ<br />നിങ്ങളുടെ അമ്മയുടെ അച്ഛന്റെ കണ്ണുനീരൊക്കെയും<br />പുഴയായി ഒഴുകുന്നുണ്ട്... <br />ആ നദിക്കു ചുറ്റും പുതിയൊരു സംസ്കാരം ഉടലെടുക്കും..<br />അവിടെ നീതിയുടെ ധർമ്മത്തിന്റെ പുതിയ പുലരികൾ ഉദയം കൊള്ളും<br />മുറിപ്പെട്ട ജീവനുകൾക്കിടയിൽ നിന്നും ഉയരുന്ന നിലവിളികളൊക്കെയും </div><div style="text-align: left;">പക്ഷികൾ പാടുന്ന പുതിയ രാഗമായി പുനർജനിക്കും..<br />പൂക്കളും ചെടികളും വളരും കായ്കനികൾ നിറയും<br />നിങ്ങൾ ഇട്ടേച്ചു പോയ ഓരോ നിശ്വാസവും<br />വസന്തമായി മാറും,<br />ചെടികളെ തലോടും<br />സമാധാനത്തിന്റെ, സ്നേഹത്തിന്റെ,<br />വെള്ളരിപ്പ്രാവുകൾ വട്ടമിട്ടു പറക്കും<br /> <br />ആർത്തട്ടഹസിക്കുന്ന ചെകുത്താനും<br />ചോര കുടിക്കുന്ന ചെന്നായ്ക്കളും ഓടി മറയും<br />രക്തം കുടിക്കാൻ ദാഹിക്കുന്ന ചെകുത്താന്മാരുടെ കറുത്തനിറം<br />കുഞ്ഞു മനസ്സിന്റെ പ്രകാശത്താൽ ഇല്ലാതാകും<br />അവിടേയാകെ വെളിച്ചത്തിന്റെ കിരണങ്ങൾ പ്രതിഫലിക്കും<br />ഈ ഇരുണ്ട ലോകം ആ വെളിച്ചത്താൽ<br />അപ്രത്യക്ഷമാകുക തന്നെ ചെയ്യും.........</div><div style="text-align: left;"><br />മജീദ് നാദാപുരം </div><div style="text-align: left;"><br /><div class="separator" style="clear: both; text-align: center;"><br /></div></div>Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-60611072408599631512022-08-21T01:37:00.002-07:002022-08-21T01:43:55.281-07:00നിരൂപണ സാഹിത്യം <p style="text-align: justify;"></p><div style="text-align: justify;"><br /></div><div class="separator" style="clear: both; text-align: left;"><b>നിരൂപണ സാഹിത്യം </b></div><p></p><p style="text-align: justify;"></p><div style="text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLIpZiOlHVsmd7SYwxcE_PtOacgvMDaGwC-h34b8BK6--ha8z_ZCFPFbIpPtpWAFQzffXoxMUbxxmtNVIqxf7Syj-22cxmLxQZ8HGo1B6KgJ92YPsrEgOZhuwLgymuEWz0Hm0UuGNyzfuo35HjXcB6itOxhMovjMD3oKVkMHoNkawFM2ZSEJu7UjOd/s1600/WhatsApp%20Image%202022-08-20%20at%208.13.23%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: left;"><img border="0" data-original-height="818" data-original-width="1600" height="164" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLIpZiOlHVsmd7SYwxcE_PtOacgvMDaGwC-h34b8BK6--ha8z_ZCFPFbIpPtpWAFQzffXoxMUbxxmtNVIqxf7Syj-22cxmLxQZ8HGo1B6KgJ92YPsrEgOZhuwLgymuEWz0Hm0UuGNyzfuo35HjXcB6itOxhMovjMD3oKVkMHoNkawFM2ZSEJu7UjOd/s320/WhatsApp%20Image%202022-08-20%20at%208.13.23%20PM.jpeg" width="320" /></a>ദോഹയിലെ ക്യു മലയാളം നടത്തിയ സാഹിത്യ സദസ്സിൽ നിരൂപണം സാഹിത്യത്തെ കുറിച്ച് ..</div><p style="text-align: left;"></p><p style="text-align: justify;">അക്ഷരങ്ങൾക്ക് ഉറച്ച നിലപാടുകൾ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് ക്രിയാത്മക വിമർശനത്തിന്റെ ജാലക വാതിലുകൾ തുറന്നിടാനും കഥയും കവിതയും എല്ലാം സസൂക്ഷ്മമായ നിരൂപണത്തിനു വിധേയമാക്കാനും അത് വഴി എഴുതുകാരുടെ സർഗ്ഗ പ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയേണ്ടതുണ്ട് ...</p><p style="text-align: justify;">ഓരോ അനുഭവത്തെയും ആശയമായി പരിവര്‍ത്തിപ്പിക്കുന്ന ആശയവത്കരണവുമായി മനുഷ്യനില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിമര്‍ശന ബുദ്ധിയാണ് നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭാഷ പ്രയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്. സാഹിത്യവിമര്‍ശനം ആദ്യത്തെ സാഹിത്യ കൃതി ഉണ്ടായത് മുതല്‍ ആരംഭിച്ചിരിക്കുന്നു.</p><p style="text-align: justify;">ഒരു സൃഷ്ടി രചിക്കുന്നു എന്നുപറയുമ്പോള്‍ തന്നെ സൃഷ്ടിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. തന്റെ ആസ്വാദനത്തില്‍ വന്ന കാര്യങ്ങള്‍ വ്യക്തമായ പഠനത്തിലൂടെ എന്താണ് താന്‍ ആസ്വദിക്കാനുണ്ടായ ഘടകങ്ങള്‍ എന്ന് സൂക്ഷ്മ പരിശോധന നടത്തുകയാണ് നിരൂപകന് ചെയ്യുന്നത്.</p><p style="text-align: justify;"></p><div class="separator" style="clear: both; text-align: left;"><span style="text-align: justify;">അറബ് സാഹിത്യത്തിൽ അനാസിറുൽ അദബ് അഥവാ നിരൂപണം സാഹിത്യത്തിന്റെ ഏറ്റവും പ്രധാനമായ കാര്യങ്ങൾ എടുത്തു പറയുന്നതിൽ ഖയാൽ , അസ്ലുബ്, ആതിഫ .. ഭാവനയും ശൈലിയും വികാരവും എടുത്ത് പറയുന്നുണ്ട് .</span></div><p style="text-align: justify;"></p><div style="text-align: justify;">ഖയാൽ ആതിഫ ഉസ്‍ക്ലൂബ് ഇതും മൂന്നും നോക്കൂ </div><p></p><p style="text-align: justify;">ചിന്താശൈലികള്, വ്യത്യസ്തമായ ആവിഷ്കരണ സാധ്യതകള്‍, സാമൂഹിക സവിശേഷതകള്‍, വ്യക്തിഗുണങ്ങള്‍ ഇവ പരിശോധിക്കുന്നു. സൃഷ്ടികള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള സൃഷ്ടികളില്‍ നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താനും നല്ല നിരൂപകന് കഴിയുന്നു.</p><p style="text-align: justify;">ഇത്തരം സൂക്ഷ്മ പരിശോധനകള്‍കൊണ്ട് ഒരു കലാ സൃഷ്ടിയുടെ രഹസ്യങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍ കഴിയുന്നു. എന്താണ് വായന എന്താണ് സംവേദനം എങ്ങനെയാണ് വായിക്കുന്നത് സൃഷ്ടിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ സ്വയം അറിയണം.</p><p style="text-align: justify;">വായന മാറുന്നതിനനുസരിച്ച് വ്യാഖ്യാനങ്ങളും മാറുന്നു. വിമര്ശകന് ഒരു കൃതിയെ വ്യാഖ്യാനിക്കുമ്പോള്‍ പല അര്‍ഥ തലങ്ങളിലേക്കും പോകുന്നു.</p><p style="text-align: justify;">നിരൂപകന് സാധാരണ വായനക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത അര്‍ഥതലങ്ങള്‍ കൂടെ കണ്ടത്താന്‍ കഴിയും. പുതിയ ഭാവനകളിലേക്കും ആവിഷ്കാരങ്ങളിലേക്കും സൗന്ദര്യ ശാസ്ത്രത്തിലേക്ക് പ്രവേശിക്കുക എന്നത് വിമര്‍ശനത്തിന്റെ ഭാഗമാണ്.</p><p style="text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOReAKYDoKJTPSPJjaWENpVZ7yQkBL0XgUtjUPsEndPhWP-gyE6sZkf201iCx0ZviTUO9AqiOYc1yAFhLBCf5DTnkM6pC4uGw1R7YMSJFkkMEeahyfW4QAC-PVKWulrMWV9DH__R2WWXncFEwc7ZuvHbKvDAFVvMJhD1Z-LvsaxZp8oTf7nTDKAvqR/s1600/WhatsApp%20Image%202022-08-14%20at%201.20.17%20PM.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1131" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOReAKYDoKJTPSPJjaWENpVZ7yQkBL0XgUtjUPsEndPhWP-gyE6sZkf201iCx0ZviTUO9AqiOYc1yAFhLBCf5DTnkM6pC4uGw1R7YMSJFkkMEeahyfW4QAC-PVKWulrMWV9DH__R2WWXncFEwc7ZuvHbKvDAFVvMJhD1Z-LvsaxZp8oTf7nTDKAvqR/s320/WhatsApp%20Image%202022-08-14%20at%201.20.17%20PM.jpeg" width="226" /></a>ഓരോ സൃഷ്ടി ഉണ്ടാകുമ്പോഴും ഭാവുകത്വത്തിന്റെ വിപുലീകരണവും വികാസവും ഉണ്ടാകുന്നു. അതിനെ എങ്ങനെ സ്വാംശീകരിച്ചു എടുക്കാമെന്നും വിന്യസിക്കാന്‍ പറ്റുമെന്നും വിമര്ശകന് പറഞ്ഞു തരുന്നു.</p><p style="text-align: justify;">പാരമ്പര്യ സാഹിത്യ സിദ്ധാന്തത്തിലും നിരൂപണ സാഹിത്യത്തിലുമുള്ള നിരൂപകന്റെ അവഗാഹം സൃഷ്ടി അനുകരണമാണോ മൗലികമാണോ എവിടെയല്ലാം വ്യാപരിച്ചിരിക്കുന്നു എന്നും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു.</p><div style="clear: left; display: inline; margin-bottom: 1em; margin-left: 1em; text-align: left;"><div style="text-align: justify;">ചുരുക്കത്തില്‍ സൂക്ഷ്മമായ ഒരു വിശകലന പദ്ധതി നിരൂപണ കലയില്‍ അന്തര്‍ലീനമായിട്ടുണ്ട്. പഠനങ്ങളും നിരൂപണ ഗ്രന്ഥങ്ങളുടെ വായനയും എഴുത്തിന്റെ വികാസത്തിന് ഉപകരിക്കും.</div></div><p style="text-align: justify;">പക്ക്ഷേ ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത് ഒരു തരാം പുറം ചൊറിയൽ നിരൂപണങ്ങൾ ആണ്</p><p style="text-align: justify;">യഥാർത്ഥ നിരൂപകൻ ഇന്ന് ഇല്ല എന്ന് പറയാം അതിനു കുറെ കാരണങ്ങൾ ഉണ്ട് ഒന്ന് സത്യ സന്തമായി ഒരു കൃതിയെ അതല്ല ഒരു സൃഷ്ടിയെ നിരൂപണം നടത്തുമ്പോൾ അതിൽ ഒരു പാട് കാര്യങ്ങൾ തുറന്നു പറയേണ്ടി വരും ഈ തുറന്നു പറച്ചിൽ കേൾക്കാൻ പലപ്പോഴും എഴുത്തുകാർക്കും അവരുടെ ആരാധനകന്മാർക്കും ഇഷ്ടമാവില്ല ..</p><p style="text-align: justify;">ഇഷ്ടമാവില്ല എന്ന് മാത്രം അല്ല വെറുപ്പ് ഉളവാക്കുന്ന രൂപത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യും .. ഞാൻ എന്തിനു വെറുതെ വെറുപ്പ് സമ്പാദിക്കണം എന്ന ഒരു തോന്നൽ നിരൂപകനിൽ ഉണ്ടാകുന്നു. അത് പോലെ മോശമായ കാര്യമാണ് എന്ന് അറിഞ്ഞിട്ടും അതിനെ വളരെ നല്ലതാണ് എന്ന് പറയേണ്ട അവസ്ഥ ഒരു പക്ഷെ അത് പണത്തിന്റെ സ്വാധീനമോ രാഷ്ട്രീയ സ്വാധീനമോ ആവാം, പക്ഷെ പക്ഷെ ഇത് തികച്ചും തെറ്റായ രീതിയാണ്,</p><p style="text-align: justify;">നിരൂപകർ ശരിക്കും സാഹിത്യത്തെ കോല ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത് , എന്റേത് ഉതാത്ത സൃഷ്ടിയാണ് എന്ന് എഴുത്തുകാരൻ അറിയാതെ ചിന്തിച്ചു പോകുന്നു ..</p><p style="text-align: justify;">നേരെ മറുച്ചു സത്യ സന്തമായി സൃഷ്ടികളുടെ പോരായ്മകൾ എടുത്ത് പറഞ്ഞു മോശമായത് മോശം ആണെന്നും നല്ലത് നല്ലത് എന്നും ആർജവത്തോടെ പറഞ്ഞിരുന്നെങ്കിൽ .. അത് സാഹിത്യ ലോകത്തിനു ഒരു പാട് ഉപകരിക്കുകയും ഉതാത്ത സൃഷ്ടികൾ വരാൻ അത് കാരണം ആകുകയും ചെയ്യും</p><p style="text-align: justify;"> ആ രൂപത്തിൽ ചിന്തിച്ച ഒരു പാട് നിരൂപകന്മാർ ഇവിടെ ഉണ്ടായിട്ടുണ്ട് . സത്യ സന്തമായി നിരൂപണം നടത്തിയത് കൊണ്ട് ഒരു പാട് പഴി കേട്ടവർ ഉണ്ടായിരുന്നു ... അവരൊക്കെ നീതിക്ക് മുമ്പിൽ ഉറച്ചു നിൽക്കുക ആയിരുന്നു .</p><p style="text-align: justify;">കൃഷ്ണൻ നായരെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല</p><p style="text-align: justify;">36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതുക ആയിരുന്നു അദ്ദേഹത്തിൻറെ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും മലയാള നാട് വാരിക കലാകൗമുദി ആഴ്ചപ്പതിപ്പിലും ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു.</p><p style="text-align: justify;">ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരായ എഴുത്തുകാരെ മലയാള വായനക്കാർക്ക് പരിചയ പെരുത്തുകയായിരുന്നു. വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.</p><p style="text-align: justify;">രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.</p><p style="text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjR_PT7CzGZjyg_K1i5CDb4KrkWFkc2v3DP_e0D6ysCReDFLdsx9wi9QPNBtf4z_NfDX3j1VOnYjtAxprJ81sNAjaEGJ3vA9CH54MhmaBmgQxDx9Axbpj8oxnpSSUv-Lya7c9O5YvgGUaEBd9EXtlhHsUdIRp9myGn-Osp4AZf6s_ZucluzdX5WLBXe/s1600/WhatsApp%20Image%202022-08-20%20at%208.02.14%20PM.jpeg" style="clear: left; display: inline; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1600" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjR_PT7CzGZjyg_K1i5CDb4KrkWFkc2v3DP_e0D6ysCReDFLdsx9wi9QPNBtf4z_NfDX3j1VOnYjtAxprJ81sNAjaEGJ3vA9CH54MhmaBmgQxDx9Axbpj8oxnpSSUv-Lya7c9O5YvgGUaEBd9EXtlhHsUdIRp9myGn-Osp4AZf6s_ZucluzdX5WLBXe/s320/WhatsApp%20Image%202022-08-20%20at%208.02.14%20PM.jpeg" width="320" /></a>കൂലിപ്പണിക്കാർ മുതൽ കോളേജ്ജ് അധ്യാപകർ വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു.</p><p style="text-align: justify;">ഒരു കാലത്ത് തിളങ്ങിനില്‍ക്കുന്ന പേരാണ് എ. ആര്. രാജരാജവര്‍മയുടേത്. കവിതകളിൽ പ്രാസം വേണമോ വേണ്ടയോ എന്ന 'പ്രാസവാദം' എന്ന സംവാദത്തില്‍ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജരാജവര്‍മ. രാജ രാജ യെ ഇവിടെ ഓർക്കാൻ കാരണം അറബിക്കവിതയിൽ ഒരു കാലത്ത് വൃത്തവും പ്രയാസവും ഒത്ത കവിതകൾക്ക് മാത്രം ആയിരുന്നു സ്ഥാനം ഉണ്ടായിരുന്നത് എന്നാൽ സ്വതന്ത്ര കവിത എന്ന പേരിൽ ഒരു കവിതാ ശാഖ വരികയായിരുന്നു നാസികാത്തുല് മലയായിക എന്ന കവി ആയിരുന്നു ശരിക്കും അതിനു രൂപം കൊടുക്കുന്നത് പിന്നീട് വൃത്തവും പ്രയാസവും ഇല്ലാത്ത സ്വതന്ത്ര കവിതകൾ യഥേഷ്ടം ഉടലെടുക്കുക ആയിരുന്നു. ഇവിടെ പ്രാസ വാദത്തിൽ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജ രാജ വർമ്മ ...</p><p style="text-align: justify;">ഇപ്പോൾ നമുക് അറിയാം ഒരു പാട് യുവ കവികൾ പ്രയാസവും വൃത്തവും ഒന്നും ഇല്ലാതെ സ്വതന്ത്ര കവിതകൾ എഴുതി കൊണ്ടിരിക്കുന്നു അതിനു ഹൈക്കു എന്നും മറ്റും പേരുകൾ വരെ വന്നു .</p><p style="text-align: justify;">അന്ന് പ്രാസം ചര്‍ച്ച ആയത് പോലെ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ആവേണ്ട ഒരു കാര്യമാണ് സോഷ്യൽ മീഡിയ വഴി എഡിറ്റർസ് എഡിറ്റ് ചെയ്യാത്ത സ്വന്തമായി പ്രസിദ്ധീകരിച്ചു വിടുന്ന സൃഷ്ടികളെ പറ്റി അത് കഥയാവട്ടെ , കവിത ആവട്ടെ അത് എന്ത് മാവട്ടെ അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചുള്ള പഠനവും ചിന്തയും അനിവാര്യമായ ഒരു കാലത്താണ് നമ്മൾ ഇപ്പോൾ നിരൂപകർ ശരിക്കും ശ്രദ്ധിക്കേണ്ട ഒരു മേഖല ആണെന്ന് തോന്നുന്നു, നല്ലതും മോശമായതും ഒരു പോലെ വന്നു കൂടുന്ന ഒരിടം ആയി മാറിയിരിക്കുകയാണ്.</p><p style="text-align: justify;">ഒരു കാലത്ത് ജോസഫ് മുണ്ടശ്ശേരി യുടെ സാഹിത്യ വിമർശനം ഒരു പാട് പ്രശ്തമായിരുന്നു പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനത ചെലുത്തിയിരുന്നു.</p><p style="text-align: justify;">കുറ്റിപ്പുഴ കൃഷ്ണപിള്ള, എസ്. ഗുപ്തന് നായര്‍, കെ. ഭാസ്കരന് നായര്‍, സുകുമാര്‍ അഴീക്കോട്, എം. കൃഷ്ണന് നായര്‍, എം. ലീലാവതി, എം. അച്യുതന്, എം. എന്‍. വിജയന് ഇവരൊക്കെ ഒരു പാട് സംഭാവനകൾ നൽകിയവർ ആയിരുന്നു </p><p style="text-align: justify;">സാമൂഹിക യാഥാർഥ്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ നൽകുന്നത് ആയിരുന്നു അന്നത്തെ നിരൂപണ സാഹിത്യം ആരെയും തൃപ്തി പെടുത്തുക എന്നത് ആയിരുന്നില്ല അവർ ചെയ്തത് മറിച്ചു സത്യസന്തമായി ക്രിയാത്മക വിമര്ശാനത്തിലും വിശകലനത്തിലും ഏർപ്പെടുക ആയിരുന്നു.</p><p style="text-align: justify;">ഇന്ന് ഇവിടെ പ്രദർശിക്കപ്പെട്ട മാധവിക്കുട്ടിയുടെ കഥകൾ അതിൽ നമുക്ക് ഉമിത്തീയിന്റെ ചൂടും വെളിച്ചവും കാണാം .. ഇമേജറിയാനിൽ ഒന്നാം കിടക്കാരി ആയിരുന്നു മാധവിക്കുട്ടി, സ്വയം വരം എന്ന കഥയിലെ രാക്ഷസീയമായ ലൈംഗികാഭിനിവേശത്തെ വെണ്ണീറിൽ ആഴ്ത്തി നിർത്തിയ കൈ വിരുതന്റെ ഒതുക്കമായിരുന്നു കലയിലെ ഒതുക്കം. തപസ്സിലെ അച്ചടക്കം</p><p style="text-align: justify;">ബഷീറിന്റെ കഥയെ നിരൂപകർ കണ്ടത് നോക്കൂ</p><p style="text-align: justify;"> വിശപ്പ് പ്രേമം ഭക്തി മനുഷ്യർ കിടന്നു നട്ടം തിരിയുന്ന ഈ ത്രികോണത്തിൽ ബഷീർ തപസ്സ് ചെയ്യുക ആയിരുന്നു </p><p style="text-align: justify;">ബാല്യ കാല സഖി ഒരു ട്രേഡ് മാർക് ആവുക ആയിരുന്നു. സാമൂഹ്യ നോവൽ ആയി മാറുന്നു</p><p style="text-align: justify;">ജീവിതത്തിനും കഥയ്ക്കും കരുക്കൾ നിരന്നു, ആണിനും പെണ്ണിനും ട്രേഡ് മാർക് കൊടുത്ത് . ആദ്യത്തെ രണ്ടു അധ്യായങ്ങളിൽ ജാതി മതം തൊഴിൽ അടിസ്ഥാനത്തിൽ സാമൂഹ്യത്തിന്റെ ഡോകുമെന്റ്ന്തേഷനും പ്രേമാങ്കുരവും ഉണ്ടായി.</p><p style="text-align: justify;">അതാ പിന്നീട് കഥ വളരുന്നു, കഥ ഉയരുന്നു. ഇനി കഥ നടക്കുന്നത് ഭൂമിയിൽ അല്ല, അധ്യായ അധ്യായ ങ്ങളായി പ്രേമ ലോകത്തിലേക്ക് ഉയർന്നു പോകുന്നു, ഈ ഭൂമിയുടെ ആകർഷണ മണ്ഡലത്തിൽ നിന്നും പൊങ്ങി പൊങ്ങി കഥ സ്വന്തം പ്രദക്ഷിണ പഥത്തിലെത്തി അവിടെ സാക്ഷാത്കാരം, ട്രാജഡി, പേര് സാമൂഹ്യ നോവൽ എന്നാകുന്നു.</p><p style="text-align: justify;">എന്ത് കൊണ്ടന്നാൽ ഈ നോവലിലെ കഥാ പാത്രങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ പിറന്നവരാണ്, അവരുടെ വളർച്ചയാണ് നോവലിന്റെ മൂലാധാരം,</p><p style="text-align: justify;">മജീദിന് അത്യാഹിതം പിണഞ്ഞ സംഭവ ദിവസത്തെ പറഞ്ഞതും കാതു കുത്തു നടത്തുമ്പോൾ വലതു കാതിൽ പതിനൊന്നും ഇടത്തേതിൽ പത്തും ...എന്തിനു ഇങ്ങനെ എഴുതി</p><p style="text-align: justify;">ഒരു പക്ഷെ ഭാവിയിലെ ചരിത്രകാരൻ ഇവിടെ ജനിക്കുക ആവാം,</p><p style="text-align: justify;">കണ്ണീരിലൂടെ സുഹ്റ മന്ദഹസിച്ചു കരയുമ്പോൾ ചിരിക്കുന്ന ഈ ഒരു ഇടപാട് , ഈ നിഴലും വെളിച്ചവും ദുഖവും ആനന്ദവും വേദനയും ചാരിതാർത്ഥയും ഈ സാഹ ചര്യത്തിൽ നിന്ന് മലയാള നോവൽ ഇനിയും രക്ഷപ്പെട്ടിട്ടില്ല എന്ന് നിരൂപകൻ പറയുന്നു ഉത്തമ ഗ്രന്തങ്ങളിൽ നിന്നും പോലും ഉദാഹരങ്ങൾ പറയാം. എന്ന് നിരൂപകൻ പറയുന്നു.</p><p style="text-align: justify;">കാശുണ്ടാക്കാൻ പ്രേമ ഭാവനയെ വ്യഭിചാരിക്കുന്നില്ല പ്രേമം കുടുംബത്തിന്റെ സ്ഥായീ ഭാവം മാത്രം</p><p style="text-align: justify;">കുടുംബത്തിന്റെ കാഥികൻ ഉണരുന്നു തന്നിൽ ബ്രഹ്മം ദർശിക്കുന്ന കാഥികൻ കുടുംബത്തിൽ സമൂഹവും സമൂഹത്തിൽ മനുഷ്യ വ്യാപാരത്തിന്റെ ശങ്കു നാദം കേൾക്കുന്നു.</p><p style="text-align: justify;">എന്നിട്ടും തനിക്കാണും പെണ്ണുമറിഞ്ഞു കൂടെന്നു നടിക്കുന്നു . സമൂഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് ഖേദിക്കുകയും ക്ഷോഭിക്കുകയും ചെയ്ത ബഷീർ ജ്ഞാനാനത്തിൽ വാമനായൊതുങ്ങി ത്രിലോകങ്ങളോളം വളരുന്നു ..</p><p style="text-align: justify;">പ്രപഞ്ചങ്ങളുടെ സൃഷ്ടാവേ സലാം</p><p style="text-align: justify;">എടാ ബഡ്കൂ സെ</p><p style="text-align: justify;">ഞാൻ തിക്കും പോക്കും നോക്കുന്നു</p><p style="text-align: justify;">രണ്ടും കയ്യും വിടർത്തി ഭൂമിയെ ആലിംഗനം ചെയ്തു</p><p style="text-align: justify;">ബഷീർ അതാ കിടക്കുന്നു</p><p style="text-align: justify;">ബുദൂസ്സ് എനിക്കെന്തിന് ത്രിലോകങ്ങൾ</p><p style="text-align: justify;">ഈ ഭൂമിയെ ഞാൻ ഉപേക്ഷിക്കുകയില്ല ..</p><p style="text-align: justify;"><br /></p><p style="text-align: justify;">പെട്ടെന്ന് നമുക്ക് ലഭിക്കുന്ന അമൂല്യ മായ ചില സൃഷ്ടികൾ ഉണ്ട് </p><p style="text-align: justify;">മുമ്പ് പാടിയവരോ എഴുതിയവരോ ആയിരിക്കില്ല ചിലപ്പോൾ അത് ഉതാത്ത സൃഷ്ടികൾ ആയിരിയ്ക്കും പക്ഷെ അവരെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നവരെ നാം കാണാറുണ്ട് . അവരുടെ ചില വിമർശനങ്ങൾ നമ്മെ പ്രയാസപ്പെടുത്താറുണ്ട് </p><p style="text-align: justify;">ശരിക്കും പറഞ്ഞാൽ .. അപൂർവമായി നമുക്ക് ലഭിക്കുന്ന ചില മുത്തുകൾ ആണ് അത്.. അത് അറിഞ്ഞിട്ടും അവരെ തഴയാണ് ശ്രമിക്കുന്ന കാഴ്ചകൾ നമ്മെ പ്രയാസപ്പെടുത്താറില്ലേ</p><p style="text-align: justify;">അത്തരം ചില ശബ്ദങ്ങൾ ചില വരികൾ .. നമ്മെ വല്ലാതെ ആകർഷിക്കുന്നുണ്ട് ചില നാഥങ്ങളുടെ തീവ്ര തീക്ഷണതയെ പറ്റി നമ്മൾ അറിയാതെ വാചാലാനായി പോകാറില്ലേ . മറ്റു നാടുകളിൽ നിന്നും പണിക്കായി വരുന്ന ചില പാവങ്ങളുടെ മൂളിപ്പാട്ടിലും ശോകത്തിന്റെ വേദനകളുടെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളുടെ സ്മൃതി ധാരകളുടെ നോവുന്ന വായ്ത്തല കീറുന്നുണ്ട്. അത്തരം കലാകാരന്മാരെ അംഗീകരിക്കാനും പൊതു രംഗത്ത് കൊണ്ട് വരാനും നല്ല നിരൂപകന്മാർക്കെ കഴിയൂ. </p><p style="text-align: justify;">ഞാൻ അവസാനിപ്പിക്കുകയാണ് </p><p style="text-align: justify;">ഇന്ന് മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഇത് പോലുള്ള സാഹിത്യ സദസ്സുകൾ ഓർത്ത് പോകുകയാണ്. പ്രഭാഷകർ സഹൃദയർ ഗൗരവമായ ചർച്ചകൾ ഉത്തമ സാഹിത്യം സൈദാതിക തലത്തിൽ നിര്‍വചിക്കപ്പെടുന്നു പുതിയൊരു മൂല്യ ബോധം സൃഷ്ടിച്ചെടുത്ത സന്തുഷ്ടിയോടെ സംപ്ത്രിതിയോടെ ചിരിച്ചും രസിച്ചും വേര് പിരിഞ്ഞ ആ ദിനങ്ങളെ ഓർത്തു പോയി ...</p>Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-46453923237310383152021-12-09T01:25:00.001-08:002021-12-09T01:26:54.352-08:00റാബിയ നജാത്തിന്റെ പുസ്തകം "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"<p style="text-align: justify;"><span style="font-size: medium;"> </span></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEipVQPzlHb2bn2tSShBiT_bYpL3N2iQ-nD3lvg0mpvUwfCAPk5xnJapzKeCi9nEGW2k8YG7OgKPhB_ZeJUd9vGzjB5w1WsKGdIpixjXvwBs_6Tq0hz_ECMrW3MMK-c-UE8tFLigm63W-QHSokZHzB8pk_04a0veYSfn_LaolwEAehcigm7Nan8wdZQV=s2048" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><span style="font-size: medium;"><img border="0" data-original-height="2048" data-original-width="1390" height="640" src="https://blogger.googleusercontent.com/img/a/AVvXsEipVQPzlHb2bn2tSShBiT_bYpL3N2iQ-nD3lvg0mpvUwfCAPk5xnJapzKeCi9nEGW2k8YG7OgKPhB_ZeJUd9vGzjB5w1WsKGdIpixjXvwBs_6Tq0hz_ECMrW3MMK-c-UE8tFLigm63W-QHSokZHzB8pk_04a0veYSfn_LaolwEAehcigm7Nan8wdZQV=w434-h640" width="434" /></span></a></div><div style="text-align: justify;"><span style="font-size: medium;"><br /></span></div><p style="text-align: justify;"><span style="font-size: medium;">റാബിയ നജാത്തിന്റെ പുസ്തകം "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"</span></p><p style="text-align: justify;"><span style="font-size: medium;">പെണ്ണിന്റെ ഉള്ളിൽ നിന്ന് വരുന്ന ശബ്ദമാണ്ആ ര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു</span></p><p style="text-align: justify;"><span style="font-size: medium;">മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ് കവിതകളില്‍ നിറഞ്ഞു നിൽക്കുന്നത് </span></p><p style="text-align: justify;"><span style="font-size: medium;">അനാഥത്വം അനുഭവിക്കുന്ന സ്ത്രീകളുടെ ശബ്ദം. അവയുടെ ശബ്ദമില്ലാത്ത കരച്ചിലുകളും അഗ്നിസ്പുരണങ്ങളും ആണ്</span></p><p style="text-align: justify;"><span style="font-size: medium;">അവതാകാരൻ പറഞ്ഞത് പോലെ ഉള്ളിലെരിയുന്ന പ്രതിഷേധത്തിന്റെ കനലുകൾ ഊതി കാച്ചി എടുക്കുകയാണ് വാക്കുകൾക്ക് തീ പിടിച്ചിരിക്കുന്നു പ്രതിഷേദാഗ്നിയുടെ ജ്വലന ശേഷി ഉള്ളവയാണത് . മാനവികതയുടെ പ്രവിശാല ഭൂമിയിൽ നിന്ന് ഉറച്ചൊരു നിലപാട് പറച്ചിലാണ്, നെഞ്ച് പൊള്ളിക്കരയുന്ന ഒരു പെൺ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്യുകയാണ് റാബിയ ചെയ്യുന്നത് . . വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, വല്ലാതെ വ്യാവലാതി പെടുന്നുണ്ട് റാബിയ സ്ത്രീകള്‍, ന്യൂന പക്ഷങ്ങള്‍, തുടങ്ങിയ അടിസ്ഥാന വര്‍ഗത്തിന് ഇടം കിട്ടാതെ വരുമ്പോൾ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നീതി കിട്ടാത്തത് കാണുമ്പോൾ നീതിക്ക് വേണ്ടി ധർമത്തിന് വേണ്ടി ശബ്ദിക്കുകയാണ്.</span></p><p style="text-align: justify;"><span style="font-size: medium;">ജീവിതസൗകര്യങ്ങള്‍ ആര്‍ജ്ജിച്ച് മധ്യവര്‍ഗ്ഗ ജീവിതരീതികളിലേക്കും കാഴ്ചപ്പാടുകളിലേക്കും എത്തപ്പെടുന്ന ഒരു പ്രദേശത്തിന്റെ കനല്‍മൂടിക്കിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയെ ഊതി തെളിയിക്കാൻ നജാത് കവിതകളിലൂടെ ശ്രമിക്കുന്നുണ്ട് പ്രത്യേകിച്ച് അവർ ജീവിക്കുന്ന ചുറ്റു പാടുകളിൽ നിന്ന് ആ പ്രേത്യേക രാഷ്ട്രീയ പരിതസ്തിയിലുള്ള പ്രദേശത്ത് നിന്ന് പ്രത്യേകിച്ച് നാദാപുരം പോലെയുള്ള ഒരു പ്രദേശത്ത് നിന്ന് </span></p><p style="text-align: justify;"><span style="font-size: medium;">ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്ന വാർത്തകളെ ഓർത്തു വല്ലാതെ പരിതപിക്കുന്നുണ്ട് നജാത് മൃഗീയനാക്കുന്നകാമ വികാരം കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ. അതിനെതിരായി പ്രതിരോധം തീർക്കുന്നുണ്ട് ... അവരുടെ വിങ്ങലുകൾ വായനക്കാരന് വായിച്ചെടുക്കാൻ പറ്റും ..</span></p><p style="text-align: justify;"><span style="font-size: medium;">അവരുടെ വരികൾ നോക്കൂ ..</span></p><p style="text-align: justify;"><span style="font-size: medium;">വാർത്തകളെല്ലാം മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കുന്നു</span></p><p style="text-align: justify;"><span style="font-size: medium;">വിഷമങ്ങൾ പെയ്തിറക്കാൻ</span></p><p style="text-align: justify;"><span style="font-size: medium;">കണ്ണീരു പോലും മടിച്ചു നിൽക്കുന്നു</span></p><p style="text-align: justify;"><span style="font-size: medium;">കടലാസ്സിൽ കോറി ഇടാൻ നേരം </span></p><p style="text-align: justify;"><span style="font-size: medium;">മനസ്സ് ശൂന്യമായിടുന്നു </span></p><p style="text-align: justify;"><span style="font-size: medium;">പലയിടത്തും ഒരു ശൂന്യത ഒരു തരം നിരാസക്തി പടർത്തുന്നുണ്ട് വേദനയ്ക്കും സന്തോഷത്തിനും ആഹ്ലാദത്തിനും പകർന്നു തരേണ്ട വരികളുടെ സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യാൻ നജാത് വരികളിലൂടെ ശ്രമിക്കുന്നുണ്ട് എന്ന് പറയാം ...</span></p><p style="text-align: justify;"><span style="font-size: medium;">എത്ര കനപ്പെട്ട വരികൾ ആണ് ഇതൊന്നു നോക്കൂ</span></p><p style="text-align: justify;"><span style="font-size: medium;">കനം</span></p><p style="text-align: justify;"><span style="font-size: medium;">വാക്കുകൾ</span></p><p style="text-align: justify;"><span style="font-size: medium;">കൂടിച്ചേരാത്ത വിധം</span></p><p style="text-align: justify;"><span style="font-size: medium;">മനസ്സിന് കനം വെച്ചപോലെ</span></p><p style="text-align: justify;"><span style="font-size: medium;">വരികൾ പിടയുന്നു വെങ്കിലും</span></p><p style="text-align: justify;"><span style="font-size: medium;">കോർത്തിണക്കാൻ</span></p><p style="text-align: justify;"><span style="font-size: medium;">കഴിയാത്ത വിധം</span></p><p style="text-align: justify;"><span style="font-size: medium;">ഹൃദയം മരവിച്ച പോലെ ..</span></p><p style="text-align: justify;"><span style="font-size: medium;">പല പെൺകുട്ടികളും പറയാൻ മടിക്കുന്ന തന്റെ വിധി എന്ന് പറഞ്ഞു മിണ്ടാതെ ജീവിതം തള്ളി നീക്കുന്ന വല്ലാതെ പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി തന്റെ പെന നജാത് ചലിപ്പിച്ചത് ഇങ്ങനെയാണ് എത്ര ആർജവുമുള്ള വാക്കുകളാണ് നജാത്തിന്റെ ചോദ്യം ഓരോരുത്തരുടെയും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും </span></p><p style="text-align: justify;"><span style="font-size: medium;">വല്ലാതെ മനസ്സിൽ തട്ടുന്നുണ്ട് ഈ ചോദ്യം </span></p><p style="text-align: justify;"><span style="font-size: medium;">"തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ</span></p><p style="text-align: justify;"><span style="font-size: medium;">അവളെ ജീവനോടെ കാണൽ"</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">സ്ത്രീ</span></p><p style="text-align: justify;"><span style="font-size: medium;">സാധാരണ നമ്മുടെ കയ്യിലുള്ള എന്തിനെയും</span></p><p style="text-align: justify;"><span style="font-size: medium;">ഒരു വില വാങ്ങിയേ നാം മറ്റൊരാൾക്ക്</span></p><p style="text-align: justify;"><span style="font-size: medium;">കൊടുക്കാറുള്ളൂ അത്ര ഏറെ പ്രിയപ്പെട്ടവർക്കോ</span></p><p style="text-align: justify;"><span style="font-size: medium;">നമ്മെക്കാൾ അവകാശപ്പെട്ടവർക്കോ അതുമല്ലേൽ</span></p><p style="text-align: justify;"><span style="font-size: medium;">നമുക്ക് ആവശ്യമില്ലാത്തതോ ആണേൽ വെറുതെ നൽകും ....</span></p><p style="text-align: justify;"><span style="font-size: medium;">അല്ലാതെ വിലയും വസ്തുവും വാങ്ങുന്ന ആൾക്ക്</span></p><p style="text-align: justify;"><span style="font-size: medium;">കൊടുത്ത് ഏതെങ്കിലും ഒരു വസ്തുവിനെ ഉപേക്ഷിക്കാനോ</span></p><p style="text-align: justify;"><span style="font-size: medium;">മറ്റൊരാൾക്ക് നൽകാനോ ഉണ്ടോ</span></p><p style="text-align: justify;"><span style="font-size: medium;">അപ്പോൾ നിങ്ങൾക്ക് ഒട്ടും ഉപകാരം ചെയ്യാത്ത</span></p><p style="text-align: justify;"><span style="font-size: medium;">വസ്തുവിനേക്കാൾ വിലയില്ലാത്തത് ആണോ</span></p><p style="text-align: justify;"><span style="font-size: medium;">നിങ്ങളുടെ പെൺകുട്ടി</span></p><p style="text-align: justify;"><span style="font-size: medium;">ഒന്നുകിൽ കെട്ടുന്നവൻ</span></p><p style="text-align: justify;"><span style="font-size: medium;">ഉളുപ്പുള്ളവൻ ആവണം അല്ലേൽ</span></p><p style="text-align: justify;"><span style="font-size: medium;">പണ്ടവും കൊടുത്ത് എന്റെ</span></p><p style="text-align: justify;"><span style="font-size: medium;">മകളെ ഒഴിവാക്കേണ്ട ഗതികേട് എനിക്കില്ലന്നു ഉറപ്പുള്ള</span></p><p style="text-align: justify;"><span style="font-size: medium;">രക്ഷിതാവണം അതു മല്ലേൽ</span></p><p style="text-align: justify;"><span style="font-size: medium;">പെണ്ണ് തന്റെ വില തിരിച്ചറിയണം</span></p><p style="text-align: justify;"><span style="font-size: medium;">മാത്രമല്ല ഒരു പരാജയപ്പെട്ട ദാമ്പത്യ ജീവിതം തന്റെ മകൾ നയിക്കുന്നത്</span></p><p style="text-align: justify;"><span style="font-size: medium;">കാണുമ്പോൾ തിരിച്ചു വിളിക്കാനുള്ള</span></p><p style="text-align: justify;"><span style="font-size: medium;">തന്റേടം രക്ഷിതാക്കൾ കാണിക്കണം</span></p><p style="text-align: justify;"><span style="font-size: medium;">തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ</span></p><p style="text-align: justify;"><span style="font-size: medium;">അവളെ ജീവനോടെ കാണൽ</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">ലോകം എല്ലാ മേഖലകളിലും പുരോഗമിക്കുകയും വളരുകയും ചെയ്യുമ്പോഴും പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും എണ്ണം അനുദിനം കുറയുന്നതിനു പകരം, കൂടുകയാണെന്ന</span></p><p style="text-align: justify;"><span style="font-size: medium;">സത്യം കവിതകളിലൂടെ വിളിച്ചു പറയുന്നുണ്ട്. അവതാരകൻ പറഞ്ഞത് പോലെ സമൂഹത്തിൽ അരിക് വത്കരിക്കപ്പെട്ടവർ പിന്നെയും പിന്നെയും പിന്നോക്കാവത്കരിക്കപ്പെടുമ്പോൾ വിദ്യാർത്ഥിത്വത്തിന്റെ ആത്മാംശം ഉൾക്കൊണ്ട് കൊണ്ട് അനീതിക്കെതിരെ കലാപം കൂട്ടുകയാണ് .. നജാത്</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">എഴുത്തിന്റെ ആർജവം കാണിക്കുന്ന വരികളാണ്. ഇത്</span></p><p style="text-align: justify;"><span style="font-size: medium;">എഴുതാനായി</span></p><p style="text-align: justify;"><span style="font-size: medium;">ജനിച്ചവക്ക് ഒരിക്കലും</span></p><p style="text-align: justify;"><span style="font-size: medium;">വരികളെ തളച്ചിടാൻ കഴിയില്ല</span></p><p style="text-align: justify;"><span style="font-size: medium;">അവരവസാനിക്കുവോളം അവരിലെ വരികൾക്ക്</span></p><p style="text-align: justify;"><span style="font-size: medium;">ജീവൻ വെച്ച് കൊണ്ടിരിക്കും</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">ജീവിതത്തിലെ താളവും സംഗീതവുമാണ് കവിതകളിൽ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്.ഇന്നത്തെ യുവ തലമുറയെ ഓർത്ത് കവി വല്ലാതെ വേവലാതി പെടുന്നുണ്ട് ചെറിയ മൂന്നു വരികളിൽ ഒരു കാലത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്</span></p><p style="text-align: justify;"><span style="font-size: medium;">നമുക്ക് ചുറ്റിലും കാണുന്ന ഈ ഒരു കാഴ്ച ഇവിടെ വരച്ചിടുമ്പോൾ വായനക്കാരനെ തെല്ലൊന്നുമല്ല ചിന്തിപ്പിക്കുന്നത് ഓരോ കുട്ടികളുടെയും ഭാവിയെ പറ്റി നമ്മൾ ഉണ്ടാക്കിയ ബന്ധങ്ങൾ അത് ഇനി എങ്ങനെ നില നിർത്താൻ ഇന്നത്തെ ബാല്യത്തിന് കഴിയും </span></p><p style="text-align: justify;"><span style="font-size: medium;">ഇന്നത്തെ ബാല്യം എന്ന പേരിൽ കവി പറയുന്നത് നോക്കൂ</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">നാല് ചുമരുകൾ ക്കുള്ളിൽ അകപ്പെട്ടു </span></p><p style="text-align: justify;"><span style="font-size: medium;">കൂട്ട് കൂടാൻ ആരുമില്ലാതെ</span></p><p style="text-align: justify;"><span style="font-size: medium;">വലുതും ചെറുതുമായ </span></p><p style="text-align: justify;"><span style="font-size: medium;">സ്ക്രീനുകൾക്ക്</span></p><p style="text-align: justify;"><span style="font-size: medium;">മുന്നിൽ തലക്കപ്പെട്ട</span></p><p style="text-align: justify;"><span style="font-size: medium;">വികാരങ്ങൾ ഒന്നുമില്ലാത്ത</span></p><p style="text-align: justify;"><span style="font-size: medium;">കണ്ണിനു ചുറ്റും</span></p><p style="text-align: justify;"><span style="font-size: medium;">കറുപ്പ് ബാധിച്ച കുട്ടി ഭൂതങ്ങളാണ്</span></p><p style="text-align: justify;"><span style="font-size: medium;">ഇന്നത്തെ ബാല്യം ...</span></p><p style="text-align: justify;"><span style="font-size: medium;">ഓരോരുത്തർക്കും ഒരിടം ഉണ്ടാകും ദുഃഖം വരുമ്പോൾ സങ്കടം വരുമ്പോൾ അതെല്ലാം ഉള്ളിൽ ഒളിപ്പിച്ചിരിക്കാൻ വേണ്ടി നാം ശ്രമിക്കും ചിലപ്പോൾ നാം ഒറ്റക്ക് പിറു പിറുക്കും ചിലപ്പോൾ കടൽ തീരത്ത് പോയി തിരകളോട് സംസാരിക്കും, ഓരോരുത്തർക്കും വ്യ്ത്യസ്ത ഇടം ആയിരിക്കുമെന്ന് മാത്രം അത്തരം ഒരു കാര്യത്തെ റാബിയ ഇവിടെ പറയുന്നത് നോക്കൂ ... </span></p><p style="text-align: justify;"><span style="font-size: medium;">തന്റേതായ ഒരിടം</span></p><p style="text-align: justify;"><span style="font-size: medium;">അവിടം തനിച്ചിരുന്നു</span></p><p style="text-align: justify;"><span style="font-size: medium;">ഒറ്റക്ക് പിറുപിറുക്കാനും</span></p><p style="text-align: justify;"><span style="font-size: medium;">ആരോടും പറയാത്ത കഥകൾ</span></p><p style="text-align: justify;"><span style="font-size: medium;">അവിടെയുള്ള ചെടിയോടൊ</span></p><p style="text-align: justify;"><span style="font-size: medium;">പുസ്തകത്തോടോ</span></p><p style="text-align: justify;"><span style="font-size: medium;">പുഴയോടോ പറയാനും</span></p><p style="text-align: justify;"><span style="font-size: medium;">പൊട്ടിച്ചിരിച്ചും പൊട്ടിക്കരഞ്ഞും</span></p><p style="text-align: justify;"><span style="font-size: medium;">സ്വയം ആശ്വസിക്കാനും</span></p><p style="text-align: justify;"><span style="font-size: medium;">നാം കണ്ടെത്തിയ ഇടം</span></p><p style="text-align: justify;"><span style="font-size: medium;">നമ്മുടെ മാത്രമായത്</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">മനസ്സിനെ പറ്റി പറയുന്ന കവിതയുണ്ട്</span></p><p style="text-align: justify;"><span style="font-size: medium;">ചിലപ്പോൾ നൂലറ്റ പട്ടം പോലെ</span></p><p style="text-align: justify;"><span style="font-size: medium;">പാറി പറക്കും മറ്റു ചിലപ്പോൾ നാണം</span></p><p style="text-align: justify;"><span style="font-size: medium;">കുണുങ്ങി പെൺ കുട്ടിയായി</span></p><p style="text-align: justify;"><span style="font-size: medium;">മൂലക്കൊതുങ്ങും</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">ഉത്തരമില്ല ചോദ്യങ്ങൾക്ക് ത്തരം</span></p><p style="text-align: justify;"><span style="font-size: medium;">കണ്ടെത്താൻ</span></p><p style="text-align: justify;"><span style="font-size: medium;">ജീവിതത്തിൽ ചിലപ്പോഴങ്കിലും</span></p><p style="text-align: justify;"><span style="font-size: medium;">തനിച്ചിരിക്കുന്നത്</span></p><p style="text-align: justify;"><span style="font-size: medium;">നല്ലതാണ്</span></p><p style="text-align: justify;"><span style="font-size: medium;"><br /></span></p><p style="text-align: justify;"><span style="font-size: medium;">പ്രകൃതി യെ കുറിച്ച് എഴുതിയ കവിത ....</span></p><p style="text-align: justify;"><span style="font-size: medium;">വയലിൻ മുകളിലെ മാളികപ്പുറത്തിരുന്നവൻ പറഞ്ഞു</span></p><p style="text-align: justify;"><span style="font-size: medium;">ഈ മഴയെന്നവസാനിക്കും, </span></p><p style="text-align: justify;"><span style="font-size: medium;">വീട്ടിലേക്ക് കയറിക്കൊണ്ടിരിക്കുന്ന വെള്ളത്തിന് ഫോട്ടോ എടുത്ത്</span></p><p style="text-align: justify;"><span style="font-size: medium;">മൂന്നാം പ്രളയം അനുഭവിക്കും കേരളത്തിന് വേണ്ടി</span></p><p style="text-align: justify;"><span style="font-size: medium;">പ്രാർത്ഥിക്കുക എന്ന ക്യാപ്ഷ്യനോടെ ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ ഷെയർ ചെയ്തു വെള്ളം പൊങ്ങി</span></p><p style="text-align: justify;"><span style="font-size: medium;">പുച്ഛിച്ചു തള്ളിയവരുള്ളതിനാൽ അവർ രക്ഷപ്പെട്ടു</span></p><p style="text-align: justify;"><span style="font-size: medium;">ക്യാംപിൽ ചർച്ചയുടെ പൊട്ടി പൂരം ആയിരുന്നു</span></p><p style="text-align: justify;"><span style="font-size: medium;">ഈ സർക്കാർ എന്തെ ഒന്നും ചെയ്യുന്നില്ല തുടങ്ങി</span></p><p style="text-align: justify;"><span style="font-size: medium;">വാദ പ്രതിവാദങ്ങൾ കത്തി കയറി അത് കേട്ടു</span></p><p style="text-align: justify;"><span style="font-size: medium;">അടുത്തിരിക്കും വൃദ്ധൻ പുഞ്ചിരിച്ചു കൊണ്ട് പിറു പിറുത്തു</span></p><p style="text-align: justify;"><span style="font-size: medium;">വയലും തോടും നികത്തി കണ്ട മരങ്ങൾ ഒക്കെ മുറിച്ചു</span></p><p style="text-align: justify;"><span style="font-size: medium;">കോൺക്രീറ് കാടുകൾ നിർമിച്ചാൽ പിന്നെ ഈ പെയ്യും</span></p><p style="text-align: justify;"><span style="font-size: medium;">മഴ ഒക്കെ എങ്ങോട്ട് പോകും</span></p><p style="text-align: justify;"><span face="system-ui, -apple-system, "system-ui", ".SFNSText-Regular", sans-serif" style="background-color: #242526; color: #e4e6eb; font-size: medium; white-space: pre-wrap;">ഒരു പാട് എഴുതാൻ റാബിയ നജാത്തിനു കഴിയട്ടെ ലോകം അറിയപ്പെടുന്ന ഒരു കവയിത്രി ആയി റാബിയ മാറട്ടെ എന്നാശംസിക്കുന്നു. </span></p><p style="text-align: justify;"><br /></p>Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-50515800668660105972021-10-31T22:14:00.002-07:002021-10-31T22:17:43.566-07:00ഒരു പൂവിന്റെ പ്രണയം <p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDUbabcp96GR9mjKEp7xrp3Q9ne29MtJinb_lQHhHFE97-ulZsaCfxkIJ6b7bUxw_cUrx_uBdkpIMBVnFxMTxT1sLxs6PS76dEfkxUYZ4SElXxod0g9FTD7RM30sdmVlshmm5ZtpHIEh4/s961/White-Rose-1-961x694.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="694" data-original-width="961" height="289" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDUbabcp96GR9mjKEp7xrp3Q9ne29MtJinb_lQHhHFE97-ulZsaCfxkIJ6b7bUxw_cUrx_uBdkpIMBVnFxMTxT1sLxs6PS76dEfkxUYZ4SElXxod0g9FTD7RM30sdmVlshmm5ZtpHIEh4/w400-h289/White-Rose-1-961x694.jpg" width="400" /></a></div><br /><p></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;"><br /></span></p><p><span style="font-family: inherit; font-size: large;">ഒരു പൂവിന്റെ പ്രണയം </span></p><div><div>മനസ്സിനുള്ളിൽ </div><div>ആകർഷകമായ സുഗന്ധമുള്ള </div><div>മനോഹരമായ വർണത്തിലുള്ള </div><div>നിറയെ ചെടികളും പൂക്കളും </div><div><br /></div><div>കാലവും </div><div>അതിന്റെ ഋതു ഭേദങ്ങൾക്കനുസരിച്ചു </div><div>വിവിധ വർണ്ണത്തിലുള്ള </div><div>പൂക്കളെ വിരിയിക്കുന്നു. </div><div><br /></div><div>വയലറ്റ് ഓർക്കിഡുകൾ ചിരിക്കുമ്പോൾ </div><div>മനസ്സിനുള്ളിലെ പൂക്കൾ </div><div>വയലറ്റ് പൂക്കളുമായി </div><div>സല്ലപിക്കുക്കയാണ് </div><div><br /></div><div>പൂക്കളോടും ചെടികളോടും ഒരു പാട് നേരം </div><div>സല്ലപിച്ചു കൊണ്ടിരിക്കാനും </div><div>അവയെ തലോടുന്ന മന്ദമാരുതനോടൊത്ത് </div><div>അൽപ നേരം സഞ്ചരിക്കാനും </div><div>ഒരു പാട് ആഗ്രഹം ഉണ്ട് </div><div><br /></div><div>ഉടലുകൾ </div><div>അതിനെ തടയുന്നു </div><div>മനസ്സിലെ ആ വെളുത്ത പൂവ് </div><div>ചുവന്ന പനനീർ പൂവുമായി </div><div>പ്രണയത്തിലായി</div><div> </div><div>പ്രണയം </div><div>അകലെ നിന്നു മാത്രം </div><div>ഒന്ന് തലോടാൻ </div><div>ഉടലുകൾ അനുവദിക്കുന്നില്ല </div><div><br /></div><div>കാലം മാറുമ്പോഴേക്കും </div><div>പനനീർ പൂവ് വാടാൻ തുടങ്ങി <br /></div><div>ആ വെളുത്ത പൂവ് കാത്തിരിക്കുകയാണ് </div><div>ആ ചുവന്ന പനനീർ പൂവിനെ </div><div><br /></div><div>വീണ്ടും ഒരു വസത്തിനായി </div><div>ഇനിയും വസന്തം വരുമോ എന്നറിയാതെ </div><div>മനസ്സിനുള്ളിലെ സൗരഭ്യത്തിന്റെ പൂക്കൾ </div><div>പരിമളം പരത്തുന്നു </div><div><br /></div><div>സൗന്ദര്യത്തെ പൊതിഞ്ഞ </div><div>ആ ചുവന്ന പൂവിനെ വീണ്ടും </div><div>കാത്തിരിക്കുകയാണ് </div><div>ആ വെളുത്ത പൂവ് </div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwSJBhYBGvDJhWVuq7Gm6XKsCUM6rS-PboZtJEnseTdcKEEerYccRKwcJGNU0TeNCcEo3BHBoXpHFg8aluZ316lvDrjvAEGifwlHQh7dtZfNaQaPbyKNzsUo22HDPV4Upc7f88Kzq6c5Y/s678/majeednadapuram.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="678" data-original-width="513" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwSJBhYBGvDJhWVuq7Gm6XKsCUM6rS-PboZtJEnseTdcKEEerYccRKwcJGNU0TeNCcEo3BHBoXpHFg8aluZ316lvDrjvAEGifwlHQh7dtZfNaQaPbyKNzsUo22HDPV4Upc7f88Kzq6c5Y/w303-h400/majeednadapuram.jpeg" width="303" /></a></div><br /><div><br /></div></div>Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-75094449589553587552018-03-29T09:51:00.003-07:002019-10-19T00:12:34.340-07:00Astonishing the gods (ദൈവ സമ്മോഹനം)<div dir="ltr" style="text-align: left;" trbidi="on">
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii98Tx1yrnzYqqRRXmXkxL-KFbjD3spWakLC-YRg7cttSSc4NJHl73PEm2aKsidzmKbbrSZfESGRSuHtAWZSkkLRTU_cUlGsgMVoT6f63CS_rmr0VVyGgUOZ_LgavHyOxElqVr_CebyHE/s1600/ben.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1040" data-original-width="1600" height="416" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEii98Tx1yrnzYqqRRXmXkxL-KFbjD3spWakLC-YRg7cttSSc4NJHl73PEm2aKsidzmKbbrSZfESGRSuHtAWZSkkLRTU_cUlGsgMVoT6f63CS_rmr0VVyGgUOZ_LgavHyOxElqVr_CebyHE/s640/ben.jpg" width="640" /></a></div>
പ്രശസ്ത നൈജീരിയൻ കവിയും നോവലിസ്റ്റും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് വളരെ ചെറിയ പ്രായത്തിൽ തന്നെ എഴുതുകയും പ്രശസ്തി നേടുകയും ചെയ്ത എഴുത്തുകാരൻ. ആയിരത്തിത്തൊള്ളായിരത്തി എമ്പതിൽ ഇരുപത്തിഒന്നാം വയസ്സിൽ ആദ്യ നോവൽ Flowers and shadows, പ്രസിദ്ധീകരിച്ചു. The Famished Road, Incidents at the Shrine , The Landscapes Within , Songs of Enchantment, Starbook, Astonishing the gods എന്നിവ മറ്റു പ്രശസ്ത കൃതികളാണ് . The Famished Road എന്ന നോവലിന് ബുക്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
Astonishing the gods (ദൈവ സമ്മോഹനം)<br />
ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോണി എം എൽ ആണ്, പബ്ലിഷ് ചെയ്തത് ഡി സി ബുക്ക്സ്.<br />
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
സ്വയം അദൃശ്യനെന്നു ധരിച്ച ഒരു മനുഷ്യൻ ചരിത്ര പുസ്തകങ്ങളിൽ മാത്രം കാണപ്പെടാറുള്ള പ്രതിഭാശാലികളായ മനുഷ്യരെ അഅന്വേഷിച്ചിറങ്ങുന്നതാണു ഈ നോവലിന്റെ ഇതിവൃത്തം. ആത്മാക്കളും അരൂപികളും മാലാഖമാരും ഒറ്റക്കൊമ്പൻ കുതിരയും വസിക്കുന്ന വിചിത്ര ദ്വീപിലാണ് അവന്റെ അന്വേഷണം അവസാനിക്കുന്നത്. ആ ദ്വീപിലേക്ക് അവനെ എത്തിക്കുന്നത് സാഹസികതയിലൂടെയാണ്. ഒരു മനുഷ്യനെ അദൃശ്യ ോകത്തേക്ക് കൊണ്ട് പോകുന്നു. പലതും അവനു കാണാൻ പറ്റുന്നു. പക്ഷെ അവിടെയുള്ളവർക്ക് അവനെ കാണാൻ പറ്റുന്നില്ല.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
വായനയെ ആസ്വാദ്യകരമാക്കുന്ന ഒരു പാട് ഘടകങ്ങൾ ഈ പുസ്തകത്തിലുണ്ട് ഓരോ വായനക്കാരനും വ്യത്യസ്ത രൂപത്തിൽ ആയിരിക്കും അതിനെ ആസ്വദിക്കാൻ കഴിയുക. ഒന്ന് ഈ ദ്വീപിൽ നിർമിച്ചിരിക്കുന്ന വ്യത്യസ്ത ജീവികളുടെയും ശില്പങ്ങളുടെയും നിര്‍മിതികളുടെയും സവിശേഷത... ഒരു പുതിയ ലോകത്തെ തന്റെ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുകയാണ്. മറ്റൊന്ന് സ്വയം രൂപ കല്പന ചെയ്ത അവിടെയുള്ള പണ്ഡിതരുടെയും മാലാഖാമാരുടെയും വഴികാട്ടികളുടെയും അറിവിൽ നിന്നും ലഭിക്കുന്ന മാസ്മരിക കാഴ്ചകൾ അതിലൂടെ നമുക്ക് പകർന്നു തരുന്ന പുതിയ അറിവുകൾ.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
അദൃശ്യ മനുഷ്യനാണെങ്കിലും അവനെ ആകർഷിക്കുന്ന അവനോടു സല്ലപിക്കാനും ആസക്തിയുളവാക്കുകയും ചെയ്യുന്ന ഒരു സുന്ദരിയുടെ സ്നേഹ പ്രകടനങ്ങൾ. ചന്ദ്ര പ്രകാശത്തിൽ നിന്നും ഇറങ്ങി വരുന്ന ഒരു സ്ത്രീ. അവളുടെ സ്നേഹ സംഭാഷണം - നോവലിൽ അല്പമെങ്കിലും പ്രേമ സല്ലാപങ്ങൾ ഉണ്ടാകണമെന്ന് കരുതിയായിരിക്കണം വളരെ ചെറിയൊരു ഭാഗത്തു അത്തരം സ്ത്രീ കഥാപാത്രത്തെ നമുക്ക് മുമ്പിൽ കൊണ്ട് വന്നത്. ഈ അദൃശ്യ മനുഷ്യന്റെ സഞ്ചാരത്തിന്റെ തുടക്കം ഇങ്ങനെയാണ്. ഏഴു വർഷങ്ങളോളം സഞ്ചരിച്ചു തന്റെ വഴിയിൽ അഭിമുഖമായി വന്ന എല്ലാ ജോലിയും അവൻ ചെയ്തു. പല ഭാഷകളും അവൻ പഠിച്ചു. വിവിധ തരത്തിലുള്ള നിശ്ശബ്ദതകളെ അവൻ തിരിച്ചറിഞ്ഞു. അനേകം സമുദ്രങ്ങളിലൂടെ സഞ്ചരിച്ചു. അനേക നഗരങ്ങൾ സന്ദർശിച്ചു. </div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
എന്തുകൊണ്ടാണ് യാത്ര ചെയ്യുന്നതെന്നും ഏതാണ് ലക്ഷ്യമെന്ന് ചോദിച്ചിവരോടൊക്കെ അവൻ ഇപ്പോഴും രണ്ടുത്തരങ്ങൾ പറയുന്നു. അവയിൽ ഒരുത്തരം ചോദ്യ കർത്താവിന്റെ കാതുകൾക്ക് വേണ്ടി ഉള്ളതായിരുന്നു.രണ്ടാമത്തെ ഉത്തരം സ്വന്തം ഹൃദയത്തിനു വേണ്ടിയും. ആദ്യത്തെ ഉത്തരം ഇങ്ങനെ ആയിരുന്നു എന്ത്കൊണ്ടാണ് യാത്ര ചെയ്യുന്നത് എന്ന് എനിക്കറിയില്ല എവിടേക്കാണ് പോകുന്നത് എന്നും എനിക്കറിയില്ല. രണ്ടാമത്തെ ഉത്തരം എന്ത് കൊണ്ടാണ് ഞാൻ അദൃശ്യനായിരിക്കുന്നത് എന്നറിയാനാണ് ഞാൻ യാത്ര ചെയ്യുന്നത്. ദ്ര്ശ്യതയുടെ രഹസ്യം കണ്ടെത്തുക എന്നതാണ് എന്റെ യാത്രാ കൗതുകം.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
ഇതിനുള്ള ഉത്തരങ്ങൾ നോവലിന്റെ അവസാനത്തിൽ നമുക്ക് കണ്ടത്താൻ സാധിക്കുന്നുണ്ട് മനോഹരമായി തന്നെ ഉത്തരം നൽകിയിട്ടുണ്ട്. അതാണ് നോവലിന്റെ വിജയവും ആ ഉത്തരം കണ്ടത്താൻ വേണ്ടി ബെൻ ഓക്രി വരച്ചിട്ടത് ഒരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഊഹിക്കാൻ പോലും കഴിയാത്ത രൂപത്തിലാണ്. ഏഴു വർഷത്തെ യാത്രയ്ക്ക് ശേഷം കപ്പലിറങ്ങി അവൻ ചെന്ന് പെട്ടത് കറുപ്പും വെളുപ്പും കളങ്ങളുള്ള ഒരു നഗര ചത്വരത്തിലായിരുന്നു. ആ പട്ടണം ശൂന്യമായിരുന്നു എങ്കിലും അവിടെ തനിക്കു ചുറ്റും ആരൊക്കെയോ ഉണ്ടന്ന് അവനു തോന്നി ഇടയ്ക്കിടെ വായുവിൽ ചില മർമ്മരങ്ങൾ കേൾക്കുന്നതായി അവൻ ഭാവന ചെയ്തു. </div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
മാന്ത്രികത നിറഞ്ഞ ആ പട്ടണത്തിലെ മധുരം കലർന്ന ചന്ദ്ര പ്രകാശത്തിനു കീഴിൽ കന്യകമാരുടെ സംഗീത സ്വരങ്ങൾ അവനെ വല്ലാതെ ആകർഷിച്ചു തിരികെ വരാൻ ആഹ്വാനം ചെയ്തു കൊണ്ട് കപ്പലിന്റെ കാഹളം മുഴങ്ങി. പക്ഷെ ആ കാഹളം ശ്രവിക്കാൻ അവൻ കൂട്ടാക്കുന്നില്ല, ആ പട്ടണത്തിന്റെ മഹത്തായ കറുപ്പും വെളുപ്പും നിറഞ്ഞ ചത്വരത്തിൽ വീണുതിളങ്ങുന്ന ചന്ദ്രിക ദർശിച്ചപ്പോൾ അവന്റെ ഹൃദയത്തിൽ, തന്നെയുള്ള ബാക്കിയുള്ള ജീവിതം മുഴുവൻ പിന്തുടരുന്ന തരത്തിലുള്ള മനോഹരമായ ഒരു ഏകാന്തത അവനിൽ വന്നു നിറയുകയാണ്. തന്റെ ജീവിതത്തിലെ വിസ്മൃതിയിൽ ആണ്ടു പോയ നിമിഷങ്ങളിൽ നിന്ന് പുല്ലാംകുഴൽ ഉതിർക്കുന്ന മധുരോദാര ഗാനങ്ങൾ ശ്രവിച്ചപ്പോൾ അവൻ വിതുമ്പി കരയാൻ തുടങ്ങി. കരച്ചിൽ തുടരവേ അവനൊരു ശബ്ദം കേൾക്കുകയാണ് നീ എന്ത് കൊണ്ടാണ് കരയുന്നത് ? ആരാണ് തന്നെ അഭിസംബോധന ചെയ്യുന്നത് എന്ന് തിരിച്ചറിയാതെ അവൻ ഞെട്ടുന്നു. ആ ചോദ്യത്തിന് അവൻ ഇങ്ങനെ ഉത്തരം പറഞ്ഞു </div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
"ഈ ദ്വീപിന്റെ മനോഹാരിതയുടെ രഹസ്യം എനിക്ക് മനസ്സിലാകുന്നില്ല അത് കൊണ്ടാണ് ഞാൻ കരയുന്നത്" അങ്ങനെയങ്കിൽ നീ ഇവിടെ തന്നെ എന്ത് കൊണ്ട് കൂടുന്നില്ല പക്ഷെ എനിക്ക് എങ്ങിനെ ഇവിടെ കഴിയാനാകും ഇവിടത്തെ താമസക്കാരെ എനിക്ക് കാണാൻ കഴിയുന്നില്ല ഞാൻ എവിടെയാണെന്ന് പോലും എനിക്കറിയില്ല. "നീ ദുഖിക്കേണ്ട ഇവിടത്തെ നിവാസികൾക്ക് നിന്നെയും കാണാൻ കഴിയുന്നില്ല. നീ എന്നെ സംബന്ധിച്ചടുത്തോളം ഒരു സ്വരം മാത്രമാണ് എന്നാൽ ആസ്വരത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
നന്ദി പക്ഷെ എന്റെ കപ്പൽ എന്നെ തിരികെ വിളിക്കുന്നു. അവർ എത്ര പ്രാവശ്യം ഇവിടെ വന്നു പോകാറുണ്ടെന്നു എനിക്കറിയില്ല പോകാനായില്ലങ്കിൽ എനിക്ക് എന്റെ സമുദ്രങ്ങളെയും യാത്രകളെയും നഷ്ടമാകും. കടലുകൾ ഇപ്പോഴും അവിടെ തന്നെയുണ്ട് കപ്പലുകൾ അവയ്ക്ക് തോന്നുമ്പോൾ വരും യാത്രകൾ എക്കാലവും തുടരുക തന്നെ ചെയ്യും എന്നാൽ ഈ ദ്വീപ് ജീവിതത്തിൽ ഒരിക്കൽ മാത്രമേ കണ്ടു പിടിക്കപ്പെടുകയുള്ളു അതും നിനക്ക് ഭാഗ്യം മുണ്ടങ്കിൽ മാത്രം. അപ്പോൾ ആ പ്രദേശത്തുള്ള ഒരു നീലപ്പള്ളിയുടെ ഗോപുരത്തിൽ നിന്ന് ഒരു സ്ത്രീയുടെ ശബ്ദത്തിൽ ഒരു ഗാനം അവൻ കേൾക്കുന്നു. കാറ്റിലെ മര്മരങ്ങൾ പോലും നിശബ്ദമായി അദൃശ്യമായ എല്ലാ വസ്തുക്കളും ആ സംഗീതത്തിനായി കാതോർത്ത് നിൽക്കുന്നതായി അവനു തോന്നി.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
നനുത്ത ചന്ദ്രികയിലേക്ക് ആ സംഗീതം സ്വർണ്ണത്തിളക്കം കോരിയൊഴുക്കുകയായിരുന്നു. എമ്പാടും സന്തുഷ്ടി കലർന്ന നിശ്ശബ്ദത പൊന്തിപ്പടരവെ അവിടെത്തന്നെ താമസിക്കാൻ അവൻ തീരുമാനിച്ചു. തന്റെ വഴി കാട്ടിയായി വന്ന ശബ്ദം അപ്പോൾ നിശബ്ദമായിരുന്നു. മറ്റൊരു അരൂപിയുടെ സാന്നിധ്യം അവനു പ്രകടമാകുകയാണ്. അരൂപി അവനോടു പറഞ്ഞു</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br />
നീ എന്തൊക്കെ കാണുന്നുവോ അതെല്ലാം നിന്റെ സ്വകാര്യ സ്വത്തുക്കളും സ്വർഗവുമാണ് ഈ അതിശയകരമായ കാഴ്ചകൾ നിനക്ക് മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
നീ എന്ത് കാണുന്നുവോ അത് തന്നെയാണ് നീ </div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
അല്ലങ്കിൽ നീ അതായി പരിണമിക്കും </div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
മഹാന്മാരും മഹതികളുമായ പലരും നൂറ്റാണ്ടു ണ്ടു കളായി ഇവിടെ വരാറുണ്ട്. പക്ഷെ അവർക്കാർക്കും ഒറ്റക്കൊമ്പൻ കുതിരയെ കാണാൻ കഴിഞ്ഞിട്ടില്ല. നീ ഇപ്പോൾ വന്നിറങ്ങിയതേയുള്ളൂ എങ്കിലും നിനക്ക് അതിനെ കാണാൻ കഴിഞ്ഞു. ഇവിടത്തെ സഭ ഇതറിയുമ്പോൾ ഏറെ സന്തോഷിക്കും ഈ നിമിഷത്തെ മുൻകൂട്ടി പ്രവചിച്ച രാജകീയ ജ്യോത്സ്യന്മാർ ഇതറിയുമ്പോൾ ആനന്ദത്തിൽ ആറാടും, ഇതേ കുറിച്ച് അറിയാതെ ഏറെക്കാലമായി നിന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. വരാനിരിക്കുന്നതിനെ നിനക്കു അതി ജീവിക്കാൻ കഴിയുമെങ്കിൽ അദൃശ്യന്മാരുടെ ഒരു പുതിയ ചക്രത്തിനു സമാരംഭം കുറിക്കുന്നത് നീ ആയിരിക്കും എന്നതിന് സാധ്യതകൾ ഏറെയാണ്.<br />
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
പിന്നീട് അത്ഭുതങ്ങളുടെ മാന്ത്രിക ചെപ്പ് തുറക്കുകയാണ്..</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
ഈ നോവലിൽ ഒരു പാലത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട് നോവലിന്റെ പലയിടങ്ങളിലും ആകാംക്ഷ നിറഞ്ഞ ഈ പാലത്തെ പ്രതിപാദിക്കുന്നുണ്ട്. നോവലിന്റെ പ്രധാന ഭാഗമാണ് ഈ മാന്ത്രിക പാലം. പൂർണമായും ജലബാഷ്പത്തിനാലും മൂടൽ മഞ്ഞിനാലും സൃഷ്ടിക്കപ്പെട്ട മനോഹാരിത നിറഞ്ഞ ഒരു നിര്‍മിതിയാണ് ആ പാലം. അവന്റെ വഴി കാട്ടിയോടു പാലത്തെ പറ്റി അവൻ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.</div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
ഈ പാലത്തെ താങ്ങുന്നത് എന്താണ് ? </div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
ഈ പാലം കടക്കുന്നവൻ മാത്രം </div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
അതായത് ഞാനീ പാലം കിടക്കവേ അതിനെ തങ്ങുകയും അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ സഹായിക്കുകയും ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത് . അതെ, എന്നാൽ അവ രണ്ടും ഒരേ സമയം ചെയ്യാൻ എനിക്ക് എങ്ങിനെയാണ് കഴിയുക, പാലം കടക്കുകയാണെങ്കിൽ നീ അത് ചെയ്തേ പറ്റൂ. അല്ലാതെ മറ്റൊരു വൈഴിയില്ല. അപ്പോൾ ഞാനീ പാലം കടന്നെ മതിയാകൂ? അതെ നീ ഈ പാലം കടക്കുക തന്നെ വേണം. അഥവാ കടന്നില്ലങ്കിലോ നീ ഒരിടത്തും എത്തില്ല ഒരിടത്തും എത്താത്തിനെക്കാൾ ഭീകരമായ അവസ്ഥയിലായിരിക്കും നീ അപ്പോൾ . നിനക്ക് ചുറ്റും എല്ലാം ക്രമേണ അപ്രത്യക്ഷ മാകും നീ ഒരു ശൂന്യസ്ഥലത്തായത് പോലെ നിനക്ക് തോന്നും ആ പാലം കടക്കാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നിടത്തോളം ശൂന്യത അവനു ചുറ്റും പുഷ്പിക്കാൻ തുടങ്ങി .</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
ഈ പാലമെന്താണെന്നും അത് എന്താണ് ഉദ്ദേശിക്കുന്നത് എന്നും നോവലിന്റെ അവസാനമെത്തുമ്പോൾ നമുക്ക് മനസ്സിലാകും. അവന്റെ സഞ്ചാരത്തിനിടയിൽ മറ്റൊരു സ്ഥലത്ത് എത്തുകയാണ്. ഇത് ഏത് തരത്തിലുള്ള ഇടമാണ് അവൻ വൈകാട്ടിയോടു ചോദിക്കുന്നു. വളരെ വിചിത്രമായ ചില സംഭാഷണങ്ങൾ നമുക്ക് ഇവിടെ വായിക്കാൻ പറ്റും. ഇവിടെ കാണുന്നതൊന്നും അതായി തന്നെ നില നിൽക്കുന്നില്ല. എന്തായി കാണപ്പെടുന്നുവോ അവയെല്ലാം അതൊക്കെ തന്നെയാണ് വഴി കാട്ടി ഉത്തരം പറഞ്ഞു. ഞാൻ ഞാനായി കാണപ്പെടുന്നില്ലങ്കിൽ പിന്നെ മറ്റെന്താണ് ? അത് പറയേണ്ടത് നീ തന്നെയാണ് എങ്കിൽ നീ എന്താണ് വഴി കാട്ടി ചോദിക്കുന്നു?</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
വിചിത്രമായ ഒരിടത്തു വന്നു പെട്ട് പോയ ഒരു സാധാരണ മനുഷ്യൻ. അരൂപിയുടെ തിരിച്ചുള്ള ചോദ്യം? സാധാരണമായ ഒരു സ്ഥലത്തു വന്നെത്തിയ ഒരു വിചിത്ര മനുഷ്യനായി കൂടെ നിനക്ക് ...</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ലോകത്തെ നിർമ്മിച്ചെടുക്കുക എന്നത്. ആ ലോകത്തെ ജനങ്ങളെ കുറിച്ചും അവിടത്തെ ജീവിത രീതിയെ കുറിച്ചും ക്രയവിക്രയങ്ങളെ കുറിച്ചും ആശയ വിനിമയത്തെ കുറിച്ചും ഭാവനയിലൂടെ രൂപപ്പെടുത്തുക എന്നത് നിസ്സാരമല്ല, ഒരു പുതിയ ജീവിത ക്രമവും ജീവിത രീതിയും ബെൻ ഓക്രി ഇവിടെ ആവിഷ്കരിക്കുന്നുണ്ട്. അവ നമുക്ക് വിവരിച്ചു തരുന്നത് ഇങ്ങനെയാണ്. അവൻ നീതി പീഠങ്ങളെയും സർവ ശാലകളും ഹോസ്പിറ്റലുകളും അവിടെ കണ്ടു. സർവ്വശാലകൾ എന്നത് സ്വയം പൂർണറാകാനും ജീവിതത്തിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടുന്നതിനും വേണ്ടിയുള്ള ഇടമായിരുന്നു. എല്ലാവരും എല്ലാവരെയും പഠിപ്പിച്ചു എല്ലാവരും അധ്യാപകനായിരുന്നു അതെ സമയം എല്ലാവരും വിദ്യാർത്ഥികളും. </div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
സർവ്വശാലകളും അക്കാദമികളും ഒരേ സമയത്ത് തന്നെ ആളുകൾ ധ്യാനിക്കാനായി ഒത്തു കൂടുന്ന ഇടങ്ങളായിരുന്നു. അവിടെ വെച്ച് അവർ നിശബ്ദതയിൽ നിന്ന് ജ്ഞാനത്തെ ആഗിരണം ചെയ്യുന്നു. ഗവേഷണം എന്നത് നിരന്തരം നടക്കുന്ന പ്രക്രിയ ആയിരുന്നു. അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം സ്നേഹമായിരുന്നു. ബാങ്കുകൾ എന്നത് ആളുകൾ ആരോഗ്യകരമായ ജീവിതത്തെ കുറിച്ചുള്ള ചിന്തകളും ധനത്തെ കുറിച്ചുള്ള ആലോചനകളും നന്മയെ കുറിച്ചുള്ള വിചാരങ്ങളും നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ഇടങ്ങളായിരുന്നു. ആളുകൾ അസുഖം വരുമ്പോൾ പോകുന്നത് ബാങ്കുകളിലേക്കാണ് ആരോഗ്യമുള്ളഅപ്പോൾ പോകുന്നത് ആശുപത്രികളിലും ആശുപത്രികൾ എന്നത് ചിരിക്കാനും കളിക്കാനും രസിക്കാനും ഉള്ള ഇടങ്ങളായിരുന്നു ആനന്ദത്തിന്റെ വസതികളായിരുന്നു. നർമ്മ എന്ന കലയിലെ വിഷാദൻമാരായിരുന്നു അവിടുത്തെ ഡോക്ടർമാരും നഴ്സ്മാറും കൂടാതെ ഒരു കലയിൽ അല്ലങ്കിൽ മറ്റൊന്നിൽ നൈപുണ്യം പുലർത്തുന്ന കലാകാരമാരും ആയിരിക്കണം അവർ. അവിടെ ആളുകൾ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പണം നൽകുന്നതിന് പകരം തങ്ങളുടെ പ്രതിഭകളാണ് വിനിമയം ചെയ്തിരുന്നത്.നല്ലൊരു ആശയം കൊടുത്താൽ വീട് വാങ്ങാൻ കഴിയുന്നു. വളരെ ബുദ്ധി പരമായ ഒരു ചിന്ത കൈമാറിയാൽ മേൽക്കൂരകൾ നവീകരിക്കാം, </div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
ലോകത്തെമ്പാടുമുള്ള അദൃശ്യ മനുഷ്യർ ആശ്ശ്യങ്ങൾ വിൽക്കാനും വാങ്ങാനും എത്തിയിരുന്ന ചന്തയിൽ ഈ മനുഷ്യൻ എത്തുന്നുണ്ട്. ഇവിടെ വ്യാപാരം നടത്തിയിരുന്നത് തത്വ ചിന്തകൾ</div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
പ്രചോദനങ്ങൾ ഉൾവിളികൾ ,പ്രവചനങ്ങൾ വൈരുധ്യങ്ങൾ, കടങ്കഥകൾ പ്രഹേളികകൾ ദർശനങ്ങൾ കിനാവുകൾ എന്നിവയായിരുന്നു. തത്വ ചിന്തകൾ സുവർണ ആഭരണങ്ങളും വൈരുധ്യങ്ങൾ വെള്ളികളായിരുന്നു നേർമ ആയിരുന്നു അവരുടെ അളവ്കോൽ, പ്രചോദനങ്ങൾ സ്വര്‍ണ്ണവും പ്രവചങ്ങൾ ഭാഷയും ദർശനങ്ങൾ നാടകങ്ങളും കിനാവുകൾ അവരുടെ മാനക സൂചിയും ആയിരുന്നു. നമ്മുടെ സർഗാത്മകതയുടെ ഉദാത്തമായ ഉദാഹരണങ്ങൾ ശൂന്യ സ്ഥലങ്ങളിലും വായുവിലും സ്വപ്നങ്ങളിലും അദൃശ്യ വിധാനങ്ങളിലുമാണ്. അവിടെ നമുക്ക് നമ്മുടെ നഗരങ്ങളും കോട്ടകളും പുസ്തകങ്ങളും മഹത്തായ സംഗീതവും കലയും ശാസ്ത്രവും നമ്മുടെ യഥാർത്ഥ പ്രണയവും പൂർണമായ അതി ജീവനവുമൊക്കെ കുടി കൊള്ളുന്നു. നമ്മുടെ പാതകളും കണ്ടു പിടുത്തങ്ങളുമൊക്കെ ഇപ്പോഴും അതിന്റെ ശൈശവ അവസ്ഥയിലാണ് എല്ലാ ദിവസവും നാം ഉണരുന്നത് നമുക്ക് മുന്നിൽ തുറന്നു കിടക്കുന്ന അനന്ത സാധ്യതകൾക് നേരെയുള്ള വിനയത്തോടും ആനന്ദത്തോടുമാണ്.</div>
<div style="font-family: Rachana; font-size: 18px; line-height: normal; min-height: 22px; text-align: justify;">
<br /></div>
<div style="font-family: Rachana; font-size: 18px; line-height: normal; text-align: justify;">
നേരത്തെ പറഞ്ഞ പാലത്തിലൂടെ സഞ്ചരിച്ചു അവിടെയുള്ള പണ്ഡിത സഭയുടെ എല്ലാ സംസാരങ്ങളും ശ്രവിച്ചു അവരെക്കാൾ ഉയരത്തിൽ എത്തിയ ഈ അദ്ര്ശ്യ മനുഷ്യനോട് അവസാനമായി അരൂപികളും മാലാഖകളും ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അദ്ര്യശ്യതയുടെ ഉദ്ദേശം എന്താണ്? അവൻ ഉത്തരം പറഞ്ഞു സംപൂർണത. മാലാഖമാരുടെ ചോദ്യം അദൃശ്യരുടെ സ്വപ്നം എന്താണ്. നീതിയുടെയും സ്നേഹത്തിന്റെയും ആദ്യത്തെ പ്രപഞ്ച സംസ്കാരത്തെ സൃഷ്ടിക്കുന്നതിന് വേണ്ടി. ആ പാലത്തിന്റെ രഹസ്യം എന്താണ് ? സർഗാത്മകത, ആഭിജാത്യം. ആ നിമിഷത്തിൽ അവനെ പ്രകാശം വന്നു പൊതിയുന്നു. അവനിൽ അതീതങ്ങളുടെ ബുദ്ധി ശക്തി കോരിച്ചൊരിയപ്പെടുന്നു. അരൂപികൾ തന്നെ പ്രകീർത്തിക്കുന്നത് അവനു കേൾക്കാൻ കഴിയുന്നു.<br />
<div>
<br /></div>
</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-2221795141681133972017-08-15T23:25:00.001-07:002020-12-11T07:28:02.073-08:00ആഴങ്ങളില്‍ തീര്‍ത്ത പാലം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<span style="clear: left; color: black; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="786" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkbzAnyd1Vq9JvE9KLUhPzlCyzbHMLAcZ_9cwcWUo82uaZYoqZmEpZz8NgDdNPgPNribrsff2JG7nY3G2NN5dz9FKgsqb4Dj7ZWujTd3j1G3lO8PN36zqJ92yV0YHpMlN4qVDzw_GaePw/s640/majeednadapuram5.jpg" width="313" /></span>സമകാലിന സാമൂഹിക പശ്ചാത്തലത്തില്‍ കലാസൃഷ്ടികളെ വിലയിരുത്തുമ്പോഴാണ് അതിന്റെ മൂല്യം കൂടുതല്‍ വ്യക്തമാവുക. സങ്കല്‍പ്പങ്ങള്‍ക്കും ഭാവനയ്ക്കും അപ്പുറം യാഥാര്‍ഥ്യങ്ങള്‍ നിരവധിയുണ്ടെന്ന് ചിലത് നമ്മോട് പറയാതെ പറയും. ഭാവനക്കുമപ്പുറം യാഥാര്‍ഥ്യങ്ങളെ അതേപടി രൂപപ്പെടുത്തുമ്പോള്‍ ആസ്വാദനം എന്ന ലക്ഷ്യം മറികടന്ന് ബോധനമെന്ന തലത്തിലേക്ക് എത്തുകയാണ് ആവിഷ്കാരങ്ങള്‍. ഇത്തരം ബോധനങ്ങളും ചിന്തയും പ്രേക്ഷക മനസ്സിലേക്ക് എത്തിക്കാന്‍ കലാകാരന്മാര്ക്ക് കഴിയുന്നിടത്താണ് വിജയങ്ങള്‍ സംഭവിക്കുന്നത്. അത്തരമൊരു വിജയമായിരുന്നു ബ്രിഡ്ജ് ഖത്തര്‍ നാഷണലല്‍ തിയേറ്ററിന്റെ സഹകരണത്തോടെ അവതരിപ്പിച്ച 'ഖത്തര്‍ ഞങ്ങളുടെ രണ്ടാം വീട്, ഐക്യദാര്‍ഢ്യത്തിന്റെ ആഘോഷം' ഇന്തോ- ഖത്തര്‍ ഫ്യൂഷന്‍ ഷോ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല് താനിക്കും ഖത്തര്‍ ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള 120 ഓളം കലാകാരന്മാരാണ് വിവിധ ആവിഷ്ക്കാരങ്ങളുമായി വേദിയിലെത്തിയത്. ക്ലോക്ക് നിര്‍മിച്ച കുട്ടിയുടെ കഥ ഭാവനയോ സങ്കല്പമോ ആയിരുന്നില്ല! അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ ആ കുട്ടിയുടെ ചിത്രം മിന്നിമറയുകയായിരുന്നു. ക്ലോക്ക് നിര്‍മ്മിച്ചതിന്റെ പേരില്‍ പ്രയാസം അനുഭവിച്ച ബാലന് അഹമ്മദ് മുഹമ്മദിന്റെ ആത്മ സംഘര്‍ഷങ്ങളും തുടര്‍ന്ന് അവനെ ഖത്തര്‍ സ്വീകരിക്കുന്നതും ആവിഷ്കരിച്ച ക്ലോക്ക് ബോയ് മ്യൂസിക്കല്‍ ഡ്രാമ പ്രേക്ഷകരുടെ ഉള്ളുണര്‍ത്തി. സ്വന്തമായി ക്ലോക്ക് ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും കാണിച്ചപ്പോള്‍ അവര്‍ക്കുണ്ടായ സന്തോഷം, അത് ടീച്ചറില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയോടെ സ്കൂളിലേക്ക് പോയ അവന് ലഭിച്ചത് വേദനിക്കുന്ന അനുഭവമായിരുന്നു. കുഞ്ഞുമനസ്സിന്റെ വേദനയും പിടയലും പ്രേക്ഷകരുടെ മുമ്പില്‍ മികവോടെ അവതരിപ്പിക്കാനായി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫലസ്തീനിയന്‍ കവി മഹമൂദ് ദര്വേശിന്റെ കവിതയുടെ രംഗാവിഷകാരം പ്രേക്ഷകരില്‍ നൊമ്പരമുണര്‍ത്തി. യുദ്ധക്കെടുതിയില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ഒരു ജനതയിലേക്ക് സഹായ ഹസ്തവുമായി എത്തുന്ന ഖത്തറിനെ വേദിയില്‍ ആവിഷക്കരിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്. മനസ്സിനുള്ളില്‍ ഖത്തര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ നേരില്‍ കാണുംപോലെ തോന്നി. കടല്‍ത്തരത്തണഞ്ഞ ആ പിഞ്ചു കുഞ്ഞ് ഓരോരുത്തരുടെയും മനസ്സില്‍ വീണ്ടും ജീവിക്കുകയായിരുന്നു. അഭയാര്‍ഥി ക്യാംപില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും സ്ത്രീകളുടെയും മുന്നില്‍ സഹായഹസ്തവുമായി വരുന്ന ഖത്തറിനെ മനസ്സില്തട്ടി അവതരിപ്പിക്കാന്‍ കലാകാരന്മാര്ക്ക് കഴിഞ്ഞു, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘവും വാരിപ്പുണര്‍ന്ന് ഉമ്മ നല്കുന്ന ചിത്രവും ഖത്തറിന്റെ സ്നേഹവും കാരുണ്യവും പ്രകടമാക്കുന്നതായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇന്ത്യയുടെയും ഖത്തറിന്റെയും പരമ്പരാഗത നൃത്തച്ചുവടുകളും സമകാലിക നൃത്തം, അര്‍ഗ ഡാന്‍സ്, കഥകളി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, വടക്കേ ഇന്ത്യന്‍ നൃത്തം എന്നിവയും അരങ്ങേറി. അനശ്വര ഇന്ത്യന്‍ ഗായകന് മുഹമ്മദ് റഫിയുടെ ഗാനങ്ങളടങ്ങിയ ഹിന്ദി ഗാനങ്ങളും സൂഫി സംഗീതവും ഗസലും വേദിയിലെത്തി. </div>
<div style="text-align: justify;">
കോല്‍ക്കളിയും നാടന്‍ പാട്ടും പഞ്ചാബി ഡാന്‍സും ഗാനങ്ങളും ഖത്തറിന്റെ നന്മയാര്ന്ന ചില നല്ല പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ചിത്രീകരണങ്ങളും ചേര്‍ത്ത് കൊളാഷ് രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ 'ഇന്തോ- ഖത്തര്‍ ഫ്യൂഷന്‍ ഷോ' എന്ന പേര് അന്വര്‍ഥമാവുകയായിരുന്നു.</div>
<div class="separator" style="clear: both; text-align: center;">
</div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkbzAnyd1Vq9JvE9KLUhPzlCyzbHMLAcZ_9cwcWUo82uaZYoqZmEpZz8NgDdNPgPNribrsff2JG7nY3G2NN5dz9FKgsqb4Dj7ZWujTd3j1G3lO8PN36zqJ92yV0YHpMlN4qVDzw_GaePw/s1600/majeednadapuram5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-left: 1em;"><br /></a>
<br />
<div style="text-align: justify;">
<br /></div>
<span style="background-color: white; font-family: "helvetica neue" , "helvetica" , "arial" , sans-serif; font-size: 14px;">
</span></div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-71278733448098074632017-07-26T04:43:00.000-07:002017-07-26T04:43:19.588-07:00സിക്രീത്തിലേക്ക് ഒരു യാത്ര <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
സിക്രീത്തിലേക്ക് ഒരു യാത്ര </div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYUMSL9e_ZqZexuTRQVdP84f50YvYTHDDqn8mtWCloPQP7H1mxbbb6vL_B-vDjuzfdRvfMqmiB0qJMPtNmosZSrNCFsZd5luptRDdDmVaLy8ddG5128TPwTRuULarjHArE_iRWLijBTjQ/s1600/majeednadapuramsk3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="1076" data-original-width="1600" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYUMSL9e_ZqZexuTRQVdP84f50YvYTHDDqn8mtWCloPQP7H1mxbbb6vL_B-vDjuzfdRvfMqmiB0qJMPtNmosZSrNCFsZd5luptRDdDmVaLy8ddG5128TPwTRuULarjHArE_iRWLijBTjQ/s400/majeednadapuramsk3.jpg" width="400" /></a>മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍ അതിവേഗം കുതിച്ചു. അടുത്തിടെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനംപിടിച്ച രാജ്യത്തെ ചരിത്രഭൂമിയായി അറിയപ്പെടുന്ന സുബാറഫോർട്ടും അതിനോടൊപ്പം തന്നെ ഖത്തറിലെ ദുഖാനിലെ സിക്രീതും സന്ദർശിക്കുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം. ദോഹയിൽനിന്ന് ഏതാണ്ട് നൂറ്റി അഞ്ചു കിലോമീറ്റർ അകലെയാണ് സുബാറ ഫോർട്ട് സ്ഥിതിചെയ്യുന്നത്. മനസ്സിന് ഏറെ സന്തോഷവും ആനന്ദവും നല്കിയ യായ്ത്രയായിരുന്നു സുബാറ കോട്ടയും ദോഹയിലെ സിക്രീത്തു സന്ദർശനവും. ഖത്തരിന്റെ ചരിത്ര പ്രധാനമായ സുബാറ ഫോർട്ട് യുനസ്കോ ഈയിടെയായി അവരുടെ പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിയ സസ്ഥലമാണ്. ഞങ്ങൾ ഒഴിവു ദിവസമായ വെള്ളിയാഴ്ച രാവിലെ ചരിത്രാന്വേഷണത്തിന്റെയും മാനസിക ഉല്ലാസത്തിനും വേണ്ടി പുറപ്പട്ടതായിരുന്നു. സുബാറ ഫോർട്ട് സന്ദർശിച്ചു ജുമുഅ പ്രാർത്ഥനയും കഴിഞ്ഞു ദുഖാനില്‍ എത്തുമ്പോൾ ഞങ്ങളെ വരവേല്‍ക്കാന്‍ യാത്രയുടെ ഗൈഡായിരുന്ന സൈഫുദ്ദീനും കുടുംബവും കാത്തു നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷമാണ് സിക്രീത്തിലേക്ക് പുറപ്പെട്ടത്. കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ ഞങ്ങളെ ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍ മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍ ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍ അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍ എത്തുംപോഴേക്കും സമയം 3.35.</div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
<br /></div>
<div style="font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
<span style="color: purple;">സിക്രീത്തില്‍</span></div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന് നേരെ അഭിമുഖമായി ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര് ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്ക്കാരന്. </div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px;">
<div style="text-align: justify;">
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. </div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk-s-4jVSv4y4lE0OddY2RCF9Yk7Fa7FiNHXZN-oZGHX8pNWDpGS0iyXY5Y8AHtzThfFS3qspvfHGiQjaWWrPHyhe2jzpsYqIAZ09VYBvfWBJ9SmFYnyJ3ZBN9OKWN5crj3kuXdjU2vSg/s1600/majeednadapuramsk2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="1600" data-original-width="1146" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk-s-4jVSv4y4lE0OddY2RCF9Yk7Fa7FiNHXZN-oZGHX8pNWDpGS0iyXY5Y8AHtzThfFS3qspvfHGiQjaWWrPHyhe2jzpsYqIAZ09VYBvfWBJ9SmFYnyJ3ZBN9OKWN5crj3kuXdjU2vSg/s400/majeednadapuramsk2.jpg" width="286" /></a>മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള മനോഹരമായ ആ പ്രകൃതി ശില്പങ്ങള്ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത് നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും ഞങ്ങള്‍ നോക്കിക്കണ്ടു. ആ കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന് ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ് ആ കുന്നു അങ്ങിനെ ആയത് എന്നാണ് ചരിത്രകാരന്മാര് പറയുന്നത്".</div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px;">
<div style="text-align: justify;">
കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന് മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന് എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു. ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്രയെത്ര മനുഷ്യർ എത്ര പ്രവാചകന്മാര്, രാജാക്കന്മാര് ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ആ കുന്നിന് മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു. </div>
<div style="text-align: justify;">
ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്ക്ക് പുറമെ മറ്റ് പലതും അവിടെ അവര്‍ രൂപപ്പെടുത്തിയത്.</div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 12.800000190734863px;">
<div style="text-align: justify;">
കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകർത്തുന്നത് കണ്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtUTjrfw5XfFaE703TRZsE-Pr6g1D0CJRRekFJpA1BnFRTq6sbKfAqGVUSgShpdyXxe_7yS3ZhkrnFB_czLSiH7GfUrh-ETOB1ZLIQEc4VEoq7gJJz1GKcWjcL63lSoZxg9WDrnyG7z14/s1600/majeednadapuramsik1.jpg" imageanchor="1" style="clear: left; float: left; font-family: -webkit-standard; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="1067" data-original-width="1600" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtUTjrfw5XfFaE703TRZsE-Pr6g1D0CJRRekFJpA1BnFRTq6sbKfAqGVUSgShpdyXxe_7yS3ZhkrnFB_czLSiH7GfUrh-ETOB1ZLIQEc4VEoq7gJJz1GKcWjcL63lSoZxg9WDrnyG7z14/s400/majeednadapuramsik1.jpg" width="400" /></a>നടന്നു ക്ഷീണിച്ച ഞങ്ങള്‍ക്ക് ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു. ചായ കൂടി കഴിഞ്ഞ ഞങ്ങൾ കൂട്ടുകാർ സ്നേഹ സൗഹൃദങ്ങൾ പങ്കു വെക്കുകയും ചെറിയ കായിക വിനോദ മത്സരങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനു ശേഷം ഞങ്ങള്‍ കടല്‍ തീരത്തേക്ക് പുറപ്പെട്ടു. തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ചിലർ കടല്‍ വെള്ളത്തിലേക്ക് ഊളിയിട്ട് കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍ കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ആ യാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അന്നത്തെ അസ്തമയം. </div>
</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-53619030731150572942017-07-03T01:39:00.001-07:002020-12-11T07:28:41.139-08:00കലയുടെ ഘോഷയാത്ര <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3Lj7wv2F_6o4d38IJ0RtGLfC8FEBE0TnbWvAx8t1dCj2fvUdhmyhOFgmWBtVeKSRsxuCbIvdA504DNL7dht0ncMC8e7t-Q4b_n3draBGevWqZZKaEXBa-bXrXqQ2AKV2CpWJ77ji9F6A/s1600/majeednadapuram1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="1600" data-original-width="1300" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3Lj7wv2F_6o4d38IJ0RtGLfC8FEBE0TnbWvAx8t1dCj2fvUdhmyhOFgmWBtVeKSRsxuCbIvdA504DNL7dht0ncMC8e7t-Q4b_n3draBGevWqZZKaEXBa-bXrXqQ2AKV2CpWJ77ji9F6A/s400/majeednadapuram1.jpg" width="325" /></a><span style="background-color: white; color: red;">കലയുടെ ഘോഷയാത്ര </span></div>
<div style="text-align: justify;">
കല ജീവിതത്തിന്റെ ഭാഗമാണ്, മനുഷ്യ മനസ്സിന് കേവലം ആസ്വാദനാനുഭൂതി നല്‍കുക മാത്രമല്ല കലയുടെ ധര്‍മം. അനീതികള്‍ കാണുന്പോൾ അതിനെതിരെ പോരാടാനുള്ള മികച്ച ആയുധം കൂടിയാണ് കല. കല ജീവിതഗന്ധി ആയിരിക്കണം, ചുറ്റിലും കാണുന്ന സംഭവങ്ങൾ പ്രത്യേകിച്ച് മാറുന്ന വ്യവസ്ഥികളുടെ നന്മയും തിന്മയും തിരിച്ചറിയാനും നമ തിന്മകൾ വേർതിരിച്ചു സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനും കലാവിഷ്കാരങ്ങളിലൂടെ കഴിയണം അപ്പോഴേ കലകൾക്കും കലാവിഷ്കാരങ്ങൾക്കും ജീവനുണ്ടാകുകയുള്ളൂ.<br />
<br />
വർത്തമാനകാലത്തിന്റെ ജീർണതകൾ തുറന്നു കാട്ടാനും അതിനെതിരെ പോരാടാനും കല ഒരു മാധ്യമമായി മാറുകയായിരുന്നു ഇവിടെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സാംസ്കാരങ്ങളുടെ ഘോഷയാത്ര അരങ്ങേറിയത് ഖത്തര്‍ നാഷണല്‍ തിയേറ്ററിലായിരുന്നു. സാങ്കേതിക സൗകര്യങ്ങളുമുള്ള വേദി കലാസ്വാദകരെ കൊണ്ട് നിറഞ്ഞു കവിയുകയായിരുന്നു. ജീവിതവും സമൂഹവും നിശ്ചലമായി നില്ക്കുന്നില്ല അത് തീര്‍ത്തും ചലനാത്മകമാണ്, വിശാല സമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക് കലയെ ചുരുക്കുക അസാധ്യമാണ് എന്ന് വിളിച്ചു പറയുകയായിരുന്നു ഈ പരിപാടി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5v4UpvxTBxXnmRomLmT4HO1X5FTe2I7CESmq7ohdhgAxIXdkn7O3wy9FFeoNGHK9potLKloyK1CwqNX6aDafdfsDlnpPQb3aezfarmjLZB73zFLrFkSojsVcFFFY2D0j32AX3yqMjdkE/s1600/artofwave4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="900" data-original-width="1600" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5v4UpvxTBxXnmRomLmT4HO1X5FTe2I7CESmq7ohdhgAxIXdkn7O3wy9FFeoNGHK9potLKloyK1CwqNX6aDafdfsDlnpPQb3aezfarmjLZB73zFLrFkSojsVcFFFY2D0j32AX3yqMjdkE/s320/artofwave4.jpg" width="320" /></a>വൺ വേൾഡ് വൺ ലൗവ് എന്ന യൂത്ത് ലൈവ് മുദ്രാവാക്യം സ്നേഹത്തിനും സൌഹാര്‍ദത്തിനും വേണ്ടിയുള്ള ആശയങ്ങളുടെ മഴവില്ലായിരുന്നു. നിലവിലെ സാഹചര്യങ്ങളോടുള്ള സമരവും ചുറ്റുമുള്ളവയിലേക്കുള്ള സമന്വയവും ആണ് സാമൂഹികപ്രസ്ഥാനങ്ങളെ മുന്നോട്ട് നയിക്കുന്നതും നനവുള്ളതാക്കുന്നതും. എതിര്‍ക്കേണ്ടവയോടുള്ള സമരവും അതിനായി യോജിപ്പുകളോടുള്ള സമന്വയവും ഒരുപോലെ പ്രധാനമാണ്. എല്ലാ വൈവിധ്യങ്ങളെയും ബഹുമാനിച്ചും നിലനിർത്തി കൊണ്ടും തന്നെ അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ നമുക്കൊരുമിച്ച് നിൽക്കാൻ കഴിയും എന്ന വലിയ സന്ദേശം ദോഹ -യൂത്ത് ലൈവിന് നൽകാൻ കഴിഞ്ഞു.<br />
<br />
‘അഭിനയ സംസ്കൃതി’യുടെ കലാകാരന്മാര് അരങ്ങിലെത്തിച്ച നിധിന്, ചനു എന്നിവര്‍ സംയുക്ത സംവിധാനം നിര്‍വ്വഹിച്ച ‘കനല്‍ചൂളകള്‍’ എന്ന നാടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സങ്കടത്തിന്റെയും, നിരാശയുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയുമൊക്കെ കനലുകള്‍ തെളിയിച്ച് കാഴ്ചയുടെ കപടകതകളും കടന്ന് സത്യങ്ങളെ അടയാളപ്പെടുത്തുകയായിരുന്നു. പുത്രവിയോഗത്തിന്റെ വേദനകള്‍ ഇന്നലെകളില്‍ തുടങ്ങി ഇന്നിലൂടെ നീറി നാളെയുടെ പ്രതിരോധങ്ങളുടെ ആവശ്യകതയുടെ ആഹ്വാനങ്ങളിലേക്ക് പാത്രസൃഷ്ടിയുടെ ഭദ്രതയിലൂടെ പ്രേക്ഷകരോട് സംവദിക്കാൻ കനല് ചൂളകളുടെ ശില്പികള്ക്ക് കഴിഞ്ഞു". നാടകാന്ത്യത്തിൽ പ്രസക്തമായ ഒരു ചോദ്യം അവശേഷിപ്പിക്കുന്നുണ്ട് സമൂഹത്തിലേക്കു വീണ്ടും വീണ്ടും തൊടുക്കപ്പെടുകയാണ് ആ ചോദ്യം ." നമ്മളാണ് ശരി, എന്നിട്ടും നമ്മളെന്തേ തോറ്റു പോകുന്നു?".</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരുമയയുര്‍ത്തുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയം മനസിലാക്കാനും വായിച്ചെടുക്കാനുള്ള ശേഷിയാര്‍ജിക്കുകയാണ് യൂത് ഫോറം ഇത്തരം ഒരു പരിപാടികൊണ്ടു ലക്ഷ്യമിടുന്നത് എന്ന് അവരുടെ സംഘാടനത്തിൽ നിന്നും മനസ്സിലാകുന്നു. മുതിർന്നവരും കുട്ടികളും പുരുഷനും സ്ത്രീയും മതരഹിതനും മതവിശ്വാസിയും വ്യത്യസ്ത രാഷ്ട്രീയ -സാംസ്കാരിക കാഴ്ചപ്പാടുകൾ ഉള്ളവരുമെല്ലാം ചേർന്ന് നടത്തിയ അസഹിഷ്ണുതക്കെതിരെയുള്ള കലയുടെ ആഘോഷമായിരുന്നു യൂത് ലൈവ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5xVVhtlmMg7_kB76-OGe4BgdVNuJ8cCBGbemAAOQBP2HHW-QaDqlq27cMWf90QTijRHl7P4ZDSoX0LPqcMr4GLRQ2-LSOVoE2QgxewJSQi8ne7WYOdJo-F7zrtELQMtLipIj0rN-Ah0g/s1600/artofwave3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="900" data-original-width="1600" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5xVVhtlmMg7_kB76-OGe4BgdVNuJ8cCBGbemAAOQBP2HHW-QaDqlq27cMWf90QTijRHl7P4ZDSoX0LPqcMr4GLRQ2-LSOVoE2QgxewJSQi8ne7WYOdJo-F7zrtELQMtLipIj0rN-Ah0g/s320/artofwave3.jpg" width="320" /></a></div>
<div style="text-align: justify;">
വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ അവകാശമാകുമ്പോൾ യോജിപ്പ് ഉത്തരവാദിത്വ മാണെന്നും അതിനാൽ പൊതു നന്മകളിൽ യോജിക്കാൻ കഴിയുന്നവരുടെ വേദിയൊരുക്കൽ ഒരു യുവജന പ്രസ്ഥാനത്തിന്റെ ബാധ്യതയാണെന്ന ബോധ്യത്തിൽ നിന്നാണ് സ്നേഹത്തിനും സൗഹാര്‍ദത്തിനും വേണ്ടി യൂത് ലൈവ് സംഘടിപ്പിച്ചതെന്ന യൂത് ഫോറം പ്രസിഡന്റ എസ എ ഫിറോസിന്റ് വാക്കുകൾ ശ്രദ്ധേയമായിരുന്നു. സിനിമ സംവിധായകൻ മുഹ്സിൻ പരാരി സോളിഡാരിറ്റി യൂത് മൂവേമെന്റ് പ്രസിഡണ്ട് ടി ശാക്കിർ തുടങ്ങിയവർ സദസ്സിനോട് സംവദിച്ചു. ഒരു മനുഷ്യന് അവന്റെ എല്ലാ വ്യത്യസ്തകളെയും മുന്നോട് വെക്കാൻ കഴിയുന്ന ഉപാധികളില്ലാത്ത സ്വാതന്ത്ര്യത്തെ കുറിച്ചാണ് നമുക്ക് സംസ്കാരിക്കേണ്ടതെന്നു മുഹ്സിൻ പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8OG962j_FuurVLCf4lBGsmGiG2OYkj07CUCIYYfTGv7P3ATOheNJ5JH3iFEpL7uSrl0vQJ-ASa4ayI7D063pJ4x3-DcajwcXffu4_XZlc8Ad8JRKuIwR75N7ypLUfbxbi5yTuYDJ8-D4/s1600/artofwave2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: justify;"><img border="0" data-original-height="1067" data-original-width="1600" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8OG962j_FuurVLCf4lBGsmGiG2OYkj07CUCIYYfTGv7P3ATOheNJ5JH3iFEpL7uSrl0vQJ-ASa4ayI7D063pJ4x3-DcajwcXffu4_XZlc8Ad8JRKuIwR75N7ypLUfbxbi5yTuYDJ8-D4/s320/artofwave2.jpg" width="320" /></a><br />
<div style="text-align: justify;">
ശിഹാബുദീന് പൊയ്ത്തും കടവിന്റെ “മത ഭ്രാന്തന് എന്ന കഥയെ ആസ്പതമാക്കി ‘സലാം കോട്ടക്കൽ സംവിധാനം ചെയ്ത് "ദോഹ ഡ്രാമ ക്ലബ്ബ്’ അവതരിപ്പിച്ച നാടകം 'പേരിന്റെ പേരില്‍', കമല്‍ കുമാര്‍, കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത “സ്നേഹ ജ്വാല”, ജമീല്‍ അഹമ്മദ് രചിച്ച് ആർ എൻ റിയാസ് കുറ്റ്യാടി വേഷം പകര്‍ന്ന ഏകാങ്ക നടകം തീമണ്ണ്, ആനുകാലിക സംഭവ വികാസങ്ങളുടെ നേര് സാക്ഷ്യമായ യൂത്ത്ഫോറം കലാവേദിയുടെ മൈമിങ്ങ്, തസ്നീം അസ്ഹര്‍ അണിയിയിച്ചൊരുക്കിയ അധിനിവേശത്തിന്റെ കെടുതികള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്കിയ റിഥം ഓഫ് ലൗ, തനത്’ കലാ വേദിയുടെ നാടന്‍ പാട്ട്, സ്മൃതി ഹരിദാസ് അവതരിപ്പിച്ച കഥാപ്രസംഗം, ആരതി പ്രജീത് അവതരിപ്പിച്ച മോണോആക്റ്റ്, മലര്‍വാടിയുടെ കുരുന്നുകള്‍ അവതരിപ്പിച്ച വണ്‍ വേള്‍ഡ് വണ്‍ ലൗ ഷോ, തീം സോങ്ങ്, പഞ്ചാബില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിച്ച ഫോക്ക് ഡാന്‍സ്,<span style="color: #666666; font-family: "helvetica neue" , "helvetica" , "arial" , sans-serif;"><span style="background-color: white; font-size: 12px;"> </span></span><span style="text-align: justify;">ഷഫീഖ് പരപ്പുമ്മല്‍ രചന നിർവഹിച്ച അമീന് യാസര്‍ സംഗീതം നൽകിയ ഗാനം </span>തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ വേദിയായി.</div>
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജേണലിസം അദ്ധ്യാപകനും ഫ്രീലാന്‍സ് ഡിസൈനറുമായ പ്രഭുല്ലാസ് സംവിധാനം ചെയ്ത് സിനിമാ താരം നിര്‍മ്മല്‍ പാലാഴി മുഖ്യവേഷം ചെയ്ത, അഖില കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒന്നാമതെത്തിയ ഹ്രസ്വ ചിത്രം ബുഹാരി സലൂണിന്റെ പ്രദർശനവും. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരുടെ ചിത്ര പ്രദര്‍ശനവും ഇന്തോ-പാക്-നേപ്പാളി ഗസല്‍ ഗായകര്‍ അണി നിരന്ന ഗസല്‍ സന്ധ്യയും വിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും കൂടുതൽ ആസ്വാദകരമാക്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: red;">യൂത്ത് ഐക്കണ്‍ </span></div>
<div style="text-align: justify;">
'യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 യുവ പ്രതിഭകള്‍ക്കുള്ള “യൂത്ത് ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനം ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്മാന് ഡോ. ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZn-_srhNf7iMPNP_TTJ9Xm2CM2GF4p1W4tjfIChwOrIiVSpCbNj1MORiuJ5CY17aJUdPejOpNtXn_iYfGCdXGqOR6WgnHaaeDhDndzlUhr9VBOZZkxfvAC8SicgrPJ_WunEGM4tSPUS8/s1600/artofwave1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" data-original-height="900" data-original-width="1600" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZn-_srhNf7iMPNP_TTJ9Xm2CM2GF4p1W4tjfIChwOrIiVSpCbNj1MORiuJ5CY17aJUdPejOpNtXn_iYfGCdXGqOR6WgnHaaeDhDndzlUhr9VBOZZkxfvAC8SicgrPJ_WunEGM4tSPUS8/s320/artofwave1.jpg" width="320" /></a>ഏതൊരു സമൂഹത്തിന്റെയും നില നില്പിന്നും പുരോഗതിക്കും വ്യത്യസ്ത മത സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും ആശയ സംവാദങ്ങളും ആവശ്യമാണ്. ഈയൊരു ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ദോഹ മതാന്തര സംവാദ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ഡോ: ഇബ്രാഹീം അല്‍ നുഐമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദോഹയിലെ ഇന്ത്യന്‍ സമൂഹം സാമൂഹിക സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരവും അഭിനന്ദനാര്‍ഹവുമാണ്. ഡി.ഐ.സി.ഐ.ഡി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ 'ഒരു ലോകം, ഒരു സ്നേഹം' എന്ന ശീര്‍ഷകത്തില്‍ യൂത്ത് ഫോറം കലാപരമായി ആവിഷ്കരിച്ച് ഇന്ത്യന്‍ പ്രവാസികളിലെക്ക് എത്തിച്ചത് അഭിനന്ദനാര്‍ഹമാണ്. സമൂഹിക സംസ്കരണത്തില്‍ യുവാക്കളുടെ പങ്ക് അനിഷേധ്യമാണ്. ഇത്തരം പരിപാടികള്‍ അതിന് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നാദിര്‍ അബ്ദുല്‍ സലാം (അറബ് സംഗീതം), മനീഷ് സാരംഗി (നാടകം), മുഹമ്മദ് ശാക്കിര്‍ (ശാസ്ത്രം), ഫൈസല്‍ ഹുദവി (സാമൂഹിക പ്രവര്‍ത്തനം), അബ്ദുല്‍ കരീം (കലിഗ്രഫി), രജീഷ് രവി (ആര്‍ട്ട് ), സാന്ദ്ര രാമചന്ദ്രന് (ഡിബേറ്റ്), അബ്ബാസ് ഒഎം (എഴുത്ത്), ശ്രീദേവി ജോയ് (പത്രപ്രവര്‍ത്തനം), ഷിയാസ് കൊട്ടാരം (കായിക സംഘാടനം, യുവ സംരഭകത്വം) തുടങ്ങിയവരാണ് യൂത്ത് ഐക്കണ്‍ പുരസ്കാരത്തിനര്‍ഹരായത്. 26 ഫൈനലിസ്റ്റുകളില്‍ നിന്നാണ് പുരസ്കാര അര്‍ഹരെ കണ്ടെത്തിയത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫൈനലിസ്റ്റുകളായ റിയാസ് കരിയാട്, കൃഷ്ണനുണ്ണി, തന്‍സീം കുറ്റ്യാടി, സഫീര്‍ ചേന്ദമംഗല്ലൂര്‍, ഷിറാസ് സിത്താര, ഷിഹാര്‍ ഹംസ, ഷെജി വലിയകത്ത്, സീന ആനന്ദ്, ആര്. ജെ. സൂരജ്, നൌഫല്‍ കെ.വി, നൌഫല്‍ ഈസ, മുഹ്സിന് തളിക്കുളം, ഇജാസ് മുഹമ്മദ്, ഹംദാന്‍ ഹംസ, അഷ്ടമിജിത്ത്, അക്ബര്‍ ചാവക്കാട് എന്നിവര്‍ക്കുള്ള പ്രശസ്തി പത്രവും പരിപാടിയില്‍ വിതരണം ചെയ്തു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="color: red;">ചിത്ര പ്രദർശനം</span></div>
<div style="text-align: justify;">
യൂത്ത് ലൈവ് ആവിഷ്കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി ഖത്തര്‍ കമ്മ്യൂണിറ്റി കോളജില്‍ ദോഹയിലെ പ്രമുഘ ചിത്രകാരുടെ ചിത്ര പ്രദര്‍ശനം ശ്രദ്ദേയമായി. 'വണ്‍ വേള്‍ഡ്, വണ്‍ ലൗ' എന്ന യൂത്ത് ലൈവ് തീമില്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായ ഡോക്ടര്‍ ശ്രീ കുമാര്‍, നൌഫല്‍ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത് ഖാന്, സുധീരന് പ്രയാര്‍, സാന്ദ്ര രാമചന്ദ്രന്, മഹേഷ് കുമാര്‍, സഗീര്‍ പി.എം, സന്തോഷ് കൃഷ്ണന്, ബൈജു, ഷാജി ചേലാട്, അര്‍ച്ചന ഭരദ്വാജ്, സവിത ജാക്കര്‍, സന്‍സിത രാമചന്ദ്രന്, സന അബുല്ലൈസ്, വാസു വാണിമേല്‍, സാക്കിര്‍ ഹുസൈന് എന്നിവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും തത്സമയ പെയിന്റിങ്ങിനുമാണ് യൂത്ത് ലൈവ് വേദിയായത്. അൽ ദഖീര യൂത്ത് സെന്റർ അസിസ്റ്റന്റ് ഡയറക്റ്റർ ഈസ അൽ മുഹന്നദി എക്സിബിഷനിലെ കൊച്ചു ചിത്രകാരി സൻസിത രാമചന്ദ്രനു സമ്മാനം നൽകി ആദരിച്ചു.</div>
<div>
<br /></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-7079472531682256212016-11-23T23:41:00.000-08:002016-11-23T23:41:27.028-08:00പ്രവാസി സമൂഹം വായന എഴുത്ത്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr-3ujWF7KHLVaoyxVYIK9iVSdmv4kYJSHFjDHm5Pv83t7Syqlt3iJb-KCRtlIfiFpQLyUHRfHEdoB81fSbMkMjE1URMaNzIKtH3EvXU-9rvjghoG4bKGFHWerxl8fYUzHizkcYe1BYRs/s1600/artofwave.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgr-3ujWF7KHLVaoyxVYIK9iVSdmv4kYJSHFjDHm5Pv83t7Syqlt3iJb-KCRtlIfiFpQLyUHRfHEdoB81fSbMkMjE1URMaNzIKtH3EvXU-9rvjghoG4bKGFHWerxl8fYUzHizkcYe1BYRs/s640/artofwave.jpg" width="419" /></a></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുന്നു. ഭാഷയേയും സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് പ്രവാസികള്‍ തിരിച്ചറിഞ്ഞു. വിശപ്പിന്റെ വിളിയാണല്ലോ പ്രവാസിയെ പ്രവാസിയാക്കി മാറ്റിയത്. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
വ്യത്യസ്ഥ സ്ഥലങ്ങളില്‍ അതി വിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്, വ്യത്യസ്ഥ ഭാഷ സംസാരിക്കുന്നവര്‍. നമ്മുടെ സംസ്കാരവും ഭാഷയും ആരും മറന്നിട്ടില്ല. എന്നതാണ് പ്രവാസി, എഴുത്തിലൂടെയും വായനയിലൂടെയും വിളിച്ചു പറയുന്നത് .</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
പ്രവാസ ലോകത്ത് ഒരു പാട് പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്, സോഷ്യൽ മീഡിയകളിലൂടെയും മറ്റു പ്രിന്റ് മീഡിയ കളിലൂടെയും അവരുടെ രചനകൾ പുറം ലോകം അറിയുന്നു. വിവിധ വിഷയങ്ങളിലുള്ള കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പുറമെ യഥാര്‍ത്ഥമായതും അയഥാര്‍ത്ഥമായതുമായ കഥാ പ്രപഞ്ചം സൃഷ്ടിക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നു.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
പ്രവാസികൾക്കിടയിൽ സംസ്കാരങ്ങളെ സംയോചിപ്പിക്കാൻ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള എഴുത്തുകളും സ്വഭാവ സ്പന്ദനങ്ങള്‍ തുറന്നുകാണിക്കുന്ന എഴുത്തുകളും കുറവാണ്, നിരങ്കുശമായ ജീവിതത്തെ ഉത്തേജകമാക്കി മനുഷ്യ സ്വഭാവ വിജ്ഞാനങ്ങളെ പച്ചയായി കാണിക്കാന്‍ ചുറ്റുപാടുകളും അവസരങ്ങളും അനുഭവങ്ങളും ഏറെ ഉണ്ടായിട്ടും അത്തരം ചിന്തകളും എഴുത്തുകളും കുറഞ്ഞു വരുന്നതായി കാണുന്നു. അത്തരം വിഷയങ്ങള്‍ അനുവാചകന്റെ ബോധമണ്ഡലത്തില്‍ ചലനം സൃഷ്ടിക്കില്ല എന്നു തോന്നിയിട്ടാണോ എന്നറിയില്ല.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
സമകാലിക രാഷ്ട്രീയത്തിലുണ്ടായിക്കൊണ്ടി<wbr></wbr>രിക്കുന്ന മാറ്റങ്ങള്‍, അസഹിഷ്ണുത പ്രാദേശിക സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഘലകളിലെ വിപണിയുടെ തള്ളിക്കയറ്റം അത് മൂലം രൂപപ്പെടുന്ന ഉപഭോഗ ക്രയ വിക്രയങ്ങളിലെ പ്രശ്നം, നാട്ടിൽ വര്‍ധിച്ചുവരുന്ന ജീര്‍ണത, മൂല്യച്യുതി ഇത്തരം വിഷയങ്ങളിൽ അവഘാഹത്തോടു കൂടെയുള്ള എഴുത്തു കുറവാണ് . ബാഹ്യമായുള്ള ഒരു തൊട്ടു പോക്ക് മാത്രമേ ഇത്തരം വിഷയങ്ങളിൽ പലപ്പോഴും ഉണ്ടാവാറുള്ളൂ . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമ്പോഴാണ് അത് എഴുത്തിൽ പ്രതിവാദ്യ വിഷയമാകുകയുളൂ . അതിനു ആഴത്തിലുള്ള വായന അനിവാര്യമാണ്, വായന കുറയുന്നതും പ്രവാസികൾ ഇത് നേരിട്ട് അനുഭവിക്കുന്നില്ല എന്നതും ഇതിനു ഒരു കാരണമാണ്.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
രോഗാതുരയായ സമൂഹത്തിനു ഔഷദം കണ്ടത്തലാണ് ഓരോ എഴുത്തുകാരന്റെയും ധര്‍മ്മം. സ്വന്തം ബാല്യകാല ഭാവനയിൽ പണ്ടു കണ്ടതായ ഓര്‍മയിലെ വെണ്മയെ താലോലിക്കുന്നതോടൊപ്പം ഇന്നത്തെ സാമൂഹികാന്തരീക്ഷം ശരിക്കും അറിയണം സമൂഹത്തെ ശരിയായി അറിയുന്നവനെ സമൂഹത്തെ സംസ്കരിക്കാന്‍ കഴിയൂ. എങ്കിലേ നടന്നു കൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ ശബ്ദിക്കാന്‍ എഴുത്തുകാർക്ക് കഴിയുകയുള്ളൂ, സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞ എഴുത്തുകാര്‍ മനുഷ്യ വ്യാപാരത്തിന്റെ ശംഖുനാദം കേള്‍ക്കുന്നു. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
കഥകളിലും കവിതകളിലും</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ഇവിടെ ഈ മരുഭൂമിയില്‍ കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന അനുഭവങ്ങളും നിസ്സഹായതയും കഥകൾക്കും കവിതകൾക്കും ആധാരമാകാതെ വരുമ്പോള്‍ പ്രവാസകഥകളുടെയും കവിതകളുടെയും മര്‍മ്മങ്ങള്‍ നഷ്ടമാവുകയാണ്, സമര്‍ത്ഥവും യഥാര്‍ത്ഥവുമായ സൃഷ്ടി, സൗന്ദര്യാത്മകമായിരിക്കും. പ്രവാസ ജീവിതം ആധാരമാക്കി രചിക്കുന്ന കഥകളില്‍ പ്രവാസികളുടെ ജീവിതം അനാവരണമാവേണ്ടതുണ്ട്. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
പക്ഷെ ഇത് മാത്രമായി പരിമിതപ്പെടുത്തുന്നതിൽ യോചിക്കാൻ കഴിയില്ല, പ്രവാസി ഒരിക്കലും ഈ ഒരു പ്രാദേശിക സ്ഥലത്തെ അനുഭവങ്ങളിൽ മാത്രം തളച്ചിടപ്പെടേണ്ടവരല്ല.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ഇത്തരം വിഷയങ്ങൾ ആധാരമാക്കിയ കഥകൾ വായനക്കാർ നെഞ്ചോടു ചേർത്തു വെക്കുന്നു എന്നത് പല എഴുത്തുകളും സാക്ഷ്യപ്പെടുത്തുന്നു.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
പ്രവാസികളിൽ പ്രശസ്തി നേടിയ പല എഴുത്തും പഠന വിധയമാക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പ്രവാസി എഴുത്തുകാരുടെ കഥകള്‍ക്കാധാരമാക്കുന്ന വിഷയങ്ങള്‍ കൂടുതലായും പ്രവാസ ജീവിതം എന്ന വികാരത്തില്‍ ഒതുങ്ങുന്നു എന്നതാണ്. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന മരുഭൂമിയിലെ പാവങ്ങളുടെയും അധികാരികളാല്‍ വഞ്ചിക്കപ്പെടുന്ന തൊഴിലാളികളുടെയും വിഷയത്തിലാവുന്നു അത്തരം കഥകള്‍ അധികവും. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
മനുഷ്യ രാശിയുടെ കഥകള്‍ പറഞ്ഞ പഴയ ഒരു പാടു എഴുത്തുകാരുടെ രചനകള്‍ വായിച്ചതാവാം എഴുത്തിന്റെ ചിത്രീകരണത്തിലൂടെ മാനുഷ്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച യഥാര്‍ത്ഥ മനുഷ്യന്റെ കഥകള്‍ രചിക്കാന്‍ പ്രവാസ എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
കഥയേക്കാൾ ഉപരി അത് പ്രവാസിയുടെ നേരിട്ടുള്ള ജീവിതമായി മാറുന്നു എന്ന ഒരു സത്യമാണ് അതിന്റെ മർമ്മം. അതിനെ ഒരിക്കലും നിഷേധിക്കാനോ തള്ളിപ്പറയാനോ കഴിയില്ല .</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ജീവിതസ്പന്ദനങ്ങള്‍ പറഞ്ഞ ബാല്യകാലസഖിയും അറബിപ്പൊന്നും ദേശത്തിന്റെ കഥയുമൊക്കെ ഓര്‍ത്ത് കൊണ്ട് നമുക്ക് പറയാം, മരുഭൂമിയിലെ കത്തുന്ന ജീവിതത്തെ പ്രമേയമാക്കി ബെന്യാമിന് ആടു ജീവിതം സമര്‍പ്പിച്ചപ്പോള്‍ അദ്ധേഹത്തിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടതിന്റെ രഹസ്യം യഥാര്‍ത്ഥ ജീവിതത്തിന്റെ ചട്ടകൂടില്‍ ഒതുങ്ങി ഭാവനയെ അപഗ്രഥിക്കുകയും ഉപഗ്രഥിക്കുകയും ചെയ്യാന്‍ ശ്രമിച്ചതും ഭാവനയുടെ അതിരുവരമ്പുകള്‍കപ്പുറം കയ്പേറിയ പൊള്ളുന്ന പ്രവാസ ജീവിത യഥാര്ത്യങ്ങളെ പച്ചയായി ചിത്രീകരിക്കുകയും പ്രവാസിയുടെ വിയര്‍പ്പിന്റെയും ചോരയുടെയും വില അനുവാചകര്‍ക്ക് കാണിക്കുകയും ചെയ്തു എന്നതാണ്. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ഇത് തുടരുമ്പോഴും നേരത്തെ സൂചിപ്പിച്ചത് പോലെ നാട്ടിലെ മലീസമായ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ എഴുതാൻ പ്രവാസികൾ മടിക്കുന്നു എന്നത് യാഥാർഥ്യമാണ് ലോക മെംബാടും പീഡിപ്പിക്കപ്പെടുന്ന മൗനഷ്യരുണ്ടന്നിരിക്കെ, ചിന്തയും വിഷയവും ഈ പ്രവാസ ലോകത്ത് പരിമിതപ്പെടുന്നത് പോലെ.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
നമുക്ക് മുമ്പില്‍ മാനവികതയുടെ ശത്രുക്കളെ കാണാം, വേദന കടിച്ചിറക്കുന്ന കുട്ടികളെയും സ്വാതന്ത്ര്യം നിഷേദിക്കപ്പെട്ട സ്ത്രീകളെയും പട്ടിണി പാവങ്ങളെയും കാണാം. മാനവികതയുടെ മഹാ ശത്രുക്കള്‍ ലോകത്ത് എന്നും ഉണ്ടായിട്ടുണ്ട്, അവരെ വാഴ്ത്തപ്പെടുന്നത് നാം കാണുന്നു. അവര്‍ വാഴ്ത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. മാനവികതയുടെ ശത്രുക്കള്‍ക്കും, സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും യഥാസമയങ്ങളില്‍ ശബ്ദിക്കാനും അതിനെതിരെ പോരാടാനും എഴുത്തിലൂടെ കഴിയണം.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ആധുനിക ടെക്നോളജിയുടെ കടന്നു കയറ്റവും അത് മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവയുടെ ഉപയോഗത്തിലെ നല്ല വശവും ചീത്ത വശവും പല പ്രവാസ എഴുത്തുകാരും വിഷയ മാക്കുന്നു.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
സമകാലിക പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങി സ്ത്രീകളുടെ വീര്‍പ്പു മുട്ടലും വിങ്ങലുകളും സങ്കീര്‍ണമായ പ്രശ്നങ്ങളും സ്ത്രീയുടെ കാഴ്ച്പ്പാടിലൂടെ അവതരിപ്പിക്കുന്നതില്‍ സ്ത്രീ എഴുത്തുകാരും മുന്നോട്ട് വരാറുണ്ട്, പ്രവാസത്തിനിടയില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ ഏകാന്തതയും അവരുടെ മാനസിക വിഹ്വലതകളും പ്രയാസങ്ങളും മനസ്സില്‍ തട്ടും വിധം പലരും അവതരിപ്പിക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ് .</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
അറബ് ലോകത്തെ പ്രവാസികൾ .</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ഇത്തരം ചിന്തകളും കഥകളും കവിതകളും പങ്കു വെക്കുന്നതോടൊപ്പം തന്നെ ജോലി തേടി അറബ് ലോകത്ത് പ്രവസിയായി നാം താമസിക്കുമ്പോൾ അറബ് സംസ്കാരവും അവരുടെ ഭാഷാ സാഹിത്യവും പ്രവാസി അറിയേണ്ടിയിരിക്കുന്നു. മലയാള കവിതകളും കഥകളും അറബി ഭാഷയിലേക്ക് തിരിച്ചും വിവർത്തനം ചെയ്യുകയും ചെയ്യേണ്ടിയിരിക്കുന്നു. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്കിയ പല എഴുത്തുകാരെയും അവരുടെ കൃതികളും മലയാളികൾ പരിചയപ്പെട്ടിട്ടുണ്ട് അറിയാത്ത ഒരു പാട് എഴുത്തുകാർ ഇനിയുമുണ്ട് റബിഅ് അലാവുദ്ദീന്‍, തൗഫീഖ് അവ്വാദ്, ഹലീം ബറകാത്ത്, അലി അസ്വാനി, ലൈനബദര്, മുരീദ് ബര്‍ഗൂത്തി, മുഹമ്മദ്ദിബ്ബ്, നജീബ് സുറൂര്‍ അവരിൽ ചിലർ മാത്രം, ഫലസ്തീനിലെയും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും ഈജിപ്ത്തിലും ലോകത്തിനു മുമ്പില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച് സംവദിക്കാനും പഠനങ്ങള്‍ നടത്താനും പ്രവാസി എഴുത്തുകാരും ഇവിടത്തെ പ്രവാസി സംഘടനകളും ശ്രമിക്കേണ്ടതുണ്ട്. അത്തരം ഇടപെടലുകൾ മൂലം നമുക്ക് അറബ് ലോകവുമായി ഇന്ന് നടക്കുന്ന വ്യാപാരങ്ങല്ക്ക് പുറമേ വലിയൊരു സാഹിത്യ ബന്ധത്തിൽ എര്പെടാനും സാധിക്കും. അത് സാഹിത്യ ലോകത്തിനു വലിയ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
കഴിഞ്ഞ വര്‍ഷം( 2014 ) കേരള സാഹിത്യ അക്കാദമി ആദ്യമായി നാട്ടിൽ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന മലയാളം അറബി അന്തർ ദേശീയ സാഹിത്യോത്സവം ഒരു പാട് പ്രതീക്ഷ നൽകുന്നതായിരുന്നു. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
മലയാള സാഹിത്യ ചരിത്രത്തില്‍ പുതിയൊരധ്യായം രേഖപ്പെടുത്തുകയായിരുന്നു. ടാഗോർ പുരസ്കാരം നേടിയ ശിഹാബ് ഗാനിമിനെ ആദരിക്കുകയുണ്ടായി. അറബ് ലോകത്തെ എഴുത്തുകാരായ സ്വാലിഹ ഉബൈദ് ഗാബിശ്, ഡോ. മര്‍യം അശ്ശിനാസി, ഖാലിദ് സാലിം അല്‍റുമൈമി, അസ്ഹാര്‍ അഹ്മദ്, ഫലസ്തീൻ കവയത്രി ലിയാന ബദ്ര് , ഇറാഖ് കവി മഹമൂദ് സായിദ്, സിറിയൻ കവി അലി ഖനാണ്, ഈജിപ്ത് കവി മുഹമ്മദ് ഈദ് ഇബ്റാഹീം, തുടങ്ങിയവർ ആ സംഗമത്തിൽ പങ്കെടുത്തിരുന്നു. സാമൂഹികജാഗരണത്തിന്റെ ആഴമുള്ള അനുഭൂതികള്‍ കാവ്യഭാവുകത്വത്തിലേക്ക് സന്നിവേശിപ്പിച്ചു മലയാള കവിതയുടെയും അറബി കവിതയുടെയും കാല്പനികതയുടെ ധാരയെ സജീവമാക്കി അപൂര്‍വ്വ ചാരുതയാര്‍ന്ന സാഹിത്യ ശില്പ്പങ്ങള് കൊത്തി വെക്കുകയായിരുന്നു. തനിമയാര്‍ന്നതും ബഹുസ്വരവുമായ അറബി സാഹിത്യത്തില്‍നിന്ന് അനേകം ആവിഷ്കാര മാതൃകകള്‍ മലയാളത്തിന് സ്വാംശീകരിക്കാനുണ്ടെന്നും നമ്മുടെ ഭാഷയില്‍നിന്ന് അറബിയിലേക്കും തിരിച്ചും നടക്കുന്ന ആദാന പ്രദാനങ്ങള്‍ ഇരുഭാഷകളെയും സര്‍ഗാത്മകമായി സമ്പുഷ്ടമാക്കുമെന്നും സംഗമം വിളിച്ചോതി.കേരളവും ഗൾഫ് നാടുകളും തമ്മിലുള്ള സൗഹൃദവും കൂടുതൽ ദൃഢപ്പെടുത്താൻ ഇത്തരം സംഗമങ്ങൾ കൊണ്ട് സാധിക്കുമെന്നതിൽ സംശയമില്ല. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
അറബ് ലോകത്തും ഇത്തരം അറബ് മലയാളം സാഹിത്യ സംഗമങ്ങൾ കൂടുതലായി നടക്കേണ്ടിയിരിക്കുന്നു. ഖത്തറിലെ എഫ് സി സി സംഘടിപ്പിച്ച ഇൻഡോ അറബ് സംസ്കാര വേദി ശ്രദ്ധേയമായിരുന്നു. ഗൾഫിൽ നടക്കുന്ന അന്താ രാഷ്ട്ര പുസ്തക മേളകളിൽ കേരളത്തിന്റെ പ്രസാധകർ പുസ്തകവുമായി വരുന്നത് പ്രവാസി വായനയ്ക്കാർ ഒരു പാട് സന്തോഷം നൽകുന്നു.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
വിവർത്തകർക്ക് പ്രവാസി സമൂഹം കൂടുതൽ പ്രോത്സാഹനം കൊടുക്കേണ്ടിയിരിക്കുന്നു .</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
സുദാനി എഴുത്ത് കാരന് തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്മൂദ്ദാര്‍വിഷ, തൗഫീഖുല്ഹകീം, നവാല്‍ സഅ്ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം കുറെയൊക്കെ മലയാളികൾ അറിഞ്ഞിട്ടുണ്ട് .</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
സച്ചിതാനന്ദനെ പോലെയുള്ള കവികൾ ഇതിനു വേണ്ടി ഒരു പാട് ശ്രമങ്ങൾ നടത്തുന്നു . അവരുടെ സേവനം വളരെ വലുതാണ് ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്ടിച്ച റൂമിയെയും മലയാളികൾ നേരത്തെ തന്നെ അറിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ അവരെ പരിചയപ്പെടുത്താൻ മുൻപന്തിയിൽ നിൽക്കേണ്ടത് പ്രവാസ എഴുത്തുകാരും വായനക്കാരുമാണ്. പക്ഷെ എത്ര പ്രവാസികൾ അതിനു ശ്രമിക്കുന്നുണ്ട് </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
പലപ്പോഴും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് ആശയ ദാരിദ്ര്യം പ്രവാസ എഴുത്തിനെബാധിക്കുന്നുവെന്നത്. യഥാര്‍ത്ഥത്തില്‍ ഒരു എഴുത്തുകാരന് അങ്ങിനെയൊന്നുണ്ടോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ സ്വത്താണ് ചിന്തയും അത് ഉണ്ടാക്കുന്ന ആശയവും. മനസ്സില്‍ നിന്നു വരുന്ന വികാരം അതവന്റെ ചിന്തയില്‍നിന്നും ഉല്‍ഭൂതമാവുന്നതാണ്, മനസ്സില്‍ ഒരു ആശയം ഉദിച്ചാല്‍ അത് അനുവാചകന്റെ മനസ്സില്‍ എത്തിക്കാന്‍ അവന് വെമ്പല്‍ കൊള്ളും ഈ ആന്തരിക പ്രചോദനത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആശയങ്ങളാണ് യഥാര്‍ത്ഥത്തില്‍ നല്ല രചനകളാവുന്നത്. രചനയുടെ ഇത്തരം സവിശേഷ മുഹൂര്‍ത്തങ്ങളാണ് എഴുത്തുകാരന്റെ ആ സൃഷ്ടിയുടെ ശൈശവം. അറബ് സാഹിത്യത്തില്‍ പറയപ്പെടാറുണ്ട് ഒരു രചനയുടെ കാതല്‍ അതിലെ സൌന്ദര്യത്തിലും ശൈലിയിലും ഭവനയിലും വികാരത്തിലും ചിന്തയിലും ആണന്നു, (അനാസിറുല്‍ അദബ്) ആശയത്തില്‍ നിന്നു ശൈലിയെ വേര്‍തിരിക്കാന്‍ സാധ്യമല്ല ആശയത്തിനനുയോജ്യമായ പദവിന്യാസത്താല്‍ ഉല്‍ഭൂതമാകുന്നതാണ് ശൈലി.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ജിബ്രാന് വിശേഷിപ്പിച്ച സൌന്ദര്യം പോലെ ജീവിതത്തിന്റെ ഹൃദയത്തില്‍ നാം എത്തുമ്പോള്‍ സര്‍വ്വത്തിലും സൌന്ദര്യം ദര്‍ശിക്കുന്നു. നഗ്നമായ കണ്ണുകളില്‍പോലും. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൌന്ദര്യം, അതല്ലാത്തവ നാം പ്രതീക്ഷിക്കുന്ന രൂപങ്ങള്‍ മാത്രമാണ്. ഭൂമി ആകാശത്തില്‍ എഴുതുന്ന കവിതകളാണ് വൃക്ഷങ്ങള്‍, നാമത് മുറിച്ചു കടലാസ് നിര്‍മ്മിക്കുന്നു. ആ ഒരു മരം ഒരു എഴുത്തുകാരനെ എത്രത്തോളം സ്വാധീനിക്കുന്നു. എത്ര മനോഹരമായും സൌന്ദര്യത്തോടെയുമാണ് ജിബ്രാന് ആ വരികള്‍ നമുക്ക് സമ്മാനിച്ചത്, </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
ചില എഴുത്തുകൾ നാം വായിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങി വരാറുണ്ട്, മറ്റ് ചിലത് നമ്മെ വളരെ ദൂരം അകറ്റി നിര്‍ത്തുന്നു. നല്ല രചനകളും ആശയവും ഉണ്ടാവാന്‍ നാം നമുക്ക് ചുറ്റിലും കാതു കൊടുക്കണം എല്ലാം നമുക്ക് കേള്‍ക്കാനും കാണാനും കഴിയണം. ജിബ്രാന് പറഞ്ഞത് പോലെ നീ നന്നായി ചെവിയോര്‍ക്കുമെങ്കില്‍ കേള്‍ക്കും, എല്ലാ ശബ്ദങ്ങളിലും നിന്റെ ശബ്ദം, വാക്കുകള്‍ വെളിപ്പെടുത്തുന്ന അഭിപ്രായമല്ല കവിതകള്‍ രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗമാണ്.</div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; min-height: 16px; text-align: justify;">
<br /></div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
പ്രവാസികളുടെ ചിന്തകളും ആശയങ്ങളും ഭാവനയും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ബ്ലോഗ് പോലുള്ള സംവിധാനങ്ങൾ സംസ്കാരികോദ്ഗ്രഥനത്തിന്റെ വേദിയായി കൂടി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു<wbr></wbr>. യുഗദീര്‍ഘമായ സാംസ്കാരിക പാരമ്പര്യം പ്രവാസ എഴുത്തുകാര്‍ക്കിടയില്‍ സംയോജന ശക്തിയായി വര്‍തിക്കേണ്ടിയിരിക്കുന്നു. ആശക്തിയെ സ്ഫുടീകരിച്ചടുത്ത് നമ്മുടെ സമൂഹ ചേതനയില്‍ പുനപ്രതിഷ്ഠിക്കാന്‍ ഓരോ എഴുത്തുകാരനും കഴിയണം. </div>
<div style="color: #222222; font-family: rachana; font-size: 14px; line-height: normal; text-align: justify;">
നിരന്തരമായ വായനയും ഓരോ വിഷയത്തിലുള്ള പഠനവും പ്രവാസികൾക്കാവശ്യമാണ്. എങ്കിൽ മാത്രമേ മൂല്യവത്തായ രചനകൾ സമൂഹത്തിനു മുൻപിൽ പ്രവാസികൾക്ക് സമർപ്പിക്കാൻ കഴിയുകയുള്ളൂ</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-37470407685870320092016-08-11T09:19:00.001-07:002016-08-11T10:21:44.619-07:00അയാള്‍ ശരിക്കും ക്യാപ്റ്റനായിരുന്നു<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTafhi3Z-Ubh1lg4svRh8uusvs_m5-u-ECq3Ip0UjF8bO4DS8ZIj7Ge34ByQdXUNuspUYsHIw2HFufsesGeRhFyS-61ylXpQsUqb-UWEfgrjwZrbUCFYrPNalgYRhJ6CtWgg_CoL-Ozu8/s1600/abu+raed.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTafhi3Z-Ubh1lg4svRh8uusvs_m5-u-ECq3Ip0UjF8bO4DS8ZIj7Ge34ByQdXUNuspUYsHIw2HFufsesGeRhFyS-61ylXpQsUqb-UWEfgrjwZrbUCFYrPNalgYRhJ6CtWgg_CoL-Ozu8/s400/abu+raed.jpg" width="265" /></a></div>
സ്വപ്നങ്ങളുടെ ആകാശത്തേക്ക് ഒരായിരം പേരെ പറത്താന്‍ കഴിയുന്ന പൈലറ്റായിരുന്നു അയാള്‍- ക്യാപ്റ്റന്‍ അബൂ റായിദ്. ശരിക്കും അയാള്‍ ക്യാപ്റ്റനായിരുന്നില്ല, വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരന് മാത്രമായിരുന്നു. എന്നിട്ടും വിമാനത്താവളത്തിലെ വേസ്റ്റ് ബോക്സില്‍ നിന്നും കിട്ടിയ ക്യാപ്റ്റന്റെ ഒരു പഴയ തൊപ്പി അയാളെ കുട്ടികള്‍ക്കിടയിലെ ഹീറോയാക്കുന്നു. അയാള്‍<span class="text_exposed_show" style="display: inline;">കുട്ടികളുടെ മാത്രം ഹീറോ ആയിരുന്നില്ല, ജീവിതത്തിലും ഹീറോ തന്നെയായിരുന്നു. </span></div>
<div style="text-align: justify;">
<br />
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9yZ3vGQVg5_CGVEhpy7dLKbP_vOPNPHaWKtBIjhCmSvNlq-DzBLaW3LcTro627Vv-8Gbu5vhMVfmZnltFOnWQLaKR6iWqnkh1KvUOsqF5kGTLIgbI06eqxoL7GWimQ3VKf5XnizX_kI4/s1600/CAPTAIN4.jpg" style="margin-left: 1em; margin-right: 1em;"></a>ക്യാപ്റ്റന്‍ അബൂ റായിദ് എന്ന ചലച്ചിത്രം കാഴ്ചക്കാരനെ കൊണ്ടുപോകുന്നത് അതിമനോഹരമായ ഇതിവൃത്തത്തിലേക്കാണ്. പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന് വരച്ചുകാട്ടുന്നത്. </div>
<div style="text-align: justify;">
<br />
<div style="text-align: justify;">
വര്‍ഷങ്ങള്‍ക്ക് മുമ്പ് മുറാദ് ചെറിയൊരു കുട്ടിയായിരുന്നു. അബൂ റായിദ് എന്ന 'ക്യാപ്റ്റന്‍ അബൂ റായിദ്' കുട്ടികള്‍ക്കു കഥപറഞ്ഞും മുതിര്‍ന്നവരുടെ ലോകത്ത് ഇടപെട്ടും കഴിഞ്ഞിരുന്ന അക്കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മനോഹരമായ ദൃശ്യാവിഷ്കാരമാണ് ഈ ചലച്ചിത്രത്തിന് വേണ്ടി സംവിധായകന് തെരഞ്ഞെടുത്തിരിക്കുന്നത്. ജോര്‍ദാനിയന്‍ സ്വദേശി അമിന്‍ മതാല്‍ഖാ രചനയും സംവിധാനവും നിര്‍വഹിച്ച ക്യാപ്റ്റന്‍ അബു റായിദ് 2007ലാണ് പുറത്തിറങ്ങിയത്. 27ലേറെ പുരസ്ക്കാരങ്ങള്‍ ലഭിച്ച അറബിക് സിനിമയില്‍ അബു റായിദായി നദീം സ്വാല്‍ഹയാണ് വേഷമിട്ടത്. റനാ സുല്‍ത്താന്‍ നൂറയായും ഹുസൈന് അല്‍സൂസ് മുറാദായും ഉദയ് അല്‍ ഖുദ്സി താരിഖായും ഗാന്ധി സാബിര്‍ അബു മുറാദായും ദിനാ രഅദ് ഉമ്മു മുറാദായും അഭിനയിച്ചിരിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9yZ3vGQVg5_CGVEhpy7dLKbP_vOPNPHaWKtBIjhCmSvNlq-DzBLaW3LcTro627Vv-8Gbu5vhMVfmZnltFOnWQLaKR6iWqnkh1KvUOsqF5kGTLIgbI06eqxoL7GWimQ3VKf5XnizX_kI4/s1600/CAPTAIN4.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9yZ3vGQVg5_CGVEhpy7dLKbP_vOPNPHaWKtBIjhCmSvNlq-DzBLaW3LcTro627Vv-8Gbu5vhMVfmZnltFOnWQLaKR6iWqnkh1KvUOsqF5kGTLIgbI06eqxoL7GWimQ3VKf5XnizX_kI4/s320/CAPTAIN4.jpg" width="213" /></a>അബൂ റായിദ് താമസിക്കുന്ന മനോഹരമായ പഴയ വീടിനടുത്ത് കുറേ കുട്ടികള്‍ കളിക്കാറുണ്ട്. അവര്‍ റായിദുമായി വളരെ വേഗത്തിലാണ് അടുപ്പത്തിലാകുന്നത്. പ്രസന്നമായ മുഖമുള്ള അബൂ റായിദ് എപ്പോഴും പുഞ്ചിരിയോടെയാണ് സംസാരിക്കുക. ഒറ്റ നോട്ടത്തില്‍ ആരേയും ആകര്‍ഷിക്കുന്ന മുഖത്തോടെയുള്ള മധ്യവയസ്കനാണ് അദ്ദേഹം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിമാനത്താവളത്തിലെ ക്ലീനിംഗ് ജീവനക്കാരനാണ് അബു റായിദ്. ഒരു ദിവസം അദ്ദേഹത്തിന് എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബോക്സില്‍ നിന്നും ക്യാപ്റ്റന്റെ പഴയയൊരു തൊപ്പി ലഭിക്കുന്നു. അതും ധരിച്ചെത്തുന്ന അബൂ റായിദിനെ കാണുന്ന കുട്ടികള്‍ അദ്ദേഹം പൈലറ്റാണെന്ന് വിശ്വസിക്കുകയും ക്യാപ്റ്റനെന്ന് വിളിക്കുകയും ചെയ്യുന്നു. താരിഖ് എന്ന കുട്ടി അബൂ റായിദിനോട് നിങ്ങള്‍ കാപ്റ്റനല്ലേയെന്ന് ചോദിക്കുന്നുമുണ്ട്. അതിനദ്ദേഹം അല്ല എന്നാണ് മറുപടി നല്കുന്നതെങ്കിലും അത് വിശ്വസിക്കാന്‍ താരീഖ് തയ്യാറാകുന്നില്. താരിഖ് മറ്റു കുട്ടികളെയും കൂട്ടി അബൂ റായിദിന്റെ അടുത്ത വരികയും എല്ലാവരും ചേര്‍ന്ന് ക്യാപ്റ്റന്‍, ക്യാപ്റ്റന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു അബൂ റായിദിന്റെ കൂടെ ഇരിക്കുകയുമാണ്. ഈണത്തില്‍ അവര്‍ പാട്ടുകള്‍ പാടുന്ന അവരോടൊപ്പം ഡിങ് ഡിങ് ടോം ടോം, ഡിങ് ഡിം ഡോങ് ടോമെന്ന് അബൂറായിദും കൂടുന്നുണ്ട്. </div>
<div style="text-align: justify;">
<br />
<div style="text-align: justify;">
കുട്ടികളുമായി കളി ചിരിയുമായി കഴിയുന്ന രംഗം മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിമാനം പറക്കുന്നതിനെ കുറിച്ച് അബൂ റായിദിനോട് ചോദിക്കുന്ന കുട്ടികള്‍ സാഹസികതയെ കുറിച്ചും ഓരോന്നായി അന്വേഷിക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ വിമാനം പറത്തിയിട്ടുണ്ടെന്നുള്പ്പ<wbr></wbr><span class="word_break" style="display: inline-block;"></span>െടെയുള്ള കുട്ടികളുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ റായിദിനെ അത്ഭുതപ്പെടുത്തുന്നു. അതിനെല്ലാം രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കുന്നത്. യഥാര്‍ഥത്തില്‍ അമ്മാന് എയര്‍പോര്‍ട്ടിലെ ക്ലീനിംഗ് ജോലിക്കാരനാണെങ്കിലും കുട്ടികളുടെ ആകാംക്ഷയും അതവരില്‍ നിറക്കുന്ന പ്രതീക്ഷയും മനസ്സിലാക്കി അബൂ റായിദ് അവരുടെ മുമ്പാകെ ക്യാപ്റ്റനായി മാറുകയായിരുന്നു.</div>
<div style="text-align: justify;">
<br /></div>
</div>
<br />
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIuBhq80_KEhV3xMIrVcOuAnI-iP03eC3lcP4X602iVn7jAwkTyuY0oQBTCrfCEjI5EphM_3pESIrpr0-z6WJeIJmGzcgen27lm3sin4a4xkAy0979oVI6qN70G2ZV9cR9rfrYby9s3eo/s1600/capt-1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="181" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIuBhq80_KEhV3xMIrVcOuAnI-iP03eC3lcP4X602iVn7jAwkTyuY0oQBTCrfCEjI5EphM_3pESIrpr0-z6WJeIJmGzcgen27lm3sin4a4xkAy0979oVI6qN70G2ZV9cR9rfrYby9s3eo/s320/capt-1.jpg" width="320" /></a>എന്നും കലഹമുണ്ടാക്കുന്ന ഒരു കുടുംബമായിരുന്നു അബൂ റായിദിന്റെ അയല്‍പക്കത്തുണ്ടായിരുന്നത്<wbr></wbr>. കുടുംബനാഥനായ അബൂ മുറാദ് എന്നും കുട്ടികളെയും ഭാര്യയെയും ഉപദ്രവിക്കുന്നയാളാണ്. കലഹത്തിന്റെ ശബ്ദം പലപ്പോഴും അബൂ റായിദിന് അസഹ്യമായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<br />
<div style="text-align: justify;">
കുട്ടികളില്‍ മുറാദ് എന്ന മുതിര്‍ന്ന കുട്ടി മാത്രം അബൂ റായിദിന്റെ സംസാരം കേള്‍ക്കാതെ മാറി ഇരിക്കുകയാണ്. അബൂ റായിദ് ക്യാപ്റ്റനല്ലെന്ന് മനസ്സിലാക്കിയ മുറാദ് മറ്റു കുട്ടികളോട് ഇക്കാര്യം പറയുന്നു. മുറാദിന്റെ വാക്കുകള്‍ മറ്റു കുട്ടികള്‍ വിശ്വസിക്കാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നും പിതാവിന്റെ പണം മോഷ്ടിച്ചു മൂന്നു കുട്ടികളെയും കൂട്ടി മുറാദ് ടാക്സിയില്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് എയര്‍പോര്‍ട്ടിലേക്ക് പോവുകയാണ്. അവിടെ ക്ലീനിംഗ് ജോലിയില്‍ ഏര്‍പ്പെട്ട റായിദിനെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുകയും മറ്റു കുട്ടികളുടെ മനസ്സില്‍ അത് വല്ലാത്ത വേദന സൃഷ്ടിക്കുകയും ചെയ്യുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തന്റെ ജോലിക്കിടയില്‍ വ്യത്യസ്തരായ നിരവധി പ്രമുഖരെ അബൂ റായിദ് കാണുന്നുണ്ട്. വ്യത്യസ്ത ഭാഷകളില്‍ കൊച്ചു പദങ്ങള്‍ ഉപയോഗിക്കാനും റായിദിന് കഴിയുന്നുണ്ട്. ഒരു ഫ്രഞ്ച് യാത്രക്കാരനോടുള്ള സംസാരത്തിലൂടെയാണ് സംവിധായകന് അത് പ്രേക്ഷകര്‍ക്ക് വ്യക്തമാക്കുന്നത്. അതിനിടയില്‍ അബൂ റായിദ് യഥാര്‍ഥ പൈലറ്റായ നൂറയെ പരിചയപ്പെടുകയാണ്. അബൂ റായിദിനോടൊപ്പം ഒരു ബസ് യാത്ര ചെയ്യാന്‍ ഇടയായ നൂറ, ഇത്രയും അറിവും ബുദ്ധിയും ഉണ്ടായിട്ടും നിങ്ങള്‍ എന്താണ് ക്ലീനിംഗ് ജോലി ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നുണ്ട്. അതിന് വ്യക്തമായ ഉത്തരം നല്‍കാതെ ജീവിതത്തിന്റെ മറ്റു മേഖലയിലേക്കുള്ള ചിന്തയിലേക്ക് നീങ്ങുകയാണ് റായിദ്. നൂറയോടൊപ്പം ബസ്സില്‍ സഞ്ചരിക്കുമ്പോള്‍ റായിദ് പുസ്തകം വായിക്കുകയായിരുന്നു. ഏതു പുസ്തകമാണ് താങ്കള്‍ വായിച്ചു കൊണ്ടിരിക്കുന്നതെന്ന നൂറയുടെ ചോദ്യത്തിന് 'മൗസിമുല്‍ ഹിജ്റത് ഇല ഷമാല്‍' എന്ന പേരാണ് അബൂ റായിദ് മറുപടിയായി പറയുന്നത്. ത്വയ്യിബ് സാലിഹിന്റെ പുസ്തകമല്ലേ ഇതെന്ന നൂറയുടെ ചോദ്യത്തിന് അതെയെന്ന് പറയുന്നു. (അറബി ഭാഷയിലെ വളരെ പ്രശസ്തമായ ഒരു ഗ്രന്ഥമാണ് അത്). രണ്ടായിരത്തോളം പ്രശസ്തമായ പുസ്തകങ്ങള്‍ തന്റെ വീട്ടിലുണ്ടെന്നും അബൂ റായിദ് നൂറയോട് പറയുന്നുണ്ട്. ആ സംസാരത്തില്‍ നിന്നും നൂറയ്ക്ക് റായിദിനോടുള്ള ബഹുമാനം വര്‍ധിക്കുകയാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു ദിവസം തന്റെ മുറി സന്ദര്‍ശിക്കുന്ന നൂറയുമായി റായിദ് വീടിന്റെ മുകളിലെ ടെറസ്സിലേക്ക് പോകുന്നു. തനിക്ക് ലോകം കാണണമെന്ന് തോന്നുമ്പോള്‍ ഈ ടെറസ്സില്‍ മലര്‍ന്നു കിടക്കുമെന്നും അമ്മാനിന്റെ മനോഹരമായ കെട്ടിടങ്ങള്‍ ഇവിടെ നിന്നും കാണാമെന്നും അദ്ദേഹം പറയുന്നു. കുറച്ചു നേരം അവിടെ ഇരുന്ന നൂറ അവരുടെ പ്രശ്നങ്ങള്‍ പങ്കുവെക്കുന്നുണ്ട്. റായിദാകട്ടെ മകന് നഷ്ടപ്പെട്ട കഥയും ഭാര്യയുടെ മരണത്തെ കുറിച്ചുമാണ് നൂറയോട് സംസാരിക്കുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3wXWaX9N_UtzYT7WSBj8YozQx-dVXAbn3lcVC2cvZt81AoO8kv7Nu6EivPUfIaPYYOQFSR7j9Dy8xB-dMnuANbPqoVsJKqIopx6N44ZjG8GVp3m3t-DXtG1u9Nq7JtfLdppEJ5zNpsFw/s1600/CAPTAIN-2.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="181" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3wXWaX9N_UtzYT7WSBj8YozQx-dVXAbn3lcVC2cvZt81AoO8kv7Nu6EivPUfIaPYYOQFSR7j9Dy8xB-dMnuANbPqoVsJKqIopx6N44ZjG8GVp3m3t-DXtG1u9Nq7JtfLdppEJ5zNpsFw/s320/CAPTAIN-2.jpg" width="320" /></a>മദ്യപിച്ച് വന്ന അബൂ മുറാദ് ഭാര്യയേയും മക്കളേയും തല്ലുന്നു. കൈക്ക് മുറിവേറ്റ് മുറാദ് വേദന സഹിക്കാതെ റായിദിന്റെ വീട്ടിലേക്കാണ് പോയത്. റായിദ് മുറാദിന്റെ മുറിവ് വെച്ച് കെട്ടുകയാണ്. മുറാദ് തന്റെ പഴയകാല പ്രവര്‍ത്തനങ്ങളില്‍ റായിദിനോട് ക്ഷമ ചോദിക്കുന്നുണ്ട്. </div>
<br />
<div style="text-align: justify;">
സ്കൂളില്‍ പോകാതെ ബിസ്കറ്റ് വിറ്റു നടക്കുന്ന താരിഖിനെ കാണുന്ന റായിദ് മുഴുവന്‍ ബിസ്കറ്റും വില കൊടുത്തു വാങ്ങി അവനെ സഹായിക്കുകയാണ്. അവനോട് സ്കൂളില്‍ പോകാന്‍ പറയുകയും താരിഖിന്റെ പിതാവിനെ കാണാന്‍ പോവുകയും ചെയ്യുന്നു. താരിഖിനെ സ്കൂളില്‍ പറഞ്ഞയക്കാന്‍ അബു റായിദ് ആവശ്യപ്പെടുന്നുണ്ടെങ്കിലും<wbr></wbr><span class="word_break" style="display: inline-block;"></span> തന്റെ മകന്റെ കാര്യം നോക്കാന്‍ തനിക്കറിയാമെന്ന മറുപടിയാണ് ലഭിക്കുന്നത്. കുട്ടികളുടെ പ്രതീക്ഷകളെയും അവര്‍ക്ക് ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന കഴിവുകളെയും അബൂ റായിദിന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നല്കുന്ന ചിന്തകള്‍ വലിയ മാറ്റത്തിന് സാധ്യമാകുന്നു. ഇത്തരം സാമൂഹിക പാശ്ചാലത്തില്‍ അബൂ റായിദിനെ പോലെയുള്ളവര്‍ ജീവിക്കേണ്ട ആവശ്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സംവിധായകന് കഴിയുന്നു എന്നത് ഈ ദൃശ്യാവിഷ്കാരത്തിന്റെ വിജയമാണ്. </div>
<div style="text-align: justify;">
<br /></div>
<br />
<div style="text-align: justify;">
അബൂ മുറാദിന്റെ പീഡനം സഹിക്കവയ്യാതായ ഭാര്യയേയും കുടുംബത്തേയും രക്ഷപ്പെടുത്താന്‍ നുറ തയ്യാറാവുകയാണ്. അബൂ മുറാദ് വീട്ടില്‍ തിരികെയെത്തുന്നതിന് മുമ്പ് നൂറയോടൊപ്പം പോകാന്‍ തയ്യാറാകുന്ന മുറാദ് യാത്രയ്ക്കു മുമ്പ് അബൂ റായിദിന്റെ പഴയ ക്യാപ്റ്റന്‍ തൊപ്പി അദ്ദേഹത്തിന് തിരികെ നല്‍കുകയാണ്. എന്നാല്‍ ഈ തൊപ്പി മുറാദിന്റെ തലയില്‍വെച്ചുകൊടുത്താണ് അബൂ റായിദ് അവരെ യാത്രയയക്കുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അബൂ മുറാദിന്റെ വരവും കാത്ത് അബൂ റായിദാണ് അവരുടെ വീട്ടിലിരിക്കുന്നത്. ഭാര്യയേയും മക്കളേയും കാണാതെ അബൂ റായിദിനെ മാത്രം കാണുന്ന അബു മുറാദ് ദേഷ്യപ്പെടുകയാണ്. തനിക്ക് ചിലത് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ അബു റായിദിനുനേരെ വലിയൊരു വടിയുമായി അബു മുറാദ് തിരിയുകയാണ്. അടഞ്ഞുകിടക്കുന്ന വാതിലിനപ്പുറത്തി നിന്നുള്ള ബഹളം മാത്രമാണ് പ്രേക്ഷകര്‍ കേള്‍ക്കുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പൈലറ്റായ മുറാദ് തന്റെ കാബിനിലേക്ക് പോകുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ നിന്നും ഓര്‍ത്തെടുക്കുന്ന തന്റെ പഴയ കാലത്തിലൂടെയാണ് ക്യാപ്റ്റന്‍ അബു റായിദിനെ സംവിധായകന് വരച്ചുകാട്ടുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
2007ല്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്, 2008ല്‍ ഡര്ബന് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം, ഹേര്‍ട്ട്ലാന്റ് ഫിലിം ഫെസ്റ്റിവലില്‍ ക്രിസ്റ്റര്‍ ഹേര്‍ട്ട് അവാര്‍ഡ്, ന്യൂപോര്‍ട്ട്ബീച്ച് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള ജൂറി പുരസ്ക്കാരം, സെറ്റില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്ക്കാരം, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഓഡിയന്‍സ് അവാര്‍ഡ് തുടങ്ങിയവ ക്യാപ്റ്റന്‍ അബു റായിദ് കരസ്ഥമാക്കിയിട്ടുണ്ട്.</div>
</div>
</div>
<div style="text-align: justify;">
<br /></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-36701645742110613952016-07-01T04:38:00.005-07:002016-07-01T22:24:06.825-07:00യൂഫ്രട്ടീസ് തീരത്തെ ആട്ടിന്‍ കുട്ടികള്‍ അനാഥരാണ്<div dir="ltr" style="text-align: left;" trbidi="on">
<div style="color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOiqe3J9-ZcQ4HFdgwIaeBcrWA9dqKSy8xnv1df5A3seWbTRW8IAYv5v63ilPmJ9fGfi-6mzHsI7HDSteALzo6Qnup1EcAc-7Hzspz-J_Gsnd6ASC-uEw-O9scPUfw_1cxcZM2BLr7b4w/s1600/ramadan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="367" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOiqe3J9-ZcQ4HFdgwIaeBcrWA9dqKSy8xnv1df5A3seWbTRW8IAYv5v63ilPmJ9fGfi-6mzHsI7HDSteALzo6Qnup1EcAc-7Hzspz-J_Gsnd6ASC-uEw-O9scPUfw_1cxcZM2BLr7b4w/s400/ramadan.jpg" width="400" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഖലീഫ ഉമര്‍(റ) തന്റെ സഹായിയായ അസ്ലമിനോടൊപ്പം വേഷപ്രച്ഛന്നനായി ജനങ്ങളുടെ ക്ഷേമാന്വേഷണത്തിനായി രാത്രി നടക്കുകയായിരുന്നു. ഒരു കൊച്ചു വീട്ടിനടുത്ത് എത്തിയപ്പോള്‍ അവിടെ വെളിച്ചമുണ്ട്. കുട്ടികളുടെ കരച്ചിലും കേള്‍ക്കുന്നു. കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവിടെ അടുപ്പില്‍ ഒരു കലം വെച്ചു തീ കത്തിക്കുന്ന സ്ത്രീയേയും അതിനും ചുറ്റും വിശന്നു കരയുന്ന കുട്ടികളെയും അദ്ദേഹം കണ്ടു. </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഉമര്‍ ചോദിച്ചു: 'ഈ കലത്തില്‍ എന്താണ്?'</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
സ്ത്രീ പറഞ്ഞു: 'വെറും വെള്ളം. കുട്ടികള്‍ക്ക് ഉറക്കം വരുംവരെ അവരെ സമാധാനിപ്പിക്കാന്‍ വേണ്ടിവെച്ചതാണ്. ഈ നാട്ടിലെ ഭരണാധികാരിയായ ഉമര്‍ ഇതൊന്നും കാണുന്നില്ലല്ലോ?'</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഇത് കേട്ടപ്പോള്‍ ഉമര്‍ അവിടെ നിന്നും നേരെ പൊതുഖജനാവിലേക്ക് പോയി ഗോതമ്പിന്റെ ചാക്കും വെണ്ണയും എടുത്ത് ആ വീട്ടിലേക്കു തിരിച്ചു.</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
'ഈ ഗോതമ്പ് ചാക്ക് ഞാന്‍ ചുമക്കാം'- അസ്ലം പല തവണ പറഞ്ഞിട്ടും ഉമര്‍ അതിന് സമ്മതിച്ചില്ല. അദ്ദേഹം തന്നെ ഗോതമ്പ് മാവും വെണ്ണയും ചുമന്നു. ആ വീട്ടിലെത്തിയപ്പോള്‍ ഉമര്‍ തന്നെ അടുപ്പില്‍ തീ ഊതി ഗോതമ്പ് മാവ് പാകം ചെയ്ത് സ്ത്രീ നല്കിയ ഒരു പാത്രത്തില്‍ വിളമ്പി. കുട്ടികളെ ഭക്ഷിപ്പിക്കാന്‍ സ്ത്രീയോട് പറഞ്ഞു.</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
കുട്ടികള്‍ വയറു നിറച്ചു തിന്നു. മിച്ചമുള്ളത് അവിടെ വെച്ചിട്ട് ഉമറും അസ്ലമും തിരിച്ചു പോകാന്‍ എഴുന്നേറ്റു.</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
വേഷപ്രച്ഛന്നനായ ഭരണാധികാരിയെ തിരിച്ചറിയാന്‍ കഴിയാത്ത സ്ത്രീ ഉമറിനോട് പറഞ്ഞു: 'നിങ്ങള്‍ ചെയ്ത ഉപകാരത്തിന് ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്കട്ടെ. ഭരണം നടത്താന്‍ ഉമറിനെക്കാള്‍ പറ്റിയ ആള് നിങ്ങളാണ്.'</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഉമര്‍ ആ സ്ത്രീയോട് പറഞ്ഞു: 'നിങ്ങള്‍ നാളെ അമീറുല്‍ മുഅ്മിനീന്റെ അടുത്ത വരണം. അവിടെ എന്നെ കാണാം.'</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഈ റമദാനിലും ഭക്ഷണമായും വസ്ത്രങ്ങളായും മരുന്നായും മറ്റും ലക്ഷക്കണക്കിന് റിയാലിന്റെ സഹായ വിതരണമാണ് നടക്കുന്നത്. അഭയാര്‍ഥി കാംപുകളിലേക്കും ദുരിതമനുഭവിക്കുന്നവരിലേക്കും മികച്ച ആസൂത്രണത്തോടെ ഖത്തര്‍ പോലെയുള്ള അറബ് രാജ്യങ്ങള്‍ സഹായമെത്തിക്കുന്നു. എന്നിട്ടും എത്രയോ പാവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സഹായങ്ങള്‍ക്കായി കാത്തുനില്ക്കുന്നു. </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
പല സന്നദ്ധ സംഘടനകളും ദരിദ്രരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു. ഒരുപാട് പാവങ്ങള്‍ക്കും നിരാലംബര്‍ക്കും ഈ സഹായം തുണയാവുന്നു. റിലീഫിന്റെ കിറ്റുകള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി കാത്തിരിക്കുന്ന എത്രയോ പാവങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. ഇത്തരം നല്ല സംരംഭങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിന് സുമനസ്സുകള്‍ നാട്ടിലും പ്രവാസ ലോകത്തുമുണ്ട്. ഇവരില്‍ കൂടുതല്‍ പേരും യാതൊരു തരത്തിലുമുള്ള പ്രസിദ്ധിയും ആഗ്രഹിക്കാത്തവരാണ്. ദൈവപ്രീതി മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഓരോ വര്‍ഷവും റമദാന് റിലീഫ് പ്രവര്‍ത്തനം നടത്തുമ്പോള്‍ നാട്ടിലെ സംഘടനകള്‍ തമ്മില്‍ കുറച്ചു കൂടെ ആസൂത്രണം നടത്തേണ്ടിയിരിക്കുന്നു. പല മഹല്ല് കൂട്ടായ്മകളും തങ്ങളുടെ മഹല്ലിലെ കഷ്ടത അനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആസൂത്രണമില്ലായ്മയുടെ പ്രശ്നങ്ങള്‍ കാണാന്‍ കഴിയും. ഈ രംഗത്തും സാമ്പത്തിക വിദഗ്ധരേയും പട്ടിണി നിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നത് നന്നായിരിക്കും.</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഈ കാര്യങ്ങള്‍ക്കിടയില്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന മറ്റു ചിലതുണ്ട്. ചെറിയ സഹായങ്ങളാണങ്കിലും അതിന് വലിയ പ്രചാരണം കൊടുക്കാനാണ് ശ്രമിക്കാറുള്ളത്. സോഷ്യല്‍ മീഡിയ ഉപയോഗം വ്യാപകമായതോടെ പ്രചരണവും കൊഴുത്തിട്ടുണ്ട്. സഹായം ലഭിച്ച ആളുടേയോ കുടുംബത്തിന്റേയോ ഫോട്ടോയും വിവരണങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. സഹായം ലഭിക്കുന്ന ആളുടെ താത്പര്യം ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടാറേയില്ല. ഒരുപക്ഷെ അവരുടെ ഗതികേട് കൊണ്ടും നിര്‍ബന്ധം കൊണ്ടുമായിരിക്കും ഫോട്ടോ എടുക്കാന്‍ പോലും നില്‍ക്കേണ്ടി വന്നത്. അവരുടെ ദയനീയ അവസ്ഥയെ തികച്ചും ചൂഷണം ചെയ്യുന്നത് പോലെയാണിത്. പലപ്പോഴും സ്ത്രീകളും കുട്ടികളുമാണ് സഹായം വാങ്ങാന്‍ എത്തുക. കുട്ടികള്‍ക്ക് സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍ ഫോട്ടോ എടുത്ത് അത് പ്രസിദ്ധീകരിക്കുമ്പോള്‍ മറ്റു കുട്ടികളുടെ മുമ്പില്‍ അവനുണ്ടായേക്കാവുന്ന പ്രയാസം കാണാതെ പോവുകയാണ്. ഈ കാര്യങ്ങളൊന്നും മനഃപ്പൂര്വ്വമായിരിക്കില്ലെങ്<wbr></wbr>കിലും സഹായം സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ മറന്നു പോവുകയാണ് പതിവ്. </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ദരിദ്രരെ ആരുമറിയാതെ സഹായിക്കുന്ന രീതി എത്ര മാതൃകാപരവും മഹത്തരവുമായിരിക്കും. സഹായങ്ങള്‍ ആരുമറിയാതെ വീട്ടിലെത്തിച്ച് ഇത് നിങ്ങളുടെ അവകാശമാണെന്നും ഞങ്ങളുടെ ആനുകൂല്യമല്ലെന്നും പറയുമ്പോള്‍ അവര്‍ അനുഭവിക്കുന്ന സന്തോഷം എത്ര വലുതായിരിക്കും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളും സന്നദ്ധ സംഘടനകളുമുണ്ടെന്നു കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
പ്രശസ്ത ഈജിപ്ത്യന്‍എഴുതുകാരന്‍ മുസ്തഫ ലുതുഫി തന്റെ വീക്ഷണം എന്ന പക്തിയില്‍ ഒരിക്കല്‍ എഴുതി, 'നീ രാത്രി കാലങ്ങളില്‍ പാവപ്പെട്ടവരുടെ വീടിന്റെ മുമ്പിലൂടെ നടക്കുക. നീ അറിയാതെ, നീ സഹായിച്ച പാവങ്ങള്‍ നിന്നെ പറ്റി പറയുന്ന നല്ല വാക്കുകള്‍ ഉണ്ടല്ലോ അത് കേള്‍ക്കുന്നതിനേക്കാള്‍ ആനന്ദകരമായി മറ്റൊന്നുമില്ല. അത്രയും ആനന്ദകരമായിരിക്കും നിന്റെ കാതുകള്‍ക്ക് അവരുടെ ആ സംസാരം.' ഇവിടെയാണ് ഖലീഫ ഉമര്‍ നമുക്ക് കാണിച്ചു തന്ന മാതൃക പിന്തുടരേണ്ടത്. ഭക്ഷണവുമായി ഉമര്‍ ആ വീട്ടിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചുമക്കാം ഈ ഗോതമ്പ് മാവ് എന്ന് പല തവണ അസ്ലം പറഞ്ഞിട്ടും സമ്മതിക്കാതെ ഖലീഫ തിരികെ ചോദിച്ച ഒരു ചോദ്യമുണ്ട്- 'അന്ത്യനാളില്‍ എന്റെ പാപഭാരം ചുമക്കാന്‍ നിനക്ക് കഴിയുമോ അസ്ലം'?. ഈ ചോദ്യം ഓരോരുത്തരുടെയും മനസ്സിലേക്ക് ആഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. </div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
മറ്റൊരിക്കല്‍ ഖലിഫ ഉമര്‍ രാത്രി സഞ്ചരിക്കുമ്പോള്‍ ഒരു കൊച്ചു വീട്ടില്‍ നിന്ന് ഒരു സ്ത്രീയുടെ കരച്ചില് കേട്ടു. പ്രസവ വേദന അനുഭവപ്പെട്ട സ്ത്രീയുടെ കരച്ചില് ആയിരുന്നു അത്. അവള് പറഞ്ഞു എനിക്കിവിടെ ആരുമില്ല. ഇത് കേട്ടപ്പോള്‍ ഉമര്‍ വീട്ടിലേക്ക് ഓടി ഭാര്യ ഉമ്മുക്കുല്‍സൂമിനോട് പറഞ്ഞു, നിനക്ക് പുണ്യം ലഭിക്കാന്‍ ഒരു വഴി തുറന്നു വന്നിട്ടുണ്ട്. കാര്യങ്ങള്‍ ഉമര്‍ വിവരിച്ചു കൊടുത്തു. കുറച്ചു ഭക്ഷണവും വെണ്ണയും ഉമറും, പ്രസവ ശുശ്രൂക്കാവശ്യമായ സാധനങ്ങളുമായി ഉമ്മുകുത്സൂമും ആ വീട്ടിലേക്ക് വേഗത്തില്‍ നടന്നു.</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഉമര്‍ അവരുടെ ഭര്‍ത്താവിനോടൊപ്പം പുറത്തും ഉമ്മുകുത്സൂം വീട്ടിനുള്ളിലേക്കും പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ഉമ്മുകുത്സൂം സന്തോഷത്തോടെ വിളിച്ചു പറഞ്ഞു: 'അമീറുല്‍ മുഅ്മിനീന്‍ ഒരാണ് കുഞ്ഞ്.' ഇത് കേട്ടപ്പോള്‍ സ്ത്രീയുടെ ഭര്‍ത്താവ് ഞെട്ടി. അപ്പോഴാണ് തന്റെ വീട്ടില്‍ ഭാര്യയേയും കൂട്ടി വന്നിരിക്കുന്നത് ഖലീഫ ഉമര്‍ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. തന്റെ ഭാര്യയുടെ ഈറ്റെടുക്കുന്ന 'രാജ്ഞി', അത് ഏർപ്പാട് ചെയ്തത് റോമ- പേര്‍ഷ്യ സാമ്രാജ്യങ്ങളുടെ ഭരണാധിപന്. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഉമറിനോട് ഖേദം പ്രകടിപ്പിച്ചു. ഉമര്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് തിരിച്ചു പോന്നു.</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ജാതി- മത ചിന്തകള്‍ക്കതീതമായി എല്ലാ ജാതി മത വിഭാഗങ്ങളിലുള്ള പാവങ്ങളെയും ഒരു പോലെ കാണാനും അയല്ക്കാര്ക്ക് തങ്ങളുടെ സമ്പത്തും അഭിമാനവും സുരക്ഷിതമായിരിക്കുന്നുവെന്ന ബോധം പകര്‍ന്നു നല്കുവാനും ഓരോ വിശ്വാസിക്കും കഴിയണം. സഹായിക്കാന്‍ കഴിയുമെന്നിരിക്കെ ഒരു വിശ്വാസിയുടെയും അയല്ക്കാരന് പട്ടിണിയാലോ സാമ്പത്തിക ബാധ്യതയാലോ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. നോമ്പ്തുറകളിലും മറ്റും ആവശ്യത്തിലേറെ ഭക്ഷണമുണ്ടാക്കി അത് പാഴാക്കപ്പെടുമ്പോള്‍ ലോകത്ത് ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ടെന്ന ബോധം ഓരോ വിശ്വാസിക്കും ഉണ്ടാകേണ്ടതുണ്ട്. വിശപ്പിന്റെ വില ശരിക്കും അറിഞ്ഞവരായിരുന്നു പ്രവാചകരും അനുയായികളും. ഒരിക്കല്‍ പ്രവാചകന് രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. വഴിയില്‍ അദ്ദേഹം അബൂബക്കറിനേയും ഉമറിനെയും കണ്ടു. വിശപ്പ് സഹിക്ക വയ്യാതെ അബൂബകറും ഉമറും രാത്രിയില്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. പ്രവാചകന് ചോദിച്ചു: നിങ്ങളെന്താണ് ഈ സമയത്ത്? അവര്‍ പറഞ്ഞു: 'വിശപ്പാണ് പ്രവാചകരെ.' എന്നിട്ടവര്‍ തിരികെ ചോദിച്ചു: 'എന്താണ് നബിയേ അങ്ങീ രാത്രിയില്‍ ഇറങ്ങി നടക്കുന്നത്?' 'നിങ്ങള്‍ ഏതു കാരണത്താലോ വന്നത്, അതേ കാരണം തന്നെ.'</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
സര്‍വ ഐശ്വര്യങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ മക്കയെ വിളിച്ചു മഹാനായ കവി അല്ലാമാ ഇഖ്ബാലിന്റെ ചോദ്യം എത്ര പ്രസക്തം:</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
'ഹേ; മക്കാ ദേശമേ.... എന്തുകൊണ്ട് നീയൊരു ഉമര്‍</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഫാറൂഖിനെ വീണ്ടും ഉയര്‍ത്തുന്നില്ല'</div>
<div style="color: #222222; font-family: arial, sans-serif; font-size: 13px; text-align: justify;">
ഭരണാധികാരിയായ ഉമര്‍ ആണ് ഈ കാര്യങ്ങള്‍ ചെയ്തത് എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് കൊട്ടിഘോഷിച്ചു ചെയ്യുന്ന കാര്യങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പ്രവാചകന് ശേഷം യൂഫ്രട്ടിസിന്റെ തീരത്ത് ഒരു ആട്ടിന്‍ കുട്ടി സംരക്ഷണം ലഭിക്കാതെ ചത്തു പോയാല്‍ അതിന്റെ പേരില്‍ അല്ലാഹു എന്നെ ചോദ്യം ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് പ്രഖ്യാപിച്ച ഉമറിനെക്കാള്‍ മാതൃകയാക്കാന്‍ ലോകത്ത് വേറെ ഏത് ഭരണാധികാരിയുണ്ട്?</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com3tag:blogger.com,1999:blog-2041216608031259057.post-28916890847376400462016-04-22T23:01:00.002-07:002016-04-22T23:21:41.060-07:00ഇബ്നു തുഫൈലിന്റെ ദാർശനികത - 2<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiESdt0mmBwIS_risjstjzH9u6PqQELdA7eS__Ce4Ul-GYyvkbpz6Kb-08sSC9YhusTu9aepTqb1r58xvdu7L3bSyNuP-CZ7lJEherMlfrjRQVADKgbYFzjsDZJF_1rKkbUWvrRO5Z_Rxg/s1600/wave.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiESdt0mmBwIS_risjstjzH9u6PqQELdA7eS__Ce4Ul-GYyvkbpz6Kb-08sSC9YhusTu9aepTqb1r58xvdu7L3bSyNuP-CZ7lJEherMlfrjRQVADKgbYFzjsDZJF_1rKkbUWvrRO5Z_Rxg/s320/wave.jpg" width="250" /></a></div>
</div>
<div style="text-align: justify;">
<blockquote class="tr_bq">
<blockquote class="tr_bq">
<span style="font-size: large;">മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി.</span><span style="font-size: large;"> </span><span style="font-size: large;">പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തക</span><span style="font-size: large;">ര്‍</span><span style="font-size: large;">ന്നും, വിഷാദിച്ചും, അവന് അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടി</span><span style="font-size: large;">ല്‍</span><span style="font-size: large;">,
അവന്റെ കണ്ണില്‍നിന്നും കണ്ണു നീര് അരുവിയായി ഒഴുകി. പ്രതീക്ഷിക്കാത്ത
വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്റെ
മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന സന്തോഷങ്ങള്‍,
വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു,
വെറുങ്ങലിച്ചു നില്കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്പാടുകള്,
കണ്ണുകളില്‍ ശോകത്തിന്റെ സപ്ത </span><span style="font-size: large;">സാഗരങ്ങളായി.</span><span style="font-size: large;">.....</span></blockquote>
</blockquote>
<span style="color: red; font-size: large;">കഥ തുടരുന്നു </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikUsYUlvVlXkyP9NLN7MNA8hlDEzikShZTHjx36Nqa9TM5RUrwgIWkKHRrGTFIHWH-uEspvphv36cBIPUelLW4mEmQnLqtMAgr5UB4ofvHwP0jkP2FEgGALlf36R6Ug7SmiO2_svDeRq8/s1600/thufail.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikUsYUlvVlXkyP9NLN7MNA8hlDEzikShZTHjx36Nqa9TM5RUrwgIWkKHRrGTFIHWH-uEspvphv36cBIPUelLW4mEmQnLqtMAgr5UB4ofvHwP0jkP2FEgGALlf36R6Ug7SmiO2_svDeRq8/s640/thufail.jpg" width="401" /></a></div>
<span style="font-size: x-large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKH1WD5rED68qByBl819rxjFZ_SFdOYtqoXG1UqMtrQMYZ4wO65n_LRUOtFe4NORJ7tZ_Xo2vOuYb27O-Ct27ybyEUZMzDxmX-1E67Psfhn6Mqe2SM6mtYqqTWSxc9cXvIj5IY5J1FqRMV/s1600/cruso.JPG">മാ൯ പേട വള൪ത്തിയ മനുഷ്യക്കുഞ്ഞ് II</a></span><br />
<span style="font-size: large;"> ഹയ്യിന്റെ കഥ വായിക്കുമ്പോ</span><span style="font-size: large;">ള്‍</span><span style="font-size: large;"> പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങ</span><span style="font-size: large;">ള്‍</span><span style="font-size: large;"> കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദ</span><span style="font-size: large;">ര്‍</span><span style="font-size: large;">ശനം അത് കൂടുത</span><span style="font-size: large;">ല്‍</span><span style="font-size: large;">
തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ
ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ
സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. </span><br />
<span style="font-size: large;">കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" </span><span style="font-size: large;">പ്രധാന
കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി
വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്",
തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍
എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി
കണ്ടു, കുഞ്ഞിന്റെ കരച്ചില് കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു
വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി,</span><span style="font-size: large;">
മറ്റ് ജീവികളുടെ കൂടെ അവന് തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല
സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍
പറക്കുന്നതും, പ്രഭാ</span><span style="font-size: large;">ത</span><span style="font-size: large;">ത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷിക</span><span style="font-size: large;">ള്‍</span><span style="font-size: large;">
കാണിക്കുന്ന ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ
രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം
എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും
ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. </span></div>
<div style="text-align: justify;">
<span style="font-size: large;">ജീവിതത്തിന്റെ പല ഘട്ടങ്ങളും അവന് പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. </span><span style="font-size: large;">ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി.</span><span style="font-size: large;"> ചുണ്ടുക</span><span style="font-size: large;">ള്‍</span><span style="font-size: large;"> ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തക</span><span style="font-size: large;">ര്‍</span><span style="font-size: large;">ന്നും, വിഷാദിച്ചും, അവന് അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടി</span><span style="font-size: large;">ല്‍</span><span style="font-size: large;">,
അവന്റെ കണ്ണില്‍നിന്നും കണ്ണു നീര് അരുവിയായി ഒഴുകി. പ്രതീക്ഷിക്കാത്ത
വേര് പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്റെ
മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന സന്തോഷങ്ങള്‍,
വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു,
വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ
സപ്ത സാഗരങ്ങളായി. </span><br />
<br />
<span style="font-size: large;">മാന്‍ പേടക്കെന്ത് പറ്റി, അവന് ചിന്തിച്ചു, </span><span style="font-size: large;">മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി,</span><span style="font-size: large;">
ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം
അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ
ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, </span><span style="font-size: large;">ശാന്തമായ ആ പൂങ്കാ</span><span style="font-size: large;">വ</span><span style="font-size: large;">നത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന് നടത്തി, </span><span style="font-size: large;">ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു, </span><span style="font-size: large;"> </span><span style="font-size: large;">കാ</span><span style="font-size: large;">ട്ടു</span><span style="font-size: large;">മരങ്ങളില്‍
തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക
ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും, വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും </span><span style="font-size: large;">ദുഖത്തില്‍ പങ്കുചേര്‍ന്ന് </span><span style="font-size: large;">ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.</span><br />
<br />
<span style="font-size: large;">മാനിന്റെ ഉള്ളറ മുഴുവന്‍ പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ രശ്മിക</span><span style="font-size: large;">ള്‍</span><span style="font-size: large;">
അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍
പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന് മനസ്സിലാക്കി,
രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്
ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല
അതല്ലാതെ മറ്റൊരു കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ
ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന് അറിഞ്ഞു. അത് ആത്മാവാണന്നു
മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന
സത്യം അവന് അറിഞ്ഞു. ഇത് ഹയ്യിന്റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />
</span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjABmL_xulTwgALO2-aFntCUpTLKw_h9bewLD73_np-7KKHyr5nbx-6VCV489dlv_f5UvDn0RFBt3gv3C6myjEVcjI-ggm4zH-J_0l_Hom7MNm2p7QeE2HTLIWIqIEQrI4NZnVxpAka1_td/s1600/hayy2" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjABmL_xulTwgALO2-aFntCUpTLKw_h9bewLD73_np-7KKHyr5nbx-6VCV489dlv_f5UvDn0RFBt3gv3C6myjEVcjI-ggm4zH-J_0l_Hom7MNm2p7QeE2HTLIWIqIEQrI4NZnVxpAka1_td/s400/hayy2" width="283" /></a><span style="font-size: large;">തൊട്ടറിയാന്‍
കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്
മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു,
അവന് തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ
ഗന്ധവും അവന് ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍,
ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും </span><span style="font-size: large;">കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന് ആസ്വദിച്ചു, </span><span style="font-size: large;">എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന് മനസ്സിലാക്കി,</span><span style="font-size: large;"> </span><span style="font-size: large;">അങ്ങിനെ തീ ഹയ്യിന്റെ രണ്ടാമത്തെ കണ്ടത്തലായി.</span><span style="font-size: large;"> അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു. നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, </span><span style="font-size: large;">ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്കിക്കൊണ്ടിരുന്നു. </span></div>
<div style="text-align: justify;">
<span style="font-size: large;"><br />
</span><span style="font-size: large;">അവന്റെ
ചിന്ത സസ്യങ്ങളിലും ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍
ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്റെ മൂന്നാമത്തെ കണ്ടെത്തല്‍.
അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ് ഇല കൊഴിഞ്ഞ
മരക്കൊമ്പുക</span><span style="font-size: large;">ള്‍</span><span style="font-size: large;">ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങ</span><span style="font-size: large;">ള്‍</span><span style="font-size: large;">ക്കിടയി</span><span style="font-size: large;">ല്‍</span><span style="font-size: large;"> അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നുള്ള ജല്പനങ്ങള് അവന് കേട്ടുകൊണ്ടിരുന്നു. </span><span style="font-size: large;">ആ</span><span style="font-size: large;">ന്തരാത്മാവിനും അനുഭൂതിക</span><span style="font-size: large;">ള്‍</span><span style="font-size: large;">ക്കും ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റു</span><span style="font-size: large;">ള്‍</span><span style="font-size: large;">ക്കാഴ്ചകളിലേക്കു
നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ
ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍
മനോഹരമായ പച്ചപ്പിലേക്കും ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി,
കിളികളോടു തത്തകളോടും കുരുവികളോടും നരികളോടും ആടുകളോടും നായകളോടും
അവരുടേതായ ഭാഷയില്‍ അവന് സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍,
ചില്ലകള്‍, പടര്പ്പുകള്, കാലമാവുമ്പോ</span><span style="font-size: large;">ള്‍</span><span style="font-size: large;"> കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന് അറിഞ്ഞു ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാ</span><span style="font-size: large;">ര്‍</span><span style="font-size: large;">ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന് ചിന്തിച്ചു. </span></div>
<div style="text-align: justify;">
<span style="font-size: large;"><br />
</span><span style="font-size: large;">പിന്നീട്
പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്
ശ്രമിച്ചു. ആ ചിന്ത വളര്‍ന്നു വളര്‍ന്നു പ്രകൃതി വിസ്മയങ്ങളുടെ
ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ
വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ
കുറിച്ച് അവന് ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍
വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു
ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളി</span><span style="font-size: large;">ല്‍</span><span style="font-size: large;">, ഇരുട്ടി</span><span style="font-size: large;">ല്‍</span><span style="font-size: large;">, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തി</span><span style="font-size: large;">ല്‍</span><span style="font-size: large;"> പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോ</span><span style="font-size: large;">ള്‍</span><span style="font-size: large;">, അവിടെ, ആ മരങ്ങ</span><span style="font-size: large;">ള്‍</span><span style="font-size: large;">ക്കു മേ</span><span style="font-size: large;">ല്‍</span><span style="font-size: large;">
കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന് ആനന്ദം കൊണ്ടു, മരങ്ങളിലും
പൂക്കളിലും, കുന്നുകളിലും നിലാവിലും സൂര്യനിലും അവന് ഒരു അദൃശ്യ
ശക്തിയെ കണ്ടത്തി.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />
</span><span style="font-size: large;">തന്റെ
മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ
നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി
പൂര്‍ണ്ണ</span><span style="font-size: large;">നും
സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന് സ്വയം ദൈവത്തെ കണ്ടത്തി,
നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍
ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍
എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം
കൊണ്ടല്ല, ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍
ഉണ്ട്.</span></div>
<div style="text-align: justify;">
<span style="font-size: large;">മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന</span><span style="font-size: large;"> വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍ വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന് ദര്‍ശിച്ചു, മഴയുടെ താളങ്ങ</span><span style="font-size: large;">ള്‍</span><span style="font-size: large;">, നിലാവിന്റെ പരാഗങ്ങ</span><span style="font-size: large;">ള്‍</span><span style="font-size: large;">, ധൂസരമേഘങ്ങളുടെ വിഷാദങ്ങ</span><span style="font-size: large;">ള്‍</span><span style="font-size: large;">,
എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും
ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍
പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും
വ്യത്യസ്ത</span><span style="font-size: large;">മാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദ</span><span style="font-size: large;">ര്‍</span><span style="font-size: large;">ശനം.</span></div>
<div style="text-align: justify;">
<span style="font-size: large;">
ഹയ്യ് ഹയ്യിന്റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍,
അത്യുന്നതങ്ങളിലേക്ക് കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും
ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള
അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന്
ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു ദിവ്യ വചനം നല്കിയ
അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും
കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ
ഹയ്യ് ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി
കൊണ്ടിരുന്നു.</span></div>
<div style="text-align: justify;">
<span style="font-size: large;"><br /></span>
<div style="text-align: justify;">
<span style="font-size: large;">നോവലിന്റെ
അവസാന ഭാഗത്ത് മറ്റൊരു ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ
മതസന്ദേശങ്ങള്‍ എത്തിയ ജനസമൂഹം വസിക്കുന്നു, സമൂഹം സംശുദ്ധമായിരിക്കാന്‍
ഏതോ മനീഷി അര്‍ഥവും ആയുസ്സും അവിടെ ചെലവഴിച്ചിട്ടുണ്ട്, സാത്വികമായി
ചിന്തിക്കാന്‍ അവരെ ശീലിപ്പിക്കുകയും മതവസ്തുതകള്‍ ലളിതമായി അവരെ
പഠിപ്പിക്കുകയും ചെയ്തിരുന്നു, പക്ഷേ വ്യത്യസ്ത മേഖലകളില്‍ വിവിധ
സംസ്കൃതികള്‍ വളരുകയും, വ്യത്യസ്ത ചുറ്റുപാടില്‍ വ്യത്യസ്ത
ദൃശ്യചക്രവാളങ്ങളില്‍ വ്യാപരിച്ച മനുഷ്യകങ്ങളില്‍ ചിന്തകളും ദൈവിക
കാഴ്ചപ്പാടും വ്യത്യസ്തമായി മാറുകയും ചെയ്തു. ആ ദ്വീപിലെ രണ്ടു
സുഹൃത്തുക്കളെ ഇബ്നു തുഫൈല്‍ നമുക്ക് പരിചയപ്പെടുത്തുകയാണ്, മതത്തേയും
തത്വശാസ്ത്രത്തെയും സംയോജിപ്പിക്കാന്‍ വേണ്ടിയാണ് ആ ദ്വീപിലെ സലാമാനെയും
ഉസാലിനെയും ഇബ്നു തുഫൈല്‍ പരിചയപ്പെടുത്തുന്നത്.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjABmL_xulTwgALO2-aFntCUpTLKw_h9bewLD73_np-7KKHyr5nbx-6VCV489dlv_f5UvDn0RFBt3gv3C6myjEVcjI-ggm4zH-J_0l_Hom7MNm2p7QeE2HTLIWIqIEQrI4NZnVxpAka1_td/s1600/hayy2" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjABmL_xulTwgALO2-aFntCUpTLKw_h9bewLD73_np-7KKHyr5nbx-6VCV489dlv_f5UvDn0RFBt3gv3C6myjEVcjI-ggm4zH-J_0l_Hom7MNm2p7QeE2HTLIWIqIEQrI4NZnVxpAka1_td/s400/hayy2" width="283" /></a>ഉസാല്‍
മതനിയമങ്ങള്‍ മനസ്സിലാക്കിയവനും അതിനെ പൂര്‍ണമായി അംഗീകരിക്കുന്നവനും
സലാമാന് നേരെ മറിച്ചും. ഉസാലും സലാമാനും തമ്മില്‍ തര്‍ക്കത്തിലായി,
ഉസാലിന് സലാമാനുമായി പൊരുത്തപ്പെട്ടു പോവാന്‍ പറ്റാത്ത അവസ്ഥയായി.
ഇരുളടഞ്ഞ സംസാരചക്രത്തിൽ നിന്നൊരു മോചനത്തിനായുള്ള കാംക്ഷ തേടി ഉസാല്‍
ഇറങ്ങി. ഭൗതിക നിര്‍വൃതി വെടിഞ്ഞും, ദൈവസാമീപ്യം തേടിയും സ്വന്തം ദ്വീപ്
വെടിയാനും, ഏകാന്തധ്യാനത്തിലിരിക്കാനും തീരുമാനിച്ചു. ഏതോ ഒരു നൌകയില്‍
ഓളപ്പരപ്പിലൂടെ ഉസാല്‍ സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍ അവന്റെ മനസ്സ്
മന്ത്രിച്ചു, ശൂന്യതയില്‍ നിന്നുതന്നെ സർവതിനുമാവിർഭാവം, സ്വന്തം
ദ്വീപില്‍നിന്നും അകലെ വിശ്രാന്തിയുടെ വിശാലമായ ഏകാന്തമായൊരു ദ്വീപില്‍
എത്തി, ഹയ്യ് വസിക്കുന്ന ദ്വീപായിരുന്നു അത്.</span></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-size: large;">ചുറ്റും വിജനതയായിരുന്നു.
തന്റെ ചുറ്റുപാടുകളെ ചേതോഹരവും സകലവിധത്തിലും ഗണനീയവുമാക്കി, ഭൗതികമോ
വാചികമോ വിവരിക്കാന്‍ കഴിയാത്ത ധർമപുഷ്പത്തെ നെഞ്ചില്‍
താലോലിച്ചും പൈന്മരങ്ങൾ കാതിലോതുന്നതു കേട്ടും മുഖത്തു നൃത്തം വയ്ക്കുന്ന
ശൈത്യകാലനീലാവിനെ കണ്ടും തികഞ്ഞ തയ്യാറെടുപ്പോടെ നിശ്ശബ്ദയാമങ്ങളില്‍
പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി. ഒരിക്കല്‍ ധ്യാനത്തില്‍
മുഴുകിയിരിക്കുന്ന ഉസാലിനെ ഹയ്യ് കാണാന്‍ ഇടയായി, ഉസാലിന്റെ വേഷവും
കര്‍മങ്ങളിലെ വിപര്യയയും ഹയ്യിനെ അത്ഭുതപ്പെടുത്തി, എല്ലാം അകലെ നിന്നു
ഒളിഞ്ഞു നോക്കി, പതുക്കെ ഹയ്യ് ഉസാലിന്റെ അടുത്തേക്ക്
നീങ്ങാന്‍ തീരുമാനിച്ചു.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />
പുറംലോകത്തിന്റെ ആരവങ്ങളില്‍ നിന്നും അകന്നു ഏകാന്തതയിലൂടെ ഹൃദയത്തിന്റെ
അത്യഗാധതകളിലേക്ക് ദൈവീക പ്രേമത്തിന്റെ വേരുകള്‍ ഓടിക്കാന്‍
ധ്യാനമന്ത്രങ്ങള് ഉരുവിട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്നൊരു
മുഹൂർത്തത്തിൽ ഒരു മനുഷ്യ രൂപം ഉസാലിന് മുമ്പില്‍ ആവിർഭവിച്ചു. ഹയ്യ്
ഉസാലിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു, എല്ലാം ഒരു നിമിഷം
ആവിയായിപ്പോയത് പോലെ, ബുദ്ധി മരവിച്ചത് പോലെ ഉസാലിന് തോന്നി, എങ്കിലും
ഉസാല്‍ തന്റെ ധ്യാനശക്തിയിലൂടെ മനോധൈര്യവും ഇച്ഛാശക്തിയും വീണ്ടെടുത്ത്
ഹയ്യിനെ വീക്ഷിച്ചു.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />
കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ തമ്മില്‍ ഗാഢസൌഹൃദത്തിലായി, എല്ലാ നന്മകളും
ബലപ്പെട്ടതും പാകവുമായിരുന്ന ഹയ്യ്, തിന്മകള് ഒട്ടും
തീണ്ടിയിട്ടില്ലാത്ത ജീവിതം, ഇത്രയും ചാരുത പകര്‍ന്ന ഒരു ജീവിതം ഉസാലിന്
സങ്കല്പ്പിക്കാന് കഴിഞ്ഞിരുന്നില്ല, ഒരു ജ്ഞാനിയുടെ മുമ്പില്‍
ഇരിക്കുന്നതു പോലെ തോന്നി. ഹയ്യിന് സംസാരിക്കാന്‍ അറിയില്ല എന്നു
മനസിലാക്കിയ ഉസാല്‍ ഹയ്യിനെ സംസാരിക്കാന്‍ പഠിപ്പിച്ചു, സംസാരിക്കാന്‍
പഠിച്ചപ്പോള്‍ ഹയ്യ് തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും ജീവിതത്തിലെ
വിപര്യയങ്ങൾ -ദുഃഖപൂർണ്ണമായതും സന്തോഷകരമായതും - ഉസാലിന് പറഞ്ഞു കൊടുത്തു,
തന്റെ ശൈശവങ്ങളിലെ ബോധാബോധങ്ങളില്‍ പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും
കൌതുകം കണ്ടതും മനസ്സിന്റെ ആന്തരാത്മാവില്‍ സൃഷ്ടി സ്ഥിതി സംഹാര ദര്‍ശനം
ചേതോഹരപരികല്‍പനകള്‍ ഉരുവം കൊണ്ടതും തീ, മരണം, മാന്‍, ആത്മാവ്, വെള്ളം,
മനസ്സ്, ദൈവം എല്ലാം അവന് പറഞ്ഞു, ഉസാല്‍ എല്ലാം ഹയ്യില്‍ നിന്നും
ശ്രവിച്ചു.</span></div>
<div style="text-align: justify;">
<span style="font-size: large;"><br />
മതകാര്യങ്ങളിലെ സ്വര്‍ഗവും നരകവും ആത്മീയ യാഥാര്‍ഥ്യങ്ങളിലെ ദര്‍ശനവും
ഉസാല്‍ ഹയ്യിനെ പഠിപ്പിച്ചു. മത ചിന്തയും ഹയ്യ് സ്വയം കണ്ടെത്തിയ
തത്വദര്‍ശനവും തമ്മില്‍ ബന്ധമുള്ളതായി ഹയ്യിന് ബോധ്യമായി, പ്രവാചകന്റെ
തത്വങ്ങളില്‍ വിശ്വസിക്കാന്‍ ഹയ്യിന് വലിയ പ്രയാസം തോന്നിയില്ല. ഹയ്യിന്റെ
മനസ്സില്‍ ഒന്നുരണ്ടു ചോദ്യങ്ങള്‍ ബാക്കിയായി, പ്രവാചകര്‍ എന്തിന്
ആത്മീയ യാഥാര്‍ഥ്യങ്ങള്‍ ദര്‍ശന ചിത്രീകരണങ്ങളിലൂടെ പറയുന്നു. എന്തു
കൊണ്ട് ഞാന്‍ മനസ്സിലാക്കിയത് പോലെ ജനങ്ങള്‍ സ്വയം
മനസ്സിലാക്കുന്നില്ല. മതങ്ങള്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കല്പ്പിച്ചു,
അതോടൊപ്പം ധനസമ്പാദനവും മറ്റ് സുഖഭോഗങ്ങളും അനുവദിച്ചു അത് കൊണ്ടല്ലേ
ജനങ്ങളില്‍ ഭിന്നത വരുന്നതും താന്തോന്നികള്‍ ആവുന്നതും. ജനങ്ങളെല്ലാം
ഹയ്യിനെ പോലെ ബുദ്ധിശാലികളാണെന്ന ചിന്തയാണ് ഹയ്യിനെ അങ്ങിനെ ചോദിക്കാന്‍
പ്രേരിപ്പിച്ചത്. സ്വാഭിവകമായി ഹയ്യിന് തോന്നിയ ഇത്തരം ചിന്തകള്‍ക്ക്
ഉത്തരം ഇബ്നു തുഫൈല്‍ കഥയിലൂടെ തന്നെ വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്.</span></div>
<span style="font-size: large;"><br />
</span><span style="font-size: large;">ഉസാലിന്റെ ദ്വീപിലേക്ക് പോകാന്‍ ഹയ്യിന് ആഗ്രഹമുണ്ടായി, </span><span style="font-size: large;">അങ്ങിനെ ഉസാലിന്റെ ദ്വീപിലേക്ക് അവര്‍ രണ്ടു പേരും പുറപ്പെട്ടു, </span><span style="font-size: large;">അവിടെ ചെന്നപ്പോള്‍ ഉസാലിന്റെ കൂടുകാരന്, സലാമാന് രാജ സിംഹാസനത്തില്‍ ഉപവിഷ്ടനായ കാഴ്ചയാണ് ഉസാല്‍ കണ്ടത്. </span><span style="font-size: large;">ദ്വീപിലെ
ജനങ്ങളുടെ അവസ്ഥയെ പറ്റി ഉസാല്‍ ഹയ്യിനോട് പറഞ്ഞു, അജ്ഞ്തയിലും ബുദ്ധി
ഹീനതയിലും മൃഗ തുല്ല്യരാണു ജനങ്ങളെന്ന് ഹയ്യിന് തോന്നി, ഹയ്യിന്റെ
ഹൃദയത്തിന്റെ ഉള്ളറകളില്‍ നിന്നും ജനങ്ങളുടെ നേരെ കാരുണ്യത്തിന്റെ നീര്
ചാലുകള്‍ ഒഴുകി, ഹയ്യിനു തന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങള്‍ ദ്വീപ്
വാസികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ തിടുക്കമായി...............</span><br />
<div>
<br /></div>
<div>
<span style="font-size: large;">ഹയ്യ് തന്റെ ദര്‍ശനങ്ങള്‍ സലാ</span><span style="font-size: large;">മാ</span><span style="font-size: large;">നെ
പഠിപ്പിക്കാന്‍ ശ്രമിച്ചു, ഒപ്പം ജനങ്ങളെയും പക്ഷേ ജനങ്ങളും, സലാമാനും
അത് കേള്‍ക്കാനോ ഉള്‍കൊള്ളാനോ തയ്യാറായിരുന്നില്ല, ഹയ്യിന്റെ
സൂഫിവാക്യങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു, ജീവിതത്തിലെ
വിപര്യയങ്ങൾ മനസ്സിലാക്കിയ ഹയ്യ് സലാമാനോട് ഒഴുകുന്ന ഈ ലോകത്തിൽ
അള്ളിപ്പിടിക്കാതിരിക്കാൻ പ്രേരിപ്പിച്ചു നോക്കി. ഹയ്യു മാറ്റത്തിനുവേണ്ടി
ഒരു ശ്രമം നടത്തീ, സത്യമറിഞ്ഞുകൊണ്ട് അതിലൊന്നും ഒരു പ്രയോജനവുമില്ലന്നു
വിശ്വസിക്കുകയും ഇതാണ് ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം എന്നു
നടിച്ചു. ഒപ്പം നീരസം നിറഞ്ഞ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അവര്‍ ജീവിച്ചു,
ഇത് കണ്ട ഹയ്യിന് ഒരു കാര്യം ബോധ്യമായി, തന്റെ ദര്‍ശനം മറ്റുള്ളവരെ
പഠിപ്പിക്കാന്‍ ഇങ്ങനെ ഒരു രീതി ശരിയാവില്ല, അത് കൊണ്ടാണ് പ്രവാചകന്മാര്
അവര്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഒരു ദര്‍ശനവുമായി വരുന്നത്,
ഏകനായിരിക്കുമ്പോള്‍ ഉസാലിനോട് ചോദിച്ച ചോദ്യം അദ്ദേഹത്തെ മാറ്റി
ചിന്തിപ്പിച്ചു, അവസാനമായി ഹയ്യ് അവരോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ
മതത്തിന്റെ പുറം ചട്ടങ്ങള്‍ തന്നെ സ്വീകരിച്ചു കൊള്ളുക നിങ്ങളുടെ
നന്മയ്ക്കുള്ള വഴി അതാണ്, തത്വശാസ്ത്ര ദര്‍ശനങ്ങളില്‍ നിന്നു ലഭിക്കാത്ത ഈ
ഒരു സത്യം മനസ്സിലാക്കി ഹയ്യും ഉസാലും നിരാശയോടെ ഹയ്യിന്റെ ദീപിലേക്ക്
തന്നെ മടങ്ങി. </span></div>
<div>
<span style="font-size: large;"><br />
മതത്തേയും തത്വശാസ്ത്രത്തെയും യോജിപ്പിക്കാന്‍ ഇബ്നു തുഫൈല്‍ ഇവിടെ ശ്രമിച്ചു, അതില്‍ അദ്ദേഹം വിജയിച്ചു, പക്ഷേ മ</span><span style="font-size: large;">ത</span><span style="font-size: large;">ത്തിന്റെയും തത്വചിന്തയുടെയും ഉറവിടങ്ങള്‍ അദ്ദേഹം രണ്ടായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. </span> <span style="font-size: large;">ഇ</span>.<span style="font-size: large;">വി
അബ്ദു പറഞ്ഞ വാക്കുകള്‍ ഒര്‍മ വരുന്നു "ഇബ്നു തുഫൈല്‍ ഈ നോവലില്‍
മതത്തേയും ശാസ്ത്രത്തെയും സംയോജിപ്പിക്കുവാന്‍ അതിവിദഗ്ദ്ധമായ ദാര്‍ശനിക
കൌശലങ്ങള്‍ പ്രയോഗിച്ചിരിക്കുന്നു പക്ഷേ രണ്ടിന്റെയും ഉറവിടങ്ങള്‍ നോവലില്‍
തന്നെ രണ്ടായി സ്ഥിതി ചെയ്യുന്നത് നാം കാണുമ്പോള്‍ എല്ലാ കൌശലങ്ങളും
പരാജയപ്പെടുന്നു". </span></div>
<div style="color: red;">
<br />
<br />
<br /></div>
</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com2tag:blogger.com,1999:blog-2041216608031259057.post-14206011792631451912016-04-22T22:58:00.001-07:002016-04-22T22:58:55.803-07:00ഇബ്നു തുഫൈലിന്റെ ദാർശനികത - 1 <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjABmL_xulTwgALO2-aFntCUpTLKw_h9bewLD73_np-7KKHyr5nbx-6VCV489dlv_f5UvDn0RFBt3gv3C6myjEVcjI-ggm4zH-J_0l_Hom7MNm2p7QeE2HTLIWIqIEQrI4NZnVxpAka1_td/s1600/hayy2" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjABmL_xulTwgALO2-aFntCUpTLKw_h9bewLD73_np-7KKHyr5nbx-6VCV489dlv_f5UvDn0RFBt3gv3C6myjEVcjI-ggm4zH-J_0l_Hom7MNm2p7QeE2HTLIWIqIEQrI4NZnVxpAka1_td/s400/hayy2" width="283" /></a></div>
<blockquote class="tr_bq">
<blockquote class="tr_bq">
<div style="text-align: justify;">
<span style="font-size: large;">മാന്‍
പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരനാട്ടമിക്കല്‍ ടെസ്റ്റിന്
വിധേയമാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ
ഹ്ര്ദയം ചലിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന് മനസ്സിലാക്കി, രക്തം
മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന് ഉറപ്പിച്ചു
ഇവിടെ ഹ്ര്ദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ
മറ്റൊരു കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, അതോടൊപ്പം ശരീരത്തില്‍
എന്തോ ഒന്നു നഷ്ടപ്പെട്ടതായി അവന് അനുഭവപ്പെട്ടു. അത് ആത്മാവാണന്നും
മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യവും അവന്
അറിഞ്ഞു. ഇത് ഹയ്യിന്റെ ഒന്നാമത്തെ കണ്ടത്തലായിരുന്നു. </span></div>
</blockquote>
</blockquote>
<div style="text-align: justify;">
<div class="separator" style="clear: both; text-align: justify;">
<span style="font-size: x-large;">മാന്‍ പേട വളര്‍ത്തിയ മനുഷ്യക്കുഞ്ഞു </span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ-DXira7E50DRKGCmSd_ypyO1wbGl1U-36xNYdlMrkbY-Z1cvKV0vUj6TScTrC0pOorNCVlo46b2Xp_pXVmbNIUUqH6oG6EBdtdhgF7owpMP2lJvMrgglcraKZv4EwuUbJ_0QGFBTzeY/s1600/hay3.jpg" style="margin-left: 1em; margin-right: 1em;"><br /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipPHhwm7kd8zhZoyePpdND3OFxWW699uLLN5F1sct49uDn3fVmuPCzfBmRHhPTyw_GzuMlwNL-HCZxT4hpuS3tjr8tLJAsl4rvY8YdSZsPr5Fgg1ecSo3KnWJ8XxIxPCHwOWd4PyrHA0I/s1600/hayy.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipPHhwm7kd8zhZoyePpdND3OFxWW699uLLN5F1sct49uDn3fVmuPCzfBmRHhPTyw_GzuMlwNL-HCZxT4hpuS3tjr8tLJAsl4rvY8YdSZsPr5Fgg1ecSo3KnWJ8XxIxPCHwOWd4PyrHA0I/s640/hayy.jpg" width="476" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKH1WD5rED68qByBl819rxjFZ_SFdOYtqoXG1UqMtrQMYZ4wO65n_LRUOtFe4NORJ7tZ_Xo2vOuYb27O-Ct27ybyEUZMzDxmX-1E67Psfhn6Mqe2SM6mtYqqTWSxc9cXvIj5IY5J1FqRMV/s1600/cruso.JPG" style="margin-left: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKH1WD5rED68qByBl819rxjFZ_SFdOYtqoXG1UqMtrQMYZ4wO65n_LRUOtFe4NORJ7tZ_Xo2vOuYb27O-Ct27ybyEUZMzDxmX-1E67Psfhn6Mqe2SM6mtYqqTWSxc9cXvIj5IY5J1FqRMV/s1600/cruso.JPG" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKH1WD5rED68qByBl819rxjFZ_SFdOYtqoXG1UqMtrQMYZ4wO65n_LRUOtFe4NORJ7tZ_Xo2vOuYb27O-Ct27ybyEUZMzDxmX-1E67Psfhn6Mqe2SM6mtYqqTWSxc9cXvIj5IY5J1FqRMV/s1600/cruso.JPG" style="margin-left: 1em; margin-right: 1em;"><br /></a></div>
<span style="font-size: large;">പന്ത്രണ്ടാം
നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഗ്രനാഡ പട്ടണത്തിലെ വാദി ആഷ് എന്ന
ഗ്രാമത്തിലാണ് ഇബ്നു തുഫൈല്‍ ജനിക്കുന്നത്. എല്ലാ വിജ്ഞാന ശാഖകളിലും
നിപുണനായ അദ്ദേഹം അനേകം തത്വ ചിന്തകള്‍ ലോകത്തിന് മുമ്പില്‍
സമര്‍പ്പിച്ചു, മറാകിഷിലാണ് അദ്ദേഹം മരിക്കുന്നതു. ഇബ്നു തുഫൈലിന്റെ
ജീവിതചരിത്രത്തെ ആസ്പദമാകിയുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ വളരെ വിരളമാണ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം എഴുതിയ ദാര്‍ശനിക നോവല്‍ "ഹയ്യിബ്നു
യഖ്ളാന്‍" ലോക പ്രശസ്തമാണ്, ഈ നോവലിന്റെ പ്രാധാന്യം മനസ്സിലാക്കിയ
അഡ്വാര്‍ഡ് ബോകൊക്ക് എന്ന ബ്രിടീഷുകാരന്‍ പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍
പരിഭാഷയോട് കൂടിയ മൂല ഗ്രന്ഥം പുനപ്രസിദ്ധീകരിച്ചു, ഇന്ന് ഫ്രെഞ്ച്</span><span style="font-size: large;">
സ്പാനിഷ്, ഡച്ച് ഇംഗ്ലിഷ് ഭാഷകളില്‍ പ്രസിദ്ധമാണ് ഈ നോവല്‍. "റോബിന്‍സ്
ക്രൂസോയെ" The Life and Strange Surprising Adventures എന്ന നോവല്‍
എഴുതാന്‍ പ്രചോദനം നല്‍കിയത് ഈനോവല്‍ ആണന്നു പറയപ്പെടുന്നു, റോബിന്‍സണ്‍
കൃസോയുടെ നോവലും ഈ നോവലും തമ്മില്‍ നല്ല ബന്ധമുണ്ട് എന്നതാണ് കാരണമായി
പറയപ്പെടുന്നത്.</span><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKH1WD5rED68qByBl819rxjFZ_SFdOYtqoXG1UqMtrQMYZ4wO65n_LRUOtFe4NORJ7tZ_Xo2vOuYb27O-Ct27ybyEUZMzDxmX-1E67Psfhn6Mqe2SM6mtYqqTWSxc9cXvIj5IY5J1FqRMV/s1600/cruso.JPG" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKH1WD5rED68qByBl819rxjFZ_SFdOYtqoXG1UqMtrQMYZ4wO65n_LRUOtFe4NORJ7tZ_Xo2vOuYb27O-Ct27ybyEUZMzDxmX-1E67Psfhn6Mqe2SM6mtYqqTWSxc9cXvIj5IY5J1FqRMV/s1600/cruso.JPG" /></a></div>
<br />
<span style="font-size: large;">പില്ക്കാലത്ത്
അബുല്‍അലാമഅരിയും ഇത്തരം ഒരു കഥയുമായി അറബ് ലോകത്ത് കടന്നു വന്നിട്ടുണ്ട്
"രിസാലത്തുല്‍ ഗഫ്രാന്‍" ഇത്തരം ചിന്തയുടെ ഭാഗമായിരുന്നു എന്നു
വിലയിരുത്തപ്പെടുന്നു.</span><br />
<span style="font-size: large;"><br />നോവലിലേക്ക്
പ്രവേശിക്കുന്നതിന് മുമ്പ് അല്പം ചില കാര്യങ്ങള്‍ ആമുഖമായി
പറയേണ്ടതുണ്ട്. ഗ്രീകില്‍ നിന്നും ഉടലെടുത്ത പല തത്വചിന്തകളും,
അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ അമവി ഭരണ കൂടത്തിന് കഴിഞ്ഞു, അമവി
ഭരണാധികാരി "ഇബ്നുയസീദ്" ഗ്രീക് ചിന്തയെ ആസ്പദമാകി അനേകം ഗ്രന്ഥങ്ങള്‍
രചിക്കുകയുണ്ടായി, </span><span style="font-size: large;">ഹാറൂന്‍ റഷീദിന്റെ പുത്രനായ </span><span style="font-size: large;">മഅമൂന്റെ
കാലത്ത് അന്യ ഭാഷാ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ബൈതുല്‍ ഹിക്മ
എന്ന പേരില്‍ ഒരു ഡിപാര്‍ട്ട്മെന്റ് തന്നെ രൂപം കൊള്ളുകയുണ്ടായി,
അരിസ്റ്റോടലിന്റ്റെയും, പ്ലാറ്റൊവിന്റെയും ചിന്തകള്‍ അവര്‍ അറബിയിലേക്കു
കൊണ്ടുവന്നു, അക്കാലത്താണ് അബ്ബാസിയാ ഭരണത്തിന്റെ വൈജ്ഞാനിക വളര്‍ച്ചയുടെ
പ്രത്യക്ഷ രൂപം അതിന്റ പാരമ്യത്തിലെത്തിയത്. അറബ്ലോകം ശാസ്ത്രത്തിന്റേയും
തത്വചിന്തയുടേയും, വൈദ്യശാസ്ത്രത്തിന്റേയും, വിദ്യാഭ്യാസത്തിന്റേയും
കേന്ദ്രമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എല്ലാ പണ്ഡിതന്മാരും
ലോകത്തിലെ സര്‍വ്വ വിജ്ഞാനങ്ങളും ശേഖരിക്കാനും തര്‍ജമ ചെയ്യാനുമായി
ഒത്തുകൂടി. ഗണിതശാസ്ത്രം, മെക്കാനിക്സ്, ജ്യോതിശ്ശാസ്ത്രം, തത്വചിന്ത,
വൈദ്യം എന്നവയെ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, സുറിയാനി,
പേര്‍ഷ്യന്‍ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അങ്ങിനെ
അക്കാലത്ത് ഗ്രീക്ക് പുസ്തകങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടം
ലഭിച്ചു, യവന തത്വ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഒരു പാട് വിവര്‍ത്തനം
ചെയ്യപ്പെട്ടു, അറിസ്ടോട്ടിലിന്റെ കാറ്റഗരീസ് , ഫിസിക്സ്, മാഗ്നമൊറാലിയ,
പ്ലറ്റൊവിന്റെ റിപബ്ലിക് തുടങ്ങിയ അറിയപ്പെട്ട യവന ക്ലാസ്സിക്
ഗ്രന്ഥങ്ങളല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു, ഇന്ത്യയില്‍
നിന്നുണ്ടായ തത്വ ശാസ്ത്ര സംകൃത കൃതികളും അക്കാലത്ത് അറബിയില്‍
വിവര്‍ത്തനം ചെയ്യപ്പെട്ടിട്ണ്ട്, പഞ്ചതന്ത്ര കഥകളായി അറിയപ്പെട്ട കലീല
വദിംന പേര്‍ഷ്യന്‍ വംശജനായ അബ്ദുല്ലഹിബ്നു മുഖ്ഫ്ഫ ആണ് അറബിയില്‍
വിവര്‍ത്തനം ചെയ്തത്, ഖലീഫ മമൂന്റെ വൈജ്ഞാനിക അഭിരുജിയായിരുന്നു ഇതിന്റെ
എല്ലാം മുഖ്യ പ്രചോദക ബിന്ദു ..</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaotSoaMxuJppdPS-3wXZuX1xhLPIZc6WUKRbJY6rk-6RwMuGu1Dn_A8o-syKmDtRjaFzzn_ipTAd0WfofwJ9XaLT2oQZKaWUhzepqq6bDozj_FHehtLtxzWJHXMMVNQagmVIAKCPK6A8/s1600/thufail1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="274" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaotSoaMxuJppdPS-3wXZuX1xhLPIZc6WUKRbJY6rk-6RwMuGu1Dn_A8o-syKmDtRjaFzzn_ipTAd0WfofwJ9XaLT2oQZKaWUhzepqq6bDozj_FHehtLtxzWJHXMMVNQagmVIAKCPK6A8/s320/thufail1.jpg" width="320" /></a></div>
<span style="font-size: large;"><br />അരിസ്റ്റോടലിന്റെ
തത്വ ശാസ്ത്രത്തെ അവഗാഹമായി പഠിച്ച ഫാറാബി പല ഗ്രന്ഥങ്ങളും രചിച്ചു,
രചനയില്‍ മനശാസ്ത്രവും രാഷ്ട്ര മീമാംസയും വിശകലനത്തിന് വിധേയമാക്കി,
സിയാസത്തുല്‍ മദനിയ്യ (സാധാരണക്കാരന്റെ രാഷ്ട്രീയം) ഭരണ കൂടത്തെ മനുഷ്യ
ശരീരത്തോട് തുലനം ചെയ്തു, ഇത് പ്ലാടോവിന്റെ "റിപബ്ലിക്" നോട്
സാമ്യമുള്ളതായി പറയപ്പെടുന്നു, മുസികിന്റെ സൌന്ദര്യത്മക ദര്‍ശനങ്ങളെ ഫാറാബി
കണ്ടത്തി. "കിതാബുല്‍ മുസിക" എന്ന രചനയിലൂടെ സംഗീതത്തിന്റെ അടിസ്ഥാന
തത്വങ്ങള്‍ വിശദീകരിച്ചു. അറബികളില്‍ തത്വ ശാസ്ത്രഞ്ജ്നന്‍ എന്ന പേരില്‍
അറിയപ്പെട്ട "ഇബ്നു ഇസ്ഹാക് അല്കിന്ദി" പദാര്‍ഥങ്ങളെ അഞ്ചു രൂപമായി
തിരിച്ചു, വസ്തു, രൂപം, ചലനം, ദേശം, കാലം, അരിസ്റ്റോടലിന്റെയും
ടോളമിയുടെയും ഗ്രന്ഥങ്ങള്‍ക്ക് അറബിയില്‍ വ്യാഖ്യാനങ്ങള്‍ എഴുതി. </span></div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ-DXira7E50DRKGCmSd_ypyO1wbGl1U-36xNYdlMrkbY-Z1cvKV0vUj6TScTrC0pOorNCVlo46b2Xp_pXVmbNIUUqH6oG6EBdtdhgF7owpMP2lJvMrgglcraKZv4EwuUbJ_0QGFBTzeY/s1600/hay3.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ-DXira7E50DRKGCmSd_ypyO1wbGl1U-36xNYdlMrkbY-Z1cvKV0vUj6TScTrC0pOorNCVlo46b2Xp_pXVmbNIUUqH6oG6EBdtdhgF7owpMP2lJvMrgglcraKZv4EwuUbJ_0QGFBTzeY/s640/hay3.jpg" width="476" /></a></div>
<span style="font-size: large;">മറ്റൊരു
ഫിലോസഫര്‍ ആയിരുന്ന ഇബ്നു സീനയുടെ ഗ്രന്ഥങ്ങള്‍ വൈദ്യ ശാസ്ത്രത്തില്‍
ഇന്നും വായിക്കപ്പെടുന്നു ഖാനൂനുഅഥ്വിബ്ബ്, കിത്താബു അല്‍ഷിഫാ, ലോക
പ്രശസ്തമാണ്. ഇസ്ലാമികലോകം കണ്ട ഏറ്റവും മികച്ച ദാര്ശനികന്
കൂടിയായിരുന്നു ഇബ്നു സീന. മധ്യകാല തത്വജ്ഞാനത്തിന്റെ ഗിരി ശൃംഗത്തിലാണ്
അദ്ദേഹം സ്ഥാനമുറപ്പിച്ചത്. പക്ഷേ വിജ്ഞാനത്തിന്റെ സകല മേഘലകളിലും
വ്യാപരിച്ച അബൂ റൈഹാന്‍ </span><span style="font-size: large;">അല്‍
ബിറൂനിയോളം ശാസ്ത്രജ്ഞാനമാര്‍ജിക്കാന്‍ ഇബ്നുസീനക്ക് സാധിച്ചില്ല. പക്ഷേ,
ഇബ്നുസീനയുടെ പ്രശസ്തിയുടെ നിഴലില്‍ വീണ്പോവുകയായിരുന്നു അല്‍ബിറൂനി.
വാനശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞ്ജന്‍, ദാര്ശനികന് എന്നീ നിലകളില്‍
മാത്രമല്ല ആ പ്രതിഭ സംഭാവനകളര്‍പ്പിച്ചത്. വൈദ്യശാസ്ത്രം, ഫാര്‍മസി,
ദൈവശാസ്ത്രം, ചരിത്രം, ഭാഷാശാസ്ത്രം, എന്‍സൈക്ലോപീഡിയ തുടങ്ങിയവയിലെല്ലാം
അദ്ദേഹം അസാമാന്യ പ്രാഗല്ഭ്യം പ്രകടിപ്പിച്ചു.</span><span style="font-size: large;"> ചുരുക്കത്തില്‍
ഗ്രീക് തത്വചിന്തയെ ഇസ്ലാമിക ദര്‍ശനവുമായി ബന്ധിപ്പിക്കാന്‍ "കിന്ദി"
തുടക്കം കുറിക്കുകയും "ഫാറാബിയിലൂടെയും" "ഇബ്നു സീനയിലൂടെയും" "ഇബ്നു
റുശുദ്ലൂടെയും", ഇബ്നു തുഫൈല്‍ അത് പൂര്‍ത്തീകരിക്കുകയുണ്ടായി.</span></div>
<div style="text-align: justify;">
<span style="font-size: large;">ഇവരുടെ ഓരോരുത്തരുടെയും ജീവിതവും ദര്‍ശനവും വായനക്കാരുടെ പ്രതികരണമനുസരിച്ച് അടുത്ത പോസ്റ്റുകളായി പ്രസിദ്ധീകരിക്കാം.</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKH1WD5rED68qByBl819rxjFZ_SFdOYtqoXG1UqMtrQMYZ4wO65n_LRUOtFe4NORJ7tZ_Xo2vOuYb27O-Ct27ybyEUZMzDxmX-1E67Psfhn6Mqe2SM6mtYqqTWSxc9cXvIj5IY5J1FqRMV/s1600/cruso.JPG" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEia_k4pDZ1u4z2DUmNW8dy-9734qhnlGt0qawb1aIcefih9bO0_BCFd3YBbl7kPvmcL2IksDHy1HRcOigve6dig372xP9ZuaLjQgFyyjYoLMQvjf7qOoZiXMgNUxqT58wLJGby43Gz4iVI/s1600/hayy2.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEia_k4pDZ1u4z2DUmNW8dy-9734qhnlGt0qawb1aIcefih9bO0_BCFd3YBbl7kPvmcL2IksDHy1HRcOigve6dig372xP9ZuaLjQgFyyjYoLMQvjf7qOoZiXMgNUxqT58wLJGby43Gz4iVI/s640/hayy2.jpg" width="478" /></a></div>
<span style="font-size: large;">ഇബ്നു തുയഫിലിലേക്ക് നമുക്ക് വീണ്ടും മടങ്ങിയെത്താം, ഇബ്നു തുഫൈലിന്റെ ദാര്‍ശനിക നോവലായ</span><span style="font-size: large;">ഹയ്യിബ്നു യഖ്ളാ</span><span style="font-size: large;">നിലേക്ക് നിങ്ങളെ "ആര്‍ട്ട് ഓഫ് വേവ് " ഒരിക്കല്‍ കൂടെ സ്വാഗതം ചെയ്യുന്നു.</span><br />
<span style="font-size: large;">കഥ
തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, മനുഷ്യ
വാസമില്ലാത്ത ദ്വീപ്. പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു
പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്.........</span><br />
<span style="font-size: large;"><a href="http://www.artofwave.com/2011/12/2.html"><span style="color: red;">തുടരും</span></a> </span><br />
<br />
<span style="font-size: large;"><a href="http://www.artofwave.com/2011/12/2.html"><span style="color: blue;">ബാക്കി അടുത്ത പോസ്റ്റില്‍</span></a> </span><br />
<br /></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com2tag:blogger.com,1999:blog-2041216608031259057.post-70662335377109707252016-03-17T00:14:00.001-07:002016-03-17T00:37:19.955-07:00അവര്‍ നാടകം കളിക്കുകയാണ്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: justify;">
<span class="text_exposed_show">കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരത്തില്‍ ഖത്തറില്‍ നിന്ന് മൂന്നും ബഹ്റൈന്‍, കുവൈത്ത്
എന്നിവിടങ്ങളില്‍ നിന്ന് അഞ്ചുവീതം നാടകങ്ങളുമായിരുന്നു പങ്കെടുത്തത് -
മൊത്തം പതിമൂന്നു നാടകങ്ങള്‍. സംസ്കൃതി
അവതരിപ്പിച്ച 'കടല്‍ കാണുന്ന
പാചകക്കാരന്', ക്യു മലയാളത്തിന്റെ 'കരടിയുടെ മകന്', കൂറ്റനാട്
കൂട്ടായ്മയുടെ 'കാഴ്ച ബംഗ്ലാവ്' എന്നിവയായിരുന്നു ഖത്തറിലെ നാടകങ്ങള്‍.</span></div>
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
<span class="text_exposed_show">നാടക പ്രവര്‍ത്തകനും ചലച്ചിത്ര താരവും തിരക്കഥാകൃത്തും സംവിധാനയകനുമായ
പ്രൊഫ. പി ബാലചന്ദ്രനും നാടക പ്രവര്‍ത്തകനും ലോകധര്‍മ്മി നാടക സംഘം
സ്ഥാപക ഡയരക്ടറുമായ പ്രൊഫ. ചന്ദ്രദാസുമായിരുന്നു ജൂറി അംഗങ്ങള്‍.<span class="text_exposed_show"> </span></span></div>
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8rXgHdI3Yq_IvDvYjjUoVKTygzNiC_2Tds7q2N2NmUHmBihmtjBDmJaazhb1OJaNWYWZmDktDILLxvwJ0if2vbxzTI5J3Xu56N39_U8x14fUE3JCuByNOFWcZMRyl7rLzUV-6yOjmgUw/s1600/image.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8rXgHdI3Yq_IvDvYjjUoVKTygzNiC_2Tds7q2N2NmUHmBihmtjBDmJaazhb1OJaNWYWZmDktDILLxvwJ0if2vbxzTI5J3Xu56N39_U8x14fUE3JCuByNOFWcZMRyl7rLzUV-6yOjmgUw/s640/image.jpg" width="440" /></a><span class="text_exposed_show"><span class="text_exposed_show">സൈബര്‍ ബന്ധങ്ങള്‍ കൂടുകയും ജൈവികമായ ബന്ധങ്ങള്‍ കുറയുകയും ചെയ്യുന്ന ഈ
കാലത്ത് നാട്ടിലെ ചില വാര്‍ത്തകള്‍ കാണുമ്പോള്‍ മനുഷ്യനെ മനുഷ്യനായി
കാണാന്‍ കഴിയാത്ത, സ്നേഹം വറ്റി വരണ്ട ആസുര കാലത്താണ് നാം
ജീവിക്കുന്നതെന്ന് പ്രവാസ ലോകത്ത് നിന്നും തോന്നും. സര്‍ഗാത്മകത
നഷ്ടപ്പെടുന്നിടത്ത് അനീതിയും അക്രമവും വളരും എന്ന തിരിച്ചറിവിലൂടെ കലകള്‍
വളരണം. അങ്ങനെ പുതിയ കാലത്തിന്റെ സര്‍ഗ്ഗാത്മകതയിലേക്ക് ഒഴുകിച്ചേരാന്‍
കഴിയേണ്ടിയിരിക്കുന്നു. താന്‍ ജീവിക്കുന്ന കാലത്തിന്റേതായ സമയവര്‍ണം
കൂരിരുട്ടിനെ കുറിച്ചാണെന്നും നാം എത്തിച്ചേരേണ്ടത് ഒരു വലിയ
വെളിച്ചത്തിലേക്കാണെന്നും ആ വെളിച്ചത്തിന് സ്നേഹമെന്നും
സ്വാതന്ത്ര്യമെന്നും ശാന്തിയെന്നും സൗന്ദര്യമെന്നും സഹിഷ്ണതയെന്നും
വിളിപ്പേരുണ്ടെന്നും തിരിച്ചറിയാനാവണം. </span>സംസ്കൃതി അവതരിപ്പിച്ച 'കടല്‍
കാണുന്ന പാചകക്കരന്‍' നാടകത്തിലൂടെ ഖലീല്‍, ശിവാനന്ദന് എന്നീ
കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് ഇവിടെയാണ്.</span></div>
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
<span class="text_exposed_show">നാടകം പ്രേക്ഷകരില്‍
അസഹിഷ്ണുതക്കെതിരെയുള്ള പ്രതിരോധത്തിന്റെ പാലങ്ങള്‍ തീര്‍ക്കുകയായിരുന്നു -
സ്നേഹബന്ധങ്ങളിലേക്ക് നീളുന്ന പാലങ്ങള്‍. സാംസ്കാരിക അധിനിവേശം
മനുഷ്യന്റെ വായനയേയും വായനശാലകളെയും കൊല്ലുമ്പോള്‍ പുസ്തകങ്ങളെ ഏറെ
സ്നേഹിക്കുന്ന ശിവാനന്ദന് എന്ന കഥാപാത്രത്തിന്റെ അന്ത്യം അതിമനോഹരമായ
ദൃശ്യഭാഷയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരുവേള ഗൃഹാതുരത്വത്തിന്റെ
ഓര്‍മ്മകള്‍ സമ്മാനിച്ചു നാട്ടിന്‍പുറത്തെ പഴയകാല നാടകകൂട്ടായ്മയുടെയും
വായനശാല വാര്‍ഷികത്തിന്റെയും ദൃശ്യങ്ങള്‍ നാടകത്തില്‍
പുനരവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരില്‍ ചിലരെങ്കിലും ആ ഓര്‍മ്മകള്‍
ചികഞ്ഞെടുത്തിട്ടുണ്ടാവും.</span></div>
<div class="separator" style="clear: both; text-align: justify;">
<span class="text_exposed_show"><br /> വലിയ പരീക്ഷണങ്ങളൊന്നും നടത്താതെ പരിമിതമായ
സമയവും സ്ഥലവും ഉപയോഗിച്ചു കുറച്ചു കലാകാരന്മാര് ചേര്‍ന്ന് ഓരോ നാടകവും
അരങ്ങില്‍ എത്തിക്കുകയായിരുന്നു. പ്രവാസി നാടക വേദികളില്‍ ഇപ്പോഴും
എഴുപതുകളിലെയും എണ്‍പതുകളിലെയും പരമ്പരാഗത രീതിയാണ് തുടരുന്നത് എന്ന ജൂറി
അംഗങ്ങളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാന്‍ പ്രവാസി നാടക
പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ലോകനാടകത്തെ കുറിച്ചും
കേരളത്തിലെ </span><span class="text_exposed_show">സമകാലീന നാടക ശൈലിയെ കുറിച്ചും തികച്ചും ബോധമുള്ളവരാണ് പ്രവാസി
നാടക പ്രവര്‍ത്തകരില്‍ പലരും. കാലത്തിനനുസരിച്ച് നാടകത്തെ
പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കാന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല എന്നത്
സത്യമാണ്. എങ്കിലും വെറും ഫലിതങ്ങളും പൊള്ളയായ കുറെ വാക്കുകളും പറഞ്ഞു
പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനു പകരം സമകാലീന വിഷയങ്ങള്‍ നാടകത്തിലൂടെ
പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അടുക്കിവെക്കലിലും ശൈലിയിലും പോരായ്മകള്‍
ഉണ്ടായിട്ടുണ്ടാങ്കിലും നാടകത്തില്‍ ഉടനീളം ജൈവികത നില നിര്‍ത്താനും
സമകാലീന വിഷയങ്ങള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടികള്‍ ഇല്ലാതെ പക്വമായി
അവതരിപ്പിക്കാനും അഭിനേതാക്കള്‍ക്ക് കഴിഞ്ഞു. കടല്‍ കാണുന്ന പാചകക്കാരന്
എടുത്തു പറയേണ്ടിയിരിക്കുന്നു. </span></div>
<div class="separator" style="clear: both; text-align: justify;">
<span class="text_exposed_show"><br /> വര്‍ഷങ്ങള്‍ക്കു മുമ്പ്
രചിക്കപ്പെട്ട പല നാടകങ്ങളും ജനപ്രീതിയിലും പ്രചാരത്തിലും ഏറെ മുമ്പില്‍
നില്ക്കാന് കാരണം അന്നത്തെ സാമൂഹിക ചുറ്റുപാടുകളായിരുന്നു. ഇന്നും
അത്തരം സാഹചര്യങ്ങളില്‍ പലതും നിലനില്‍ക്കുന്നുണ്ട്. 'നിങ്ങളെന്നെ
കമ്യൂണിസ്റ്റാക്കി' മലയാള നാടക ചരിത്രത്തിലെ അപൂര്‍വസംഭവമായാണ് പലരും
വിലയിരുത്തുന്നത്. അക്കാലത്തെ നാടക സംഘങ്ങളും ഗ്രാമീണ നാടക
പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന് നാടകത്തെ ജനകീയവത്കരിച്ചത് പോലെ ഈ
കാലത്തും നാടക കലയെ ജനകീയമാക്കുകയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ
മോചനത്തിനായി ഇരകളുടെ ശബ്ദമായി മാറുന്ന നാടകങ്ങള്‍ കൂടുതലായി
വരേണ്ടിയിരിക്കുന്നു. അടുക്കളയില്‍നിന്നും
അരങ്ങത്തേക്ക് എന്ന നാടകം ആദ്യം നോവലായി എഴുതാനായിരുന്നു വി ടി
ചിന്തിച്ചത്. ഒരു നോവലിനേക്കാള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുക
നാടകത്തിനാണ് എന്ന ചിന്തയാണ് മാറ്റത്തിന് കാരണമായത്. അക്ഷരാഭ്യാസമില്ലാത്തആളുകള്‍ക്കുകൂടി പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തിലാണ് ആശയം നാടക മാറ്റാന്‍
പ്രധാന </span><span class="text_exposed_show">കാരണം. അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദിച്ച ഏറെ
ശ്രദ്ധിക്കപ്പെട്ട നാടകങ്ങളായിരുന്നു അവ. അനീതിക്കെതിരെ കലയിലൂടെ പ്രതിരോധം
തീര്‍ക്കാനും നഷ്ടപ്പെടുന്ന സൗഹാര്‍ദവും സമാധാനവും പരസ്പര സ്നേഹവും
തിരിച്ചു കൊണ്ടുവരാനും ഈ കലയിലൂടെ സാധിക്കും. അതിനു വേണ്ടിയുള്ള
വേഷപ്പകര്‍ച്ച തന്നെയായിരുന്നു ഖത്തറിലെ നാടക മത്സരത്തില്‍ കണ്ടത്. ഓരോ
രംഗവും ഓരോ അഭിനേതാവും പ്രേക്ഷകരോട് നേരിട്ട് സംവദിക്കുകയായിരുന്നു. നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടാനും പാവങ്ങള്‍ക്ക്
വേണ്ടി ശബ്ദിക്കാനും വേണ്ടിയാണ് മൂന്നു നാടകങ്ങളും ശ്രമിച്ചത്.</span> </div>
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
<span style="color: red;">കടല്‍ കാണുന്ന പാചകക്കാരന് </span></div>
<div class="text_exposed_show">
അടുക്കളയുടെ നാല് ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെടുമ്പോഴും പിറന്ന നാടും
കടലും നാട്ടിലെ വായനശാലയും അവിടുത്തെ സൗഹൃദങ്ങളും സുഹറ എന്ന തന്റെ
പ്രണയിനിയെയും ഒരു വികാരമായി കൊണ്ടുനടക്കുന്ന ഖലീല്‍ എന്ന
പ്രവാസിയിലൂടെയാണ് 'കടല്‍ കാണുന്ന പാചകക്കരന്‍' കഥ നീങ്ങുന്നത്.
പ്രവാസികളുടെ നൊമ്പരത്തെ അടയാളപ്പെടുത്തുകയായിരുന്നു ഈ നാടകം. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxe9x2RQATtG5SYLqjcHhkryhjd_zI7y0kS4lNiG5AgkgMz5ZCvKJ6ws0UKoAD_gChuNkX2EYYxRDf2kwV_p4eCCrruCtvo77DolyeDpMx2qPANWSUgWi7XBTsaJUidENo1OzvhVv3Abk/s1600/bl4.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxe9x2RQATtG5SYLqjcHhkryhjd_zI7y0kS4lNiG5AgkgMz5ZCvKJ6ws0UKoAD_gChuNkX2EYYxRDf2kwV_p4eCCrruCtvo77DolyeDpMx2qPANWSUgWi7XBTsaJUidENo1OzvhVv3Abk/s320/bl4.jpg" width="320" /></a>മനസ്സില്‍ ആര്‍ത്തിപൂണ്ട മനുഷ്യന്റെ കയ്യേറ്റം സമുദ്രസമ്പത്തിനെ
ഊറ്റിയെടുത്ത് ഇല്ലാതാക്കുമ്പോള്‍ 'കടലിന്റെ അടിമാന്തി ഞങ്ങളുടെ
അണ്ഡങ്ങളെയും നിങ്ങള്‍ കവര്‍ന്നെടുത്തു, ഞങ്ങളുടെ കുഞ്ഞു മക്കളെയെങ്കിലും
വെറുതെ വിട്ടുകൂടായിരുന്നോ' എന്ന പെണ്‍മീനിന്റെ ചോദ്യം പ്രേക്ഷകരെ
തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്. പെണ്‍മീനിന്റെ നിലവിളികളില്‍
വംശഹത്യകളും ഭ്രൂണഹത്യകളും മാതൃഹത്യകളും മാറിമാറി നിഴലിക്കുകയായിരുന്നു.
പെണ്‍മീനായി വേഷമിട്ടത് ദര്‍ശന രാജേഷായിരുന്നു. മികച്ച കഥാപാത്രമായി
മാറാന്‍ പെണ്‍മീനിലൂടെ ദര്‍ശനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഖലീലിന്റേയും
സുഹറയുടെയും പ്രണയവും പെരുകിവരുന്ന സ്ത്രീപീഡനങ്ങളും പിഞ്ചുകുഞ്ഞുങ്ങളോടു
പോലും കാണിക്കുന്ന ക്രൂരതകളോടുള്ള സുഹറയുടെ പ്രതിഷേധവും മനോഹരമായി വരച്ചു
ചേര്‍ക്കുന്നു.<br />
<br />
ഖലീല്‍, ശിവാനന്ദന്, പെണ്മീന്, ആയിഷ, സുഹറ,
ജോസേട്ടന്, ബാപ്പ, രാഘവേട്ടന് തുടങ്ങി കടലോരം സമൃദ്ധമാക്കിയ പ്രതിഭകള്‍,
മാലാഖമാരായി അവതരിച്ച കുരുന്നുകള്‍ തുടങ്ങിയവരെല്ലാം അഭിനയകലയുടെ
മര്‍മ്മംകണ്ട പ്രകടനം കാഴ്ചവെച്ചു. ഇരുളും വെളിച്ചവും വിദഗ്ധമായി
സന്നിവേശിപ്പിച്ച ദൃശ്യചാരുത, വേദിയുടെ പിരിമുറുക്കങ്ങള്‍ക്കൊപ്പം
സഞ്ചരിച്ച പശ്ചാത്തല സംഗീതം, അങ്ങനെ ഒരുപിടി പ്രതിഭാ വിലാസങ്ങളെ ഒരു
കുടക്കീഴിലേക്ക് മനോഹരമായി പ്രതിഷ്ഠിച്ച സംവിധാന മികവ് ഈ നാടകത്തില്‍
പ്രകടമായിരുന്നു. സമകാലിക ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ പാശ്ചത്തലങ്ങള്‍
അതിഭാവുകത്വത്തിന്റെ മേമ്പൊടികളില്ലാതെ പക്വമായി അവതരിപ്പിച്ചു എന്നത് ഈ
നാടകത്തെ ശ്രദ്ധേയമാക്കുന്നു.<br />
<br />
ബാബു വൈലത്തൂര്‍ രചനയും ഫിറോസ് മൂപ്പന്
സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തലസംഗീതം സുഹാസ് പാറക്കണ്ടിയും
ദീപ നിയന്ത്രണം ഗണേഷ് ബാബുവും ക്രിയേറ്റീവ് കോര്‍ഡിനേറ്റര്‍ നൗഫല്‍ ഷംസ്,
രംഗ സജ്ജീകരണം വിനയന് ബേപ്പൂരും നിര്‍വഹിച്ചു. <br />
നാടകത്തില്‍
മുഖ്യകഥാപാത്രങ്ങളായി വേഷമിട്ടത് ഫിറോസ് മൂപ്പന്, ദര്‍ശന രാജേഷ്, മനീഷ്
സാരംഗി, ജെയിസ് കിളന്നമണ്ണില്‍, ഫൈസല്‍ അരിക്കാട്ടയില്‍, ശ്രീലക്ഷി സുരേഷ്,
ഗൗരി മനോഹരി തുടങ്ങിയവരാണ്. കൂടാതെ നേഹ കൃഷ്ണ, അസ്ലേശ സന്തോഷ്, ശ്രീനന്ദ
രാജേഷ്, സഞ്ജന എസ് നായര്‍, റഫീക്ക് തിരുവത്ര, മന്‍സൂര്‍ ചാവക്കാട്, ഷെറിന്
പരപ്പില്‍, താഹിര്‍, വിനയന് ബേപ്പൂര്‍, നിതിന്‍ എസ് ജി, സുരേഷ്കുമാര്‍
ആറ്റിങ്ങല്‍, ശരത് തുടങ്ങിയവരും അഭിനയിച്ചു.<br />
<br />
<span style="color: red;"> കരടിയുടെ മകന് </span><br />
<span class="text_exposed_show"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigIo7S4WxwQtTMJoo9Lw6UNwU4V3ja17mFUv9G9wt3xSFAou6avQpTsan1B2zstmq5lYl5EQqtQRKFPVFXaXCLvA_4VRP4YnclEst-4Z-Tc8ShmWthti8jJHA5B9riUohg9q9Y87i-OGyV/s1600/karadi5.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigIo7S4WxwQtTMJoo9Lw6UNwU4V3ja17mFUv9G9wt3xSFAou6avQpTsan1B2zstmq5lYl5EQqtQRKFPVFXaXCLvA_4VRP4YnclEst-4Z-Tc8ShmWthti8jJHA5B9riUohg9q9Y87i-OGyV/s320/karadi5.jpg" width="320" /></a></span>ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്യുന്ന പ്രൊഫസര്‍ ചാണ്ടിയും ഏതാനും കോളെജ്
വിദ്യാര്‍ഥികളും തമ്മിലുള്ള ഒരു അഭിമുഖീകരണമായിരുന്നു കരടിയുടെ മകന്.
എല്ലാം പദാര്‍ഥത്തിന്റെ നിയമങ്ങളിലൂടെ മനസ്സിലാക്കി അതില്‍ തന്നെ വ്യഥ
അനുഭവിക്കുന്ന പ്രൊഫസര്‍, സത്യാന്വേഷണത്തിനു മുന്നില്‍ വ്യക്തിപരമായ
ദുഃഖങ്ങള്‍ പ്രൊഫസര്‍ അവഗണിക്കുന്നു. പ്രകൃതി മനുഷ്യനെ പരിഗണിക്കുന്നുണ്ടോ
എന്ന ജ്ഞാനിയുടെ സംശയംകൊണ്ട് പ്രൊഫസര്‍ വിദ്യാര്‍ഥികളിലുണ്ടാക്കുന്ന
മാറ്റം ഏതു തരത്തിലുള്ളതാണെന്നും തന്റെ വേദനകളെ നിസ്സംഗമായി നേരിടുന്ന ഒരു
മനുഷ്യന് കഴിയുന്നതെന്ത് എന്നും നാടകം പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നു
കാണിക്കുകയായിരുന്നു. <br />
<span class="text_exposed_show"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinPYrJbgXSyXAWnuyqXP7nZvUZzJPuJ2YCI2M0YT1qBwlqatmi_O60dPSKXobRvl6heJy2eKPMWBTnWOtELaK7wh9oEKh8C8aUS56PIkYF3mdkuSyHpz77IxWf1yTWxhLF66RiQYvSfss/s1600/bl3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinPYrJbgXSyXAWnuyqXP7nZvUZzJPuJ2YCI2M0YT1qBwlqatmi_O60dPSKXobRvl6heJy2eKPMWBTnWOtELaK7wh9oEKh8C8aUS56PIkYF3mdkuSyHpz77IxWf1yTWxhLF66RiQYvSfss/s320/bl3.jpg" width="320" /></a></span>കരടിയുടെ മകന് തത്വചിന്തകളിലൂടെ പ്രേക്ഷകരോട്
സംവദിക്കുകയായിരുന്നു. കളിയും ചിരിയുമായി കോളെജ് കാംപസും കാന്റീനും കോളെജ്
ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ചിത്രീകരിച്ച മനോഹര രംഗങ്ങള്‍. എപ്പോഴും
തലച്ചോറിനെ കുറിച്ചു മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന
പട്ടാളച്ചിട്ടയുള്ള ചാണ്ടി മാഷ്. അദ്ദേഹത്തിന്റെ ഓരോ വാക്കിലെയും
തത്വജ്ഞാനം പുതുതലമുറയിലെ കുട്ടികള്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍
കഴിയുന്നില്ല. ചിന്തകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കുട്ടികള്‍ അദ്ദേഹത്തിനു
നല്കുന്ന പേരാണ് കരടി. കൃത്യതയിലും അച്ചടക്കത്തിലും പട്ടാള സമാനമായ
സ്വഭാവമായത് കൊണ്ടും പരുക്കന്‍ പ്രകൃതമായതുകൊണ്ടും അവര്‍ അദ്ദേഹത്തെ
എപ്പോഴും കരടി എന്ന് വിളിക്കുന്നു. അദ്ദേഹത്തിനു കൂടുതല്‍ സമയവും
പറയാനുണ്ടായിരുന്നത് മനുഷ്യന്റെ തലച്ചോറിനെ കുറിച്ചായിരുന്നു. <br />
എന്നും ശത്രുവിനെ പോലെ അവര്‍ കണ്ടിരുന്ന അധ്യാപകന് ആശുപത്രിയുടെ ഐ സി
യുവിന്റെ മുമ്പില്‍ ഇരിക്കുന്ന തന്റെ വിദ്യാര്‍ഥികളോട് മകന്റെ തലയുടെ
എക്സ്റേ വിറക്കുന്ന കയ്യാലെ പിടിച്ച് അതിന്റെ ഓരോ ഭാഗത്തേക്കും
വിരല്‍ചൂണ്ടി വികാരത്തോടെ പറയുന്ന രംഗം എന്നും ഓര്‍മ്മയില്‍ അവശേഷിക്കും.<br />
'ഇതാ ഇവിടെയാണ് ഇഞ്ചുറി, ഇവിടെ ബ്ലഡ് ക്ലോട്ട് ചെയ്തിട്ടുണ്ട്. ആ വെളുത്ത
ഒരു ശര്‍ക്കരപ്പൊതിയുടെ വലിപ്പം മാത്രമുള്ള ഈ തലച്ചോറിനകത്താണ് എല്ലാം.
മൂന്ന് മിനിറ്റ് ഓക്സിജന്‍ കിട്ടിയില്ലെങ്കില്‍ ബ്രെയിന്‍ സെല്ലുകള്‍
മരിക്കും. നിങ്ങളുടെയൊക്കെ മുന്നില്‍ വന്നുനിന്ന് എപ്പോഴും
അപമാനിതനാകുമ്പോഴും ഞാന്‍ ഇതൊക്കെ ആലോചിച്ചിരുന്നു. മനുഷ്യനില്ലെങ്കിലും ഈ
പ്രകൃതിക്ക് ഒന്നും വരാനില്ല.'<br />
'ഒരു മൃഗത്തിനും സസ്യത്തിനും
പറവയ്ക്കും മനുഷ്യനെ ആവശ്യമില്ല. പിന്നെ എന്തിനാണ് മനുഷ്യര്‍
അഹങ്കരിക്കുന്നത്. നോക്ക്, ഈ ഫിലിമില്‍ കാണുന്നതാണ് അവന്റെ തലച്ചോറ്.
എന്നാല്‍ ഞാന്‍ വരാന്‍ വൈകിയാല്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന അവന്
ഇതിലെവിടെയാണ്. ഉറങ്ങുമ്പോള്‍ ഏതോ സ്വപ്നംകണ്ട് വിതുമ്പിയിരുന്ന അവന്റെ
ചുണ്ടുകള്‍ ഇതില്‍ കാണാനില്ലല്ലോ.'<br />
'കഴിഞ്ഞ വിഷുവിന്റന്ന് ഒരു കൊച്ചു
കുരുവി അവന്റെ കൈത്തണ്ടയില്‍ വന്നിരുന്ന് ചിറകനക്കി. മഞ്ഞച്ചിറകുള്ള ഒരു
കുരുവി. അതിനുശേഷം കണ്ണടച്ചാല്‍ ആ പക്ഷിയെ കാണാറുണ്ടെന്ന് അവന് എപ്പോഴും
പറയുമായിരുന്നു. ഇതാ…ഇതില്‍ ആ പക്ഷി എവിടെ? എനിക്കറിയാം, അവന് ഇനി കണ്ണ്
തുറക്കില്ല.'<br />
<span class="text_exposed_show"><span class="text_exposed_show"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuLnYKE-F8Zaqe4jsL0Imzy0OA7zDJyBcbk6Xn6DwekEktgt6ENazO-KVS8q4J30etoaadrAFJEIYSSvmTJd9zmiIc047bJonM-i13GgYl16rT9kig5WSKiL0crJrkXT5c4TPc7XpzPDo/s1600/bl1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuLnYKE-F8Zaqe4jsL0Imzy0OA7zDJyBcbk6Xn6DwekEktgt6ENazO-KVS8q4J30etoaadrAFJEIYSSvmTJd9zmiIc047bJonM-i13GgYl16rT9kig5WSKiL0crJrkXT5c4TPc7XpzPDo/s320/bl1.jpg" width="320" /></a></span></span>പ്രൊഫസറുടെ സംസാരം കേള്‍ക്കുന്ന വിദ്യാര്‍ഥികളെ ഐ സി
യുവിന്റെ ചില്ലുജനലിലൂടെ വരുന്ന തളര്‍ന്ന വെളിച്ചത്തില്‍ നാം കാണുമ്പോള്‍
ഒരു നെഞ്ചിടിപ്പ് അനുഭവപ്പെടുകയായിരുന്നു. അതിലൊരു കുട്ടിയുടെ ചോദ്യമുണ്ട്.
മനസ്സില്‍ തറക്കുന്ന ചോദ്യം. 'ഈ പൂവും വാടും ഇല്ലേ. ഈ പൂവ്
വാടാതിരുന്നങ്കില്‍...' അത് കേള്‍ക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും കണ്ണ്
നനയുകയായിരുന്നു. പ്രേക്ഷകരെ മുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച്
നാടകത്തോടൊപ്പം സഞ്ചരിപ്പിക്കാന്‍ കരടി മാഷ് എന്ന കഥാപാത്രത്തിലൂടെ
ശംസുവിനു കഴിഞ്ഞു.<br />
<br />
തന്റെ മകനെ മടിയില്‍ കിടത്തി ശലഭങ്ങളെ പറ്റി പറയുന്ന
രംഗം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല. 'ശലഭങ്ങള്‍ ഇലകള്ക്കടിയില്
തൂങ്ങിക്കിടക്കുന്നത് ഇരപിടിയന്മാരായ പക്ഷികളില്‍നിന്നും പിന്നെ മഴയില്‍
നിന്നും രക്ഷപ്പെടാനാണ്. ഈ ലോകത്തെവിടേയും ഇരകളും ഇരപിടിയന്മാരുമാണ്.
ശലഭങ്ങള്‍ ഉറങ്ങുമ്പോള്‍ അവയെ തിന്നാന്‍ തക്കം പാര്‍ത്തു നടക്കുന്ന
ഇരപിടിയന്മാരുണ്ട്. ഒരു ജീവിയുടെ ഉറക്കമാണ് മറ്റൊരു ജീവിയുടെ ഭക്ഷണം.…ഇവിടെ
പറയാതെ പറഞ്ഞു വെക്കുന്ന ഒരു കാര്യമുണ്ട്- ഒന്നുറങ്ങുന്നതും മയങ്ങുന്നതും
കാത്ത് ഇരകളെ പിടിക്കാന്‍ ഇറങ്ങുന്ന വേട്ടക്കാരാണ് ഇവിടുത്തെ ഇരകള്‍.
ഇരകളെന്നും ഇരകള്‍ തന്നെയാണ്- ഈ ശലഭങ്ങലെ പോലെ.<br />
<br />
എം കമറുദ്ദീന്
രചനയും അസീസ് വടക്കേക്കാട് സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പാശ്ചാത്തല
സംഗീതം പ്രജിത് രാമകൃഷ്ണനും ദീപ നിയന്ത്രണം നിക്കുകേച്ചേരിയും രംഗ
സജ്ജീകരണം മുത്തു ഐ സി ആര് സിയും നിര്‍വ്വഹിച്ചു. നാടകത്തില്‍ വേഷമിട്ടത്
ശംസുദ്ദീന്‍, പോക്കര്, രാമചന്ദ്രന് വെട്ടിക്കാട്, നവാസ് മുക്രിയകത്ത്,
ഡെന്നി തോമസ്, ശ്രീനാഥ് ശങ്കരന് കുട്ടി, ഷാന്‍ റിയാസ്, ആരതി രാധാകൃഷ്ണന്,
അസി സബീന, ഷഫീക് കെ ഇ, രാഹുല്‍ കല്ലിങ്ങല്‍, ബേബി മനോജ്, ഷറഫുദ്ദീന്, ബീന
പ്രദീപ്, സൈനുദ്ദീന്‍ ഷംസു എന്നിവരാണ്.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgL2oPsskwzwJgwL4tWr2SMTXEr-aHyoK7QsVSwkn8fE0eQtboeO16-w7u_g4WgGTwkOA2CDQoYdFzxrhQYKk8XX13-3ZQaSW4EmT1Bn6KpT0riuCLaYKLE9qQd9CYwrv4w3A4SkxbTaeMv/s1600/IMG-20160305-WA0080.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="170" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgL2oPsskwzwJgwL4tWr2SMTXEr-aHyoK7QsVSwkn8fE0eQtboeO16-w7u_g4WgGTwkOA2CDQoYdFzxrhQYKk8XX13-3ZQaSW4EmT1Bn6KpT0riuCLaYKLE9qQd9CYwrv4w3A4SkxbTaeMv/s320/IMG-20160305-WA0080.jpg" width="320" /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF5wqhbSKiUpkBass8T5SDpC2ZsgwSKQOVUV5kP-YPs5mUeQIwvRWRR5h-ncNenYvvK5vian4XiUk7DkAR3P-cqvkgG9nhiWxdu165h7jywR8kID564x0XL9Uzytcp9UrRXlsYZU2VZdgj/s1600/IMG-20160313-WA0035%25281%2529.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="138" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgF5wqhbSKiUpkBass8T5SDpC2ZsgwSKQOVUV5kP-YPs5mUeQIwvRWRR5h-ncNenYvvK5vian4XiUk7DkAR3P-cqvkgG9nhiWxdu165h7jywR8kID564x0XL9Uzytcp9UrRXlsYZU2VZdgj/s320/IMG-20160313-WA0035%25281%2529.jpg" width="320" /></a><span style="color: red;">കാഴ്ചബംഗ്ലാവ്</span><br />
മുതലാളിത്വ വ്യവസ്ഥിതിയുടെ ആര്‍ത്തിമൂലം സ്വന്തം ഭൂമിയില്‍ നിന്നും
ആട്ടിയിറക്കപ്പെട്ട് പാര്‍ശ്വവത്ക്കരിക്കപ്പെട്ട കര്‍ഷകര്‍ ഒരു
പ്രകൃതിദുരന്തത്തില്‍ നിസ്സഹായരാവുമ്പോള്‍ അതിജീവനത്തിനായി നടത്തുന്ന
ചെറുത്തുനില്‍പ്പിന്റെ കഥയാണ് 'കാഴ്ചബംഗ്ലാവ്' പറഞ്ഞുവെച്ചത്.
മുതലാളിമാരുടെ ബംഗ്ലാവുകളില്‍ ചലനമറ്റുകിടക്കുന്ന വസ്തുക്കള്‍ക്ക്
കാറ്റിനോടുള്ള പ്രണയത്തിന്റേയും അനുകമ്പയുടേയും നിറഭേദങ്ങള്‍
ബിംബവത്കരിച്ച് അമേച്വര്‍ നാടകവേദിയില്‍ വ്യത്യസ്തമായ രംഗഭാഷാ ശൈലിയാണ്
കാഴ്ചബംഗ്ലാവില്‍ ഉപയോഗിച്ചത്.<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIm2OUVm_9sPnNp8IozyvnNP5udWJSjAACYykIwOwPtmzr4hg99DFhzpfn4QAbPnuHQ1JMH1ZsnpW9Z4o2hPAAhwgydjdMYbQJ2N-PtDrL4fRrjDs5EALPsOh_RhP0ABJg19RvNrqtwJTv/s1600/IMG-20160305-WA0079.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjIm2OUVm_9sPnNp8IozyvnNP5udWJSjAACYykIwOwPtmzr4hg99DFhzpfn4QAbPnuHQ1JMH1ZsnpW9Z4o2hPAAhwgydjdMYbQJ2N-PtDrL4fRrjDs5EALPsOh_RhP0ABJg19RvNrqtwJTv/s320/IMG-20160305-WA0079.jpg" width="320" /></a><br />
കൂറ്റനാട് ജനകീയ കൂട്ടായ്മ അവതരിപ്പിച്ച
'കാഴ്ച ബംഗ്ലാവ്' രാജേഷ് എം പിയുടെ സ്വതന്ത്ര രചന ഖത്തര്‍ പ്രവാസിയായ അജയ്
വേല് സംവിധാനം നിര്‍വ്വഹിച്ചു.<br />
ഫൈസല്‍ കുഞ്ഞുമോന്, പാര്‍വ്വതി,
മുസ്തഫ കമാല്‍, നിഹാരിക പ്രദോഷ്, ജംഷീദ് കേച്ചേരി, സ്മിജാന്‍, ഷാഹുല്‍
ഹമീദ്, ഐഷു അഷറഫ്, അമര്‍ നവാസ്, ഋത്വിക് പ്രദോഷ് എന്നിവര്‍ വേഷമിട്ടു.
സംഗീതം ഫൈസല്‍ അലിയും രംഗപടം ഷറഫുദ്ദീനും ചമയം ഹസ്ന ഫൈസലും ബേബി റുബീഷും
നിര്‍വഹിച്ചു. ഷമീര്‍ ടി കെ ഹസ്സന്, വി ബുക്കാര്‍, പി എ അഷ്റഫ്, സക്കീര്‍
വി പി തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.</div>
<br />
-------------------------------<br />
<br />
<div style="text-align: justify;">
ജൂറിയുടെ വിലയിരുത്തലുകൾ :</div>
<div style="text-align: justify;">
'പ്രേക്ഷകരോളം വളരാന്‍ നാടകങ്ങള്‍ക്ക് കഴിയണം' ജൂറിഅംഗങ്ങളുടെ ക്രിയാത്മകമായ നിർദേശങ്ങളും വിമർശനങ്ങളും പൊസറ്റീവ് ആയി
എടുത്തു കൊണ്ട് കൂടുതൽ മെച്ചപ്പെടുത്താൻ ഈ രംഗത്തുള്ളവർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും അവരുടെ വിലയിരുത്തലുകൾ : നാടകങ്ങളിൽ രംഗ പാഠം ദുര്ഭാലമായിരുന്നു 1970 കളിലെയും 80 തു കളിലെയും നാടക ശൈലിയാണ് ഇവിടങ്ങളിലെ നാടക വേദികൾ തുടർന്ന് വന്നിരിക്കുന്നത്. കേരളത്തിൽ ഉൾപടെ നാടക വേദികൾ വളരെമുന്നോട്ട് സഞ്ചരിച്ചതായും ലോക
നാടക രംഗത്ത് വലിയ പരീക്ഷണങ്ങൾ നടക്കുന്നതായും ജൂറി അംഗങ്ങൾ
പറഞ്ഞു. സംഭാഷണങ്ങളിൽ ഒച്ച വെക്കലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ
മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കലുമല്ല നാടകം. കൃതിയിൽ നിന്ന് രംഗപടതിലെക്ക് മാറുന്ന ജൈവികതയാണ് നാടകത്തിൽ ഉണ്ടാവേണ്ടത്. ഊർജമുള്ള അഭിനേതാക്കൾ ഉണ്ടങ്കിലും അവർക്കിടയിൽ സംഭവിക്കേണ്ട ചില ജൈവിക
പ്രതിഭാസങ്ങളുടെ അഭാവമാണ് പൊതുവെ മുഴച്ചു നിന്നത്. കഥപറയൽ അടുക്കി
വെക്കൽ ലോജിക് ശൈലി സങ്കേതം ഇവയിലെല്ലാം അപാകതകൾ ഉണ്ടായിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ മത്സരിച്ച 13 നാടകങ്ങളിൽ എട്ടണ്ണത്തിൽ സംവിധായകൻ
വേഷമിട്ടിട്ടുണ്ട് സംവിധായകൻ അഭിനയിക്കുന്നതിന് പകരം അഭിനേതാക്കളെ
വേദിയിലേക്ക് ഒരുക്കുകയാണ് വേണ്ടത്. അമിത സാങ്കെതികതകളിൽ ശ്രദ്ധിക്കുകയും
വേദിയിലെ കഥാ പാത്രങ്ങളെ അത്ര ശ്രദ്ധിക്കാതിരിക്കുകയും ചെയൂന്ന പ്രവണത നാടക
മത്സരത്തിൽ പങ്കെടുത്ത നാടകങ്ങളിൽ കാണുകയുണ്ടായി. വേദിയെ കുറിച്ചുള്ള
അടിസ്ഥാന കാര്യങ്ങളുടെ അറിവില്ലായ്മ പ്രധാന പോരായ്മയാണ്. വെളിച്ചവും
സംഗീതവും എങ്ങിനെയെന്ന് പഠിക്കേണ്ടിയിരിക്കുന്നു. പരിമിതികൾ ഉണ്ടായപ്പോഴാണ്
എല്ലാ നാടുകളിലും മികച്ച നാടകങ്ങൾ സുര്ഷ്ടിക്കപ്പെട്ടത് ഇന്ത്യയിൽ
പഞ്ചാബും നാഗാലാണ്ടും അതിനുധാഹരങ്ങലാണ് അത്കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ
നിന്നും മികച്ച നാടകങ്ങൾ പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. നാടകങ്ങളെ
കുറിച്ചു പഠിക്കാൻ സൗകര്യമുണ്ടാകണമെന്നും പുതിയ അന്വേഷണങ്ങൾ നടക്കണമെന്നും
അവർ സൂചിപ്പിച്ചു.</div>
</div>
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSIldBVAG9N-aPZpln8KIOjp75GDKqDDXGCSiruviBsepU8coOTPI1SW0uLW_T9O2gwqUpwMS8vhCL8_A6frAUAtXzH9N1ljyVgL6iHOc9M9n3op-QU6WaAYoBDHQFi2Xdi_FEN89cCXLC/s1600/karadi2.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com1tag:blogger.com,1999:blog-2041216608031259057.post-18358716804636833172015-11-26T00:28:00.001-08:002015-11-28T10:19:37.858-08:00മുത്താമ്മ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj281DQLSOK_yiD7TvnolbfpMr8PnX13_mEIbYDAPqH4rQPudbWPSNd2mL3voEpM_RwtF7Q5-wtP0HVAFUYdlKmNdYy5T62LkjpXTiVU_o2wCD1lrYctwYvbcSi6qbaRxrzVLDdz2KlzK0/s1600/varth.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj281DQLSOK_yiD7TvnolbfpMr8PnX13_mEIbYDAPqH4rQPudbWPSNd2mL3voEpM_RwtF7Q5-wtP0HVAFUYdlKmNdYy5T62LkjpXTiVU_o2wCD1lrYctwYvbcSi6qbaRxrzVLDdz2KlzK0/s640/varth.jpg" width="424" /></a></div>
<div style="text-align: justify;">
ദോഹയിലെ കലാ സദസ്സുകളിൽ സാധാരണ കാഴ്ചകൾക്കും കാഴ്ച്ചപ്പാടുകൾക്കുമപ്പുറം
ഫ്രന്റസ് കൾചറൾ സെന്റർ ഖത്തർ കേരളീയത്തിന്റെ സമാപന സമ്മേളന വേദിയിൽ "മുത്താമ്മ"
അവതരിപ്പിക്കപ്പെട്ടു. അപരിചതവും അനനുകരണനിയവുമായ സംവിധാന രീതി മറ്റു
ദൃശ്യ വേദികളിൽ നിന്നും മുത്താമ്മയെ വ്യത്യസ്തമാക്കുന്നു. ആയിരങ്ങൾ
പങ്കെടുത്ത സദസ്സിനു പകര്‍ന്നു നല്‍കിയത് കേവലം തമാശകളും നേരംപോക്കുക്കളും
ആയിരുന്നില്ല. ശക്തമായ ചിന്തയും ഗതകാലത്തിന്റെ പച്ചപ്പണിഞ്ഞ കാഴ്ചകളും
നവകാലത്തിന്റെ തീവ്രവേഗ ചിത്രങ്ങളും കോറിയിട്ട നവ്യാനുഭവമായിരുന്നു.
സ്വതന്ത്രമായ മൂന്ന് കവിതകളുടെ ദൃശ്യാവിഷ്കാരങ്ങള്‍ മുത്താമ്മയെ കൂടുതല്‍
മനോഹരമാക്കി.<br />
<br />
ചന്ദ്രമതി ആയൂരിന്റെ "മൃതസഞ് ജീവനി" എന്ന നോവലിന്റെ കഥാ
തന്തുവില്‍ സമകാലത്തിന്റെ രൂക്ഷയാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിക്കുന്ന
പ്രമേയ രീതിയാണ് മുത്താമ്മ എന്ന ദൃശ്യാവിഷ്കാരത്തിലൂടെ അനാവരണം ചെയ്യ്തത്.
ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചതോടെ മനുഷ്യന്റ് വേഗത വർദ്ധിച്ചു,
സന്തോഷത്തിന്റയും സമാധാനത്തിന്റ്രയും നാളുകള്‍ സുഖവേഗങ്ങളുടെ ആസുര
താളങ്ങളിലേക്ക് മനുഷ്യനെ ക്രൂരമായി വലിച്ചെറിയുന്ന കാഴ്ച മുത്താമ്മ വേദിയില്‍
തുറന്നു കാട്ടുകയായിരുന്നു.</div>
<div style="text-align: justify;">
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFoSmj5XrAW1wCkRggo1HjlJZFxj7UzUlCLB6oAQpEinfW4ApiyeAoRi7BfVBKlWlFB5llW6RXKv4b0K6ctAjXK6bUNGvmAIe6H_kIChqUtFzQAyx3stoWG9EQmIDnS9ByLIF-qdqLcEQ/s1600/12247693_1682550445294719_6656995819852497109_o.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="154" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFoSmj5XrAW1wCkRggo1HjlJZFxj7UzUlCLB6oAQpEinfW4ApiyeAoRi7BfVBKlWlFB5llW6RXKv4b0K6ctAjXK6bUNGvmAIe6H_kIChqUtFzQAyx3stoWG9EQmIDnS9ByLIF-qdqLcEQ/s320/12247693_1682550445294719_6656995819852497109_o.jpg" width="320" /></a>പണത്തിന്റെ അമിതാധിപത്യവും നന്മകളുടെ നരകനാശവും അനുവാചകന്റെ നെഞ്ചില്‍ കനല് മഴയായി പെയ്തിറങ്ങി. കൃഷിയും ഭക്ഷണവും
പണോപാധിയായി തരം താണ അന്തക വിത്തിന്റെ ആപത്തിലേക്ക് എത്തിയ ദുരന്തം
മുത്താമ്മയിലൂടെ വിളിച്ചു പറയാൻ സംവിധായകന് സാധിച്ചു. ബയോവെപ്പണ്‍സും
ജെനിറ്റക്കല്‍ എഞ്ചിനീയറിംഗും പുരോഗതിയുടെ പുതുവസന്തങ്ങളാണെന്ന്
പ0ിപ്പിക്കുന്നവര്‍ മനുഷ്യനെ അവരുടെ മരുന്നു കച്ചവടത്തിനുള്ള കമ്പോളവും
ആധിപത്യത്തിനുള്ള ആയുധങ്ങളുമാക്കി മാറ്റിയ ക്രൂരത തിരിച്ചറിയാതെ പോകുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആണവായുധങ്ങളും
രാസായുധങ്ങളും കൊല്ലാനും കൊല്ലിക്കാനും മത്സരിക്കുന്ന വര്‍ത്തമാനകാല
യാഥാര്‍ത്ഥ്യത്തെയും മുത്താമ്മ തുറന്നു കാട്ടി. പ്രപഞ്ചത്തെ മുഴുവനും പലതവണ
നശിപ്പിക്കാന്‍ പര്യാപ്തമായ രാസായുധങ്ങളും ആണവായുധങ്ങളും പേറുന്ന
ഒരാകാശത്തിനു കീഴില്‍ മനുഷ്യ കുലം എങ്ങനെ ശാന്തമായി ഉറങ്ങും എന്ന ചോദ്യമാണ്
മുമുത്താമ്മയിലൂടെ മുന്നോട്ടു വെച്ചത്. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം മുതല്‍
വര്‍ത്തമാന കാലത്തിന്റെ അവസാന നിമിഷങ്ങള്‍ വരെ സംവേദനം ചെയ്യുന്ന രീതിയാണ് ഈ
രംഗാവിഷ്കാരം തുടർന്നത്. <br />
<br />
<span style="color: blue;">കഥയുടെ തുടക്കം</span><br />
കാറ്റിലും കോളിലും
പെട്ട് തകര്‍ന്ന കപ്പലില്‍നിന്ന് രക്ഷപ്പെട്ട് ഒരു അത്ഭുത ദ്വീപിൽ
എത്തിപ്പെടുന്ന അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. നമുക്ക്
സങ്കല്പിക്കാൻ പോലും പറ്റാത്ത ജീവിത രീതിയാണ് ദ്വീപ് വാസികളുടെത്,
തണുത്ത് വിറച്ചു മുറിവേറ്റ കാലുമായി വേദനയിൽ പുളയുന്ന അപ്പുവിന്റെ
ചിന്തകളെ മുരളീ നാദം കടല്‍തീരത്തേയ്ക്ക് കൊണ്ട് വരുന്നു. കടൽക്കരയിൽ നിറയെ
പക്ഷികൾ. "ഓടക്കുയൽ പക്ഷികൾ" പ്രകൃതി അതിനു വേണ്ടി താരാട്ട് പാടുന്നത്
പോലെ, നോക്കിയാൽ കാണാവുന്നത്രയും പക്ഷികൾ. പാട്ട് നിർത്തിയ ശേഷം പക്ഷികൾ
അവിടെ മുട്ടയിടുന്നു. മുട്ടയിട്ടു പക്ഷികൾ എല്ലാം ആകാശത്തേക്ക് പറന്ന
പോകുന്നു. വളരെ മനോഹരമായി തന്നെ ഈ പക്ഷികളെ രംഗത്ത് കൊണ്ടുവരാൻ
ചിത്രീകരണത്തിൽ കഴിഞ്ഞിട്ടുണ്ട്. ക്ഷീണിതനായ അപ്പു ആ മുട്ട കഴിക്കുന്നു.
അത് കഴിക്കുന്നതോടെ അപ്പുവിന്റെ ജീവിതം തന്നെ മാറുന്ന കഥ പ്രണവി എന്ന പെണ്
കുട്ടിയിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ്.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFsqZsVdc9yky4XadKMDqlBJQmc1SzW1PLBKyQsQpjJ2YSXPzqr_OGeD5XjYAqD9salVEXTNP1kurHeAqXpRpyYI4mhefPVs38AFqJCCXzp9Wg6IZ8nPj7Pjpjgz7hq1E4uDVGYmebHH8/s1600/IMG-20151121-WA0099.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFsqZsVdc9yky4XadKMDqlBJQmc1SzW1PLBKyQsQpjJ2YSXPzqr_OGeD5XjYAqD9salVEXTNP1kurHeAqXpRpyYI4mhefPVs38AFqJCCXzp9Wg6IZ8nPj7Pjpjgz7hq1E4uDVGYmebHH8/s320/IMG-20151121-WA0099.jpg" width="320" /></a>അവിടെ നിന്നും
കഴിച്ച ഓടൽക്കുയൽ പക്ഷിയുടെ മുട്ടയും പഴവ്യും അപ്പുവിന്റെ ശരീര ഘടനയെ
തന്നെ മാറ്റുകയാണ്. ശരീരത്തിലുണ്ടായ മുറിവുകളും ചതവുകളും മാറുന്നു, ദ്വീപ്
വാസികൾ അവനെ സ്നേഹത്തോടെ പരിചരിക്കുന്നതും അവരുടെ മൂപനായ മുത്താമ്മയുടെ
അടുത്ത് കൊണ്ട് പോകുന്ന ദൃശ്യം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രൂപത്തിൽ
ആയിരുന്നു. പ്രണവി എന്ന പെണ്‍കുട്ടി അപ്പുവിനെ ഇഷ്ടപ്പെടുന്നതും
അപ്പുവിനോട് ദ്വീപിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതും മനോഹരമായി
തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9hSofCzvTa6B7WJxfRSFJ1hLL3gMdWn6Yl7j9ojQ1_2NSd_oBUq5trHA6GxNLrPxi_zH9dNlwqRKYonsOQ8uNpndvwktgioBeUeT3mouvYSPbTm6GZFi9tswz9OtDRnOfbYdwoUMWIsk/s1600/12304472_1682550575294706_270433621023313318_o.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a>ദ്വീപ് വാസികള്‍ അയാളെ താങ്ങി
പ്രത്യേക ശബ്ദം ഉരുവിട്ട് കൊണ്ട് മൂപ്പന്റെ അടുത്ത് എത്തിക്കുന്നു
മൂപ്പന്റെ സ്ഥാനപ്പേരാണ് 'മുത്താമ്മ ' . അവിടത്തെ ആചാര മര്യാദകള്‍, ജീവിത
രീതികള്‍ എല്ലാം മുത്താമ്മയുടെ കൊച്ചു മകളായ പ്രണവി അയാള്‍ക്ക്
പറഞ്ഞുകൊടുക്കുന്നു. അടുത്ത മുത്താമ്മയായി കടൽ കടന്നു ഒരാൾ വരുമെന്നും, അത്
താങ്കൾ ആയിരിക്കുമെന്നും മകള്‍ അയാളെ അറിയിക്കുന്നു. അതിന് എനിക്കൊന്നും
അറിയില്ലല്ലോ " എന്ന അപ്പുവിന്റെ ചോദ്യത്തിന് "എല്ലാം അച്ഛന് പഠിപ്പിച്ച്
തരും എന്ന മറുപടി പ്രണവി പറയുന്നു. </div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh01DRp7WoU4-gOzp0iLrucNbN99lsU34YrX7pxPKtcNmnamdy7fVdOoaVbjLibju3lCMoN_E7BjfaOAYnXJ3Kg5nX78kj6ocx9gEEq1BNt-KvJ7alCAWP3EsK989ABbp9sqUW7_3jDH5w/s1600/12308037_1682550331961397_985658338413669599_o.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh01DRp7WoU4-gOzp0iLrucNbN99lsU34YrX7pxPKtcNmnamdy7fVdOoaVbjLibju3lCMoN_E7BjfaOAYnXJ3Kg5nX78kj6ocx9gEEq1BNt-KvJ7alCAWP3EsK989ABbp9sqUW7_3jDH5w/s320/12308037_1682550331961397_985658338413669599_o.jpg" width="320" /></a>ദ്വീപിലെ സർവജ്ഞാനിയായ
മുത്താമ്മയെ കുറിച്ചു പ്രണവി അപ്പുവിനോട് പറയുന്നതോടെ കഥ ഒരു പുതിയ
ദിശയിലേക്ക് നീങ്ങുകയാണ്, അപ്പുവിനു
ആദ്ദ്യമാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല പ്രണവിയുടെ വാക്കുകൾ. അപ്പുവിനെ
അത്ഭുത പ്പെടുത്തിയത് അവരുടെ ആയുസിന്റെ കാര്യമാണ്, അഞ്ഞൂറും അറന്നൂറും
വർഷം ജീവിക്കുന്നവർ അവിടെ ഉണ്ടത്രേ അവരുടെ കാല ഗണന - മൈതാനത്ത്
നിൽക്കുന്ന മരത്തിലെ പഴങ്ങൾ പൂർണമായും കൊഴിയുന്നതാണ് അവരുടെ ഒരു ദിവസം.
സൂര്യന്റെ ഉദയവും അസ്തമയവും കാല ഗണനയ്ക്ക് എടുത്തിട്ടില്ല. അഞ്ഞൂറ് വയസ്
ആയുര്‍ ദൈര്‍ഘ്യമുള്ള അവര്‍ക്ക് രോഗങ്ങളില്ല. അവിടെ കലാപങ്ങളും
കൊലപാതകങ്ങളും ഭീകര വാതവും ചതിയും വഞ്ചനയും ഒന്നുമില്ല. എല്ലാം
എല്ലാവര്ക്കും അവകാശപ്പെട്ട നീതിയുടെ രാജ്യം, രാജാവും ജനങ്ങളും ഒരു പോലെ
പണിയെടുക്കുന്നു. ആത്മഹത്യ കേട്ടുകേള്‍വിപോലും അവിടെ ഇല്ല.</div>
<div style="text-align: justify;">
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFpI20B8GoSDYFEd5t5g81QZq8KU-B2RuRV1iokXfEXjZVPCQ98kornV0gfcawYBoHVteJmPY9R9YaGHoi4ao1WoRZBO40ejPifuGMxN0BwkMQJ8TBE0X_X3LmtuHFHAMMF_FAsvm8Qso/s1600/12307600_1682551235294640_6517895166023754498_o.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFpI20B8GoSDYFEd5t5g81QZq8KU-B2RuRV1iokXfEXjZVPCQ98kornV0gfcawYBoHVteJmPY9R9YaGHoi4ao1WoRZBO40ejPifuGMxN0BwkMQJ8TBE0X_X3LmtuHFHAMMF_FAsvm8Qso/s320/12307600_1682551235294640_6517895166023754498_o.jpg" width="320" /></a>പ്രണവി
പറഞ്ഞത് പോലെ മുത്താമ്മ അപ്പുവിനെ പഠിപ്പിക്കാൻ തുടങ്ങി. പഠനം
തുടങ്ങുന്നതിനു മുമ്പ് മുത്താമ്മ മൂന്ന് കാര്യങ്ങൾ അപ്പുവിൽ ഉറപ്പിച്ചു.
അപ്പു അക്ഷരം പ്രതി അത് അനുസരിച്ചു, കഠിനമായ ബ്രഹ്മചാര്യം, അതി സൂക്ഷ്മമായ
ഏകാഗ്രത, തീവ്രമായ വിശ്വാസം ഇതു മൂന്നുമുണ്ടങ്കിലെ സൂക്ഷ്മമായ പഠനങ്ങൾ
സാധ്യമാകൂ എന്ന് മുത്താമ അപ്പുവിനെ ഓര്‍മിപ്പിക്കുന്നു, ബലമൊത്ത ശരീരവും
അതിനുതുല്ല്യമായ മനസ്സും ഉണ്ടങ്കിൽ മാത്രമേ വിദ്യകൾ പഠിക്കാനും കാര്യങ്ങൾ
ഗ്രഹിക്കാനും കഴിയൂ.</div>
<div style="text-align: justify;">
<br />
മനുഷ്യ ശരീരത്തിൽ മരണം നടക്കുന്നത് മുതൽ വൈദ്യ
ശാസ്ത്രം ഇത് വരെ കണ്ടത്താത്ത നിരവധി കാര്യങ്ങൾ അപ്പുവിനെ മുത്താമ
പഠിപ്പിക്കുകയാണ്, ഒരു മുത്താമ്മയ്ക്ക് അവന്റെ നാട് എല്ലാ ദേശവും കൂടിയാണ്.
വളരെ പ്രശസ്തരും നാടിനു വേണ്ടപ്പെട്ടവരുമായ ആളുകളെ നിലനിർത്താൻ വേണ്ടി
നിനക്ക് ഈ വിദ്യ പ്രയോഗിക്കാം ഭീകരരെ ഒരു തരത്തിലും രക്ഷിക്കരുത്, അസത്യം
പറയുന്നവരെയും ചൂഷകരെയും ശിക്ഷിക്കുക തന്നെ വേണം. പ്രപഞ്ചത്തിന്റെ
ഉല്പത്തി, ഭൂമിയില്‍ ജീവജാലങ്ങളുടെ ആവിര്‍ഭാവം. ജനസഞ്ചയങ്ങടെ
ഇതംപര്യന്തമായ വ്യാപനം, അവരുടെ പടയോട്ടങ്ങള്‍, യുദ്ധങ്ങള്‍,
വെട്ടിപ്പിടിത്തങ്ങള്‍, അണുവായുധങ്ങള്‍, അങ്ങനെ നാളിതുവരെയായുള്ള മനുഷ്യ
സമൂഹത്തിന്റെ നാള്‍വഴികള്‍ വിവരിച്ചുകൊടുത്തു. ഇതില്‍ നിന്ന്
നന്മയിലേക്കുള്ള ഒരു നാളേക്ക് വേണ്ടിയാവണം നിന്റെ പ്രവര്‍ത്തനങ്ങള്‍.</div>
<div style="text-align: justify;">
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaD62F63TNmhU9oo_5oKZ-MTeGYh709phCHEU3TJ1-vb74dncSnLJZq0J5NHZW_kr1TXojZVe2RtD-hxXlpxNges_Ax6GvtNd66jaKxI40frvFC-nu5U2SESgCL22vPzBNGwWv52ULRRg/s1600/12291832_1682551431961287_4672286717170880657_o.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="101" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaD62F63TNmhU9oo_5oKZ-MTeGYh709phCHEU3TJ1-vb74dncSnLJZq0J5NHZW_kr1TXojZVe2RtD-hxXlpxNges_Ax6GvtNd66jaKxI40frvFC-nu5U2SESgCL22vPzBNGwWv52ULRRg/s320/12291832_1682551431961287_4672286717170880657_o.jpg" width="320" /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrnuf1pv0SEl027ScGsZ2qjuddpuDJGBEyHVfT-dqJ9pvMqkpv0HQt3XIv9jW09HZPICEhnKZxsOx9VCioCr532BqMEs7i8t5mn4yUFImvdLb8esQoHicKgOOZgcbBOBofge6G8g6datM/s1600/12307372_1682551381961292_4727547674598297708_o.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a>ഇങ്ങനെ
മുത്താമ അപ്പുവിനോട് പറയുന്ന രൂപത്തിൽ ഏഴു സഹസ്രാബ്ദങ്ങളുടെ
ചരിത്രവഴികള്‍ സമര്‍ത്ഥമായി നടന്നു തീര്‍ക്കുന്ന മുത്താമ
അടയാളപ്പെടുത്തുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും അനിതര സാധാരണമാണെന്ന്
കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെടുത്തുമാറ് മികച്ച രൂപത്തിൽ തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞു. ലോകമഹാ യുദ്ധങ്ങള്‍ക്കു മുമ്പു നടന്ന, മനുഷ്യന്റെ
മറവിയില്‍ മരിച്ചുപോയ പതിനൊന്നോളം വന്‍ കാലപങ്ങള്‍ പതിനൊന്നു നിമിഷങ്ങള്‍
കൊണ്ട് അടയാളപ്പെടുത്തുന്ന ആവിഷ്കാര രീതിയുമായി മുത്താമ്മ മുന്നോട്ട്
നീങ്ങിയപ്പോള്‍, ഹിരോഷിമയും നാഗസാക്കിയും ദോഹയിലെ സഹൃദയ മനുസുകളില്‍
വീണ്ടും കണ്ണീര്‍കടലാകുകയായിരുന്നു.</div>
<div style="text-align: justify;">
<br />
ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും
വര്‍ണ്ണത്തിനും അധികാരത്തിനും അഹങ്കാരത്തിനും രക്ഷിക്കാന്‍ കഴിയാത്ത
പതിനായിരങ്ങളുടെ ജീവത്യാഗം മനുഷ്യ മനസ്സാക്ഷിക്കു മുന്നില്‍ തീരാത്ത
ചോദ്യത്തിന്റെ കാഴ്ചക്കനലുകളായി മാറി. മനുഷ്യകുലത്തിന്റെ ശാസ്ത്ര സാങ്കേതിക
വളര്‍ച്ചാ പാരമ്പര്യം അവതരിപ്പിക്കപ്പെട്ട രീതിയും ശ്രദ്ധേയമായിരുന്നു,
ആര്‍ക്കമിഡിസും, ഐസക് ന്യൂട്ടനും, ജെയ്ിംസ്വാട്ടും, ചാള്‍സ് ബാബേജും,
തോമസ് ആല്‍വാ എഡിസണും, റൈറ്റ് സഹോദരന്മാരും, ഉള്‍പ്പെടെയുള്ള ശാസ്ത്ര
പ്രതിഭകള്‍ ഓരോരുത്തരം വേദിയില്‍ നിനച്ചിരിക്കാതെ വന്നത് കാഴ്ചക്കാരില്‍
കൗതുകമുണര്‍ത്തി.</div>
<div style="text-align: justify;">
<br />
സഹിച്ചും ക്ഷമിച്ചും കഴിയുന്ന പ്രകൃതി സ്വയം മറന്ന്
പൊട്ടിത്തെറിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം മുത്താമ്മ
ചൂണ്ടിക്കാണിച്ചു. ആഗോള താപനമെന്നും മഞ്ഞുരുകല്‍, സുനാമി എന്നിങ്ങനെ
പലതരത്തില്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ആപത്തുകളുടെ ആഴങ്ങള്‍ സമകാലം
തിരിച്ചറിഞ്ഞേമതിയാവൂ എന്ന് ഓര്‍പ്പിച്ചു.<br />
<br />
ക്രൂരൻമാരുടെ കൊടും
ക്രൂരതകള്‍ക്കപ്പുറം നന്മമയുള്ള നല്ല മനുഷ്യരുടെ നിശ്ശബ്ദ നിസംഗതയെ ചോദ്യം
ചെയ്തു കൊണ്ട് മുത്താമ്മ തന്റെ ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍
കാഴ്ചക്കാരുടെ മനസ്സില്‍ സര്‍ഗാത്മക പ്രതികരണത്തിന്റെ പുതു വെളിച്ചം
പ്രസരിപ്പിക്കാന്‍ ഈ കലാസൃഷ്ടിക്കായി എന്ന് പറയാം.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhuewM85HoGznX0_gNuXqY4dFIyLe-IbWzPLMugyUtJVxeBRZ7nK1WxNxXybdZM6fLLZkhv4tIGT6joFrUtX7hrjMxuWTb1kxQ3gIBiQxvGbSFX4-g8L2Q6ywMyDgUt0dtNJz54mZpAbA/s1600/12303987_1682550495294714_8607310612596495534_o.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhuewM85HoGznX0_gNuXqY4dFIyLe-IbWzPLMugyUtJVxeBRZ7nK1WxNxXybdZM6fLLZkhv4tIGT6joFrUtX7hrjMxuWTb1kxQ3gIBiQxvGbSFX4-g8L2Q6ywMyDgUt0dtNJz54mZpAbA/s320/12303987_1682550495294714_8607310612596495534_o.jpg" width="320" /></a>എല്ലാം
പറഞ്ഞതിന് ശേഷം അപ്പുവിന്റെ തലയിൽ ചുംബിച്ചു കൊണ്ട് മുതാമ്മ പറഞ്ഞു,
ഇത്രയധികം വിദ്യകൾ പറഞ്ഞുതന്ന എനിക്ക് നിന്റെ മനസ്സ് വായിക്കാൻ കഴിയും
എങ്ങനെയും നാട്ടില എത്തനമെന്നതാനു നിന്റെ മനസ്സ് ഞാൻ അത് തടയുന്നില്ല.
അടുത്ത ഒരാൾ വരുന്നത് വരെ ഞാൻ ജീവിക്കണം. അതിനു എനിക്ക് കഴിയും. എന്നാലും ഈ
രാസ പ്രയോഗങ്ങള ലോകം അറിയട്ടെ. അസാമാന്യമായ ഊർജമാണ് നിന്റെ ശരീരത്തിൽ
ഉള്ളത് ആ ഊർജം ഒരു കാരണവശാലും കുറയുകയില്ല. അതിനുള്ള ഔഷദം നീ സേവിച്ചു
കഴിഞ്ഞു. വിരൾ കൊണ്ട് തൊട്ടാൽ മതി എന്തും കത്തി പോകും കത്തണം എന്ന് നീ
മനസ്സില്‍ പറയണം മനസ്സ് ഏകാഗ്രമാക്കണം അത്രയേ വേണ്ടു. ഇനി എല്ലാം നിനക്ക്
അനുഭവ വേദ്യമാകും. അപ്പു മുത്താമ്മയുടെ കാൽക്കൽ നമസ്കരിച്ചു.</div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgznc6ecyV6lktGmWlejS91-tA9GiQMc6TUeON-Y7j2A1K4WhHEY-w8fhiWF2WriI1gGrjWu-CF3_fuFNdqaS5wxeHZQCF3RYnjjBY7n-Ha92wytm7Carw_kJ6v9Xn-fUnKxqz9RBxBLi4/s1600/MUTHAMA.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="221" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgznc6ecyV6lktGmWlejS91-tA9GiQMc6TUeON-Y7j2A1K4WhHEY-w8fhiWF2WriI1gGrjWu-CF3_fuFNdqaS5wxeHZQCF3RYnjjBY7n-Ha92wytm7Carw_kJ6v9Xn-fUnKxqz9RBxBLi4/s320/MUTHAMA.jpg" width="320" /></a>എം ഇ എസ്
ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം മേധാവി മൊയ്തീൻ മാഷ് തിരക്കഥാ രചനയും ഗാന
രചനയും സംവിധാനവും നിർവഹിച്ച മുത്താമ്മയിൽ സഹ പ്രവർത്തകനായ ഷമാൽ മാഷും
പങ്കാളിയായിയായിരുന്നു. കേന്ത്ര കഥാ പാത്രമായ മുത്താമ്മയെ അവതരിപ്പിച്ചത്
മൊയ്തീൻ മാഷ് തന്നെയാണ്, ദോഹയിലെ കഴിവുറ്റ സംഗീത സംവിടായകാനും ഗായകനുമായ
പി ജെ ബില്ബിയാണ് ശബ്ദ ലേഖനവും സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത്,
ഗ്രാഫിക്സ് വീഡിയോ എഡിറ്റിംഗ് ഷമീൽ എ ജെ യും, കലാ സംവിധാനം മുത്ത് ഐ സി
ആര്‍സിയും നിര്‍വഹിച്ചു അനസ് ഏടവണ്ണ, ശബീബ്, നസീഹ മജീദ്, സൈഫു നിസാ എന്നിവർ
കോര്ടിനടോര്സ് ആയി പ്രവർത്തിച്ച മുത്താമ്മ എല്ലാവർക്കും പുതിയ ഒരു
അനുഭവമായി മാറുകയായിരുന്നു. മികച്ച സാങ്കേതിക സംവിധാനങ്ങളോടെ ഡിജിറ്റല്‍
രംഗപടമൊരുക്കി സംവിധാനിച്ച മുത്താമയിൽ 450 ഓളം കലാകാരന്മാരാണ് അണി
നിരന്നത് ദോഹയിലെ പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം വിവിധ ്സകൂളുകളിലെ
മുന്നൂറോളം വിദ്യാര്‍ത്ഥികളും മുത്താമയുടെ ഭാഗമാകുകയായിരുന്നു.</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com4tag:blogger.com,1999:blog-2041216608031259057.post-78691701245490702462015-09-30T23:18:00.003-07:002015-10-04T06:46:30.780-07:00 എന്റെ നാദാപുരം - 2<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxIYhQc1vozq-C9T574B0bx07FRoEDCq-WlR9b3zMndxPBkJejOQd-m-P0osG-g1owN19q0hdOvMVk0fZCpYNnzm8mV3B4_yAY12U2-Iq-_-HcuhHn_kDQ_c3SDZ4W9H-B7p2iSI685wU/s1600/17537701.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxIYhQc1vozq-C9T574B0bx07FRoEDCq-WlR9b3zMndxPBkJejOQd-m-P0osG-g1owN19q0hdOvMVk0fZCpYNnzm8mV3B4_yAY12U2-Iq-_-HcuhHn_kDQ_c3SDZ4W9H-B7p2iSI685wU/s320/17537701.jpg" width="240" /></a>എന്റെ നാദാപുരം</div>
<div style="text-align: justify;">
ഉണ്ണിയാര്‍ച്ചയുടെ ചരിത്രമുറങ്ങുന്ന നാട്, കുറ്റിപ്പുറം കോവിലകം
ഉള്‍പ്പെട്ടിരുന്ന പ്രദേശം, വടക്കന്‍ പാട്ടിന്റെ വീര ഗാഥകള്‍ കേട്ട്
പുളകമണിഞ്ഞ മണ്ണ്, അങ്കത്തട്ടുകളുടെ പടകാളി മുറ്റം, കടത്തനാടന്‍ കളരി
ചൂരക്കുടി കളരി എന്നിവ കൊണ്ട് പേരുകേട്ട നാട്. പ്രസിദ്ധമായ നാദാപുരം പള്ളി
സ്ഥിതിചെയ്യുന്ന നാദാപുരം ഒരു കാലത്ത് ഇസ്ലാംമത പഠന രംഗത്ത് രണ്ടാം
പൊന്നാനി എന്നായിരുന്നു അറിയപ്പെട്ടത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പാറയില്‍ ശിവക്ഷേത്രം,
വിഷ്ണുമംഗലം ക്ഷേത്രം തുടങ്ങി ചെറുതും വലുതുമായ ഹിന്ദു ആരാധനാലയങ്ങള്‍
ഉള്‍പ്പെട്ട പ്രദേശം. ഇങ്ങനെ നിരവധി ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന,
സാംസ്കാരിക പൈതൃകങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നാടാണ് നാദാപുരം.</div>
<br />
<div style="text-align: justify;">
സാംസ്കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും ഉണര്‍ത്തി
വലിയ മനുഷ്യര്‍ കടന്നു പോയ പ്രദേശം. സംസ്കാരം ജ്വലിച്ചു നിന്ന
മനുഷ്യരാശിക്ക് ഒരുപാട് വലിയ മൂല്യങ്ങള്‍ സംഭാവന ചെയ്ത മണ്ണാണ്
നാദാപുരത്തിന്റേത്. മരങ്ങളും ചെടികളും നിറഞ്ഞ പ്രകൃതി മനോഹരമായ പ്രദേശം.
നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും നദിയുടെ ഒഴുക്കും വയലേലകളും
മരങ്ങളും മനസ്സിന് കുളിരേകിയിരുന്നു. </div>
<div style="text-align: justify;">
<br />
ഈ പ്രവാസ ലോകത്ത് നിന്നും സുന്ദരമായ ആ നാടിനെ സ്വപ്നം കാണുമ്പോള്‍ മനസ്സില്‍ നാടിനെ ഓര്‍ത്തുള്ള ആകുലതകളാണ്. <br />
ഇന്ന് അവിടെ നാട്ടരങ്ങിന്റെ വെളിച്ചവും കുയിലിന്റെ നാദവും ഇല്ല. എല്ലാം
ഒന്നിച്ചു നിലച്ചു കൊണ്ടിരിക്കുന്നു. വറ്റിപ്പോകുന്ന നദികയോടൊപ്പം
സാംസ്കാരിക തേജസ്സിന്റെ പ്രഭാവങ്ങളായ വിചാരങ്ങളും വികാരങ്ങളും
നശിച്ചുകൊണ്ടിരിക്കുന്നു, വലിയ മനുഷ്യര്‍ നടന്നുപോയ വഴികളില്‍
ദുഷ്ടരൂപങ്ങള്‍ ഒളിഞ്ഞു കിടക്കുന്നു. മനുഷ്യരുടെ ചോര കുടിക്കാന്‍
ദാഹാര്‍ത്തരായ പിശാചുക്കള്‍ അലഞ്ഞു നടക്കുന്നു. ഈ ദുഷ്ട രൂപങ്ങള്‍ മനസ്സിനെ
വല്ലാതെ ഭീതിപ്പെടുത്തുന്നു.<br />
<br />
സ്വസ്ഥമായ ജീവിതമാണ് എല്ലാവരും
ആഗ്രഹിക്കുന്നത്. സമാധാനവും സന്തോഷവും നഷ്ടപ്പെട്ട പഴയ നാളുകള്‍ ഒരിക്കലും
ആവര്‍ത്തിക്കരുത് എന്ന പ്രാര്‍ഥനയും നാടിന്റെ മൂല്യങ്ങളും
സമാധാനാന്തരീക്ഷവും തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ള വലിയൊരു വിഭാഗം
ജനങ്ങളാണ് നാദാപുരത്തുള്ളത്. വളരെ കുറഞ്ഞ, വിരലിലെണ്ണാകുന്ന പേര് മാത്രമേ
അവിടെ പ്രശ്നമുണ്ടാക്കുന്നുള്ളൂ.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinqP82neL_IEuz7JS4tvS99LQkE7D9pUCnxL4evToQDHkowLQNmE_0I3-lyCcIew-H73xY0j8q991TKzTac8ZPVC386AVnc2PHA8zvnw61JleOq5Wc-TYEn7Lo8VeyupqdoOkEPnaqGv4/s1600/soopy.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinqP82neL_IEuz7JS4tvS99LQkE7D9pUCnxL4evToQDHkowLQNmE_0I3-lyCcIew-H73xY0j8q991TKzTac8ZPVC386AVnc2PHA8zvnw61JleOq5Wc-TYEn7Lo8VeyupqdoOkEPnaqGv4/s320/soopy.jpg" width="206" /></a>ഇവര്‍ മാനവികതയുടെ ശത്രുക്കളാണ്. മാനവികതയുടെ മഹാ ശത്രുക്കള്‍ ഇവിടെ
എന്നും ഉണ്ടായിട്ടുണ്ട്, അവര്‍ ഒരിക്കലും സംരക്ഷിക്കപ്പെട്ടു കൂടാ. അവര്‍
സംരക്ഷിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ നാശമാണ് സംഭവിക്കുന്നത്. അതുകൊണ്ട്
മാനവികതയുടെ ശത്രുക്കള്‍ക്കും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെയും
നാം ഒത്തൊരുമിച്ചു പോരാടണം.<br />
<br />
പ്രവാസികളായ ഞങ്ങളുടെ ആശങ്ക വളരെ വലുതാണ്.
പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നത് പാവങ്ങളായ
ഇവിടെയുള്ള പ്രവാസികള്‍ കൂടിയാണ്. ജീവിത കാലം മുഴുവന്‍ ആധ്വാനിച്ചത് നിമിഷം
നേരം കൊണ്ട് ചെറിയ ഒരു കലാപം കൊണ്ട് നഷ്ടമാകുക എന്നത് ഒരിക്കലും താങ്ങാന്‍
കഴിയുകയില്ല. ഉറ്റവരേയും ബന്ധുക്കളെയും ഓര്‍ത്ത് അവര്‍ക്ക് എന്തെങ്കിലും
സംഭവിക്കുമോ എന്നുള്ള ആധിയാണ് മനസ്സില്‍.<br />
<br />
ഈ മരുഭൂമിയില്‍
കുടുംബത്തേയും കൂട്ടുകാരേയും മലയാളത്തനിമയേയും പ്രകൃതി ഭംഗിയേയും മറക്കാന്‍
വിധിക്കപ്പെട്ട മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളും നിസ്സഹായതയും
നേരിട്ടനുഭവിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും കഠിനാധ്വാനം ചെയ്യുന്നവരാണ്
പലരും. ഓരോ തുള്ളി വിയര്‍പ്പ് ഒഴുക്കുമ്പോഴും സ്വന്തം നാടിന്റെ വികസനമാണ്
അവര്‍ സ്വപ്നം കാണുന്നത്. സ്വന്തം നാടിനോടുള്ള സ്നേഹമാണ്, സമാധാനമാണ്
ആഗ്രഹിക്കുന്നത്.<br />
<br />
ഡബിള്‍ ഡക്കറില്‍ കിടക്കുന്ന ബഷീറും ജോസഫും രാഘവനും
ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കുന്നു, ദുഃഖങ്ങള്‍ ഒന്നിച്ചു പങ്കുവെക്കുന്നു.
വ്യത്യസ്ത സ്ഥലങ്ങളില്‍ അതിവിശാലമായ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍
നിന്നും വന്നവരോടൊപ്പം ജോലി ചെയ്യുന്നവര്‍, ദരിദ്രരും സമ്പന്നരും ഉണ്ട്.
വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍. വിശപ്പെന്ന മനുഷ്യന്റെ പ്രാഥമിക
ഭാവത്തിനു മുമ്പില്‍ എല്ലാവരും ഒന്നിക്കുകയാണ് ഇവിടെ. ഭാഷയേയും
സംസ്കാരത്തെയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിശപ്പിന്റെ
വിളിയിലൂടെ സാധൂകരിക്കാന്‍ കഴിയുമെന്ന് തിരിച്ചരിഞ്ഞവരാണ് പ്രവാസികള്‍.
വിശപ്പിന്റെ വിളിയാണല്ലോ ഞങ്ങളെ പ്രവാസിയാക്കി മാറ്റിയത്.<br />
<br />
ഇവിടെ ഓണവും
പെരുന്നാളും വിഷുവും കൃസ്മസ്സും ഒന്നിച്ചു ചേര്‍ന്നാണ് ആഘോഷിക്കുന്നത്.
സൗഹൃദം കാത്തുസൂക്ഷിക്കുന്ന നോമ്പ് തുറയും ക്രിസ്മസ്, ഓണ ആഘോഷ പരിപാടികളും
ഇവിടേെത്തത് പോലെ നാട്ടിലും ഉണ്ടാകാന്‍ ആഗ്രഹിച്ചു പോകുന്നു.<br />
<br />
നിഷ്പക്ഷമായി ചിന്തിക്കുന്നവരില്‍ നിന്നും അവിടെയുള്ള സാമൂഹിക സാംസ്കാരിക
സാഹിത്യ പ്രവര്‍ത്തകരില്‍ നിന്നും മനസ്സിലാകാന്‍ കഴിഞ്ഞതും അവിടെ നടക്കുന്ന
പ്രശ്നങ്ങളെ അവര്‍ വിലയിരുത്തിയത് ഏതാണ്ട് ഒരേ രൂപത്തിലാണ്. നാട്ടിലെ
ക്രിമിനലുകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്.<br />
<br />
'അക്രമകാരികള്‍
നാടിന്റെ ജീവന് കൈയിലെടുക്കുമ്പോള്‍ അവരെ തടയാന്‍ രാഷ്ട്രീയ
പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്നിടത്തോളം
കാലം നാദാപുരത്തെയും പരിസര പ്രദേശങ്ങളിലെയും പ്രശ്നങ്ങള്‍ ഒരിക്കലും
അവസാനിക്കാന്‍ പോകുന്നില്ല എന്നതാണ്. അപക്വത മാത്രം കൈമുതലായുള്ള ഈ
കുട്ടിക്രിമിനലുകളെ എല്ലാകാലത്തും സംരക്ഷിക്കുന്നത് ഇവിടെയുള്ള രാഷ്ട്രീയ
നേതൃത്വമാണ്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട
ക്രിമിനലുകളെ രക്ഷപ്പെടുത്താനാണ് ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത്.
പൊലിസിന്റെ ഭാഗത്ത് നിന്നും കര്‍ശന നിലപാടും ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്.
കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മതിയായ
ശിക്ഷ നല്‍കുകയും ഇരകള്‍ക്ക് നീതി ലഭ്യമാക്കുകയുമാണ് പ്രശ്നങ്ങളുടെ പ്രധാന
പരിഹാരം.'<br />
<br />
സാധാരണക്കാരാണ് പലപ്പോഴും ഇവയുടെയൊക്കെ ഇരകള്‍. ഒരു
പ്രശ്നമുണ്ടാകുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജീവിതങ്ങള്‍
താറുമാറാകുന്നു. അന്നന്നേക്കു ആഹാരം കണ്ടത്താന്‍ ജോലി ചെയ്തു
ജീവിക്കുന്നവര്‍ ആഴ്ചകളോളം ജോലി ഇല്ലാതെ പട്ടിണി കിടക്കേണ്ടി വരുന്നു.
അങ്ങനെ പട്ടിണി കിടക്കുന്നവരെ പലപ്പോഴും പൊതുസമൂഹവും മാധ്യമങ്ങളും
അറിയുന്നില്ല എന്നതാണ് സത്യം.<br />
<br />
എന്നുമുതലാണ് അവിടെ ഓലയാള്‍
നമ്മ്ളെയാള്‍ പ്രയോഗം വന്നത്. അത് മാറേണ്ടിയിരിക്കുന്നു. ഒരു പ്രശ്നം
ഉണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഓലയാള്‍ക്കോ നമ്മളയാള്‍ക്കോ എന്ന്
ചോദിക്കുന്ന അവസ്ഥ മാറിയേ തീരൂ. പി കെ പാറക്കടവിന്റെ 'ഓലെയാള്‍ നമ്മളയാള്‍'
എന്ന് സൂചിപ്പിച്ചു കരളലയിപ്പിക്കുന്ന നാദാപുരം എന്ന കഥയില്‍ ഇങ്ങനെ ഒരു
ഭാഗമുണ്ട് . ഏതു കുറ്റവാളിയുടെയും ഒരു നിമിഷമെങ്കിലും കണ്ണുതുറപ്പിക്കുന്ന
ശക്തമായ ചിന്ത<br />
<br />
'അമ്മ പൊന്നുമോനെ പുതപ്പിനിടയില്‍ നിന്നും പതുക്കെ തട്ടിയുണര്‍ത്തി, മോന് പതുക്കെയെഴുന്നെറ്റ് ജാലകപ്പാളി തുറന്നു. <br />
കരിഞ്ഞ മനുഷ്യ മാംസത്തിന്റെ മണം. മോന് ചോദിച്ചു: <br />
'ആരാളീ. ഓലോ ഞമ്മളോ (ആരാണ് അവരോ നമ്മളോ?) <br />
അമ്മ അടുക്കളയിലേക്ക് നടന്നു; രണ്ടു ഗ്ലാസ് കണ്ണീരുമായി തിരിച്ചു വന്നു.<br />
ഒരു ഗ്ലാസ് മോന് കൊടുത്തു. അമ്മയും മോനും ഓരോ ഗ്ലാസ് കണ്ണീര് കുടിച്ചു
കൊണ്ടിരിക്കെ ഇടി വെട്ടുന്ന പോലെ ശബ്ദവും മിന്നല്‍ വെളിച്ചവും. അമ്മ
ചോദിച്ചു: ആരാളീ, ഓലോ ഞമ്മളോ'.<br />
<br />
നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവം:
വളരെ ചെറിയ ഒരു കുട്ടി അറുപത് വയസ്സുള്ള കണ്ണേട്ടനു നേരെ കണ്ണന് എന്ന്
പേര് വിളിക്കുന്നു കേട്ടപ്പോള്‍ പ്രയാസം തോന്നി. എല്ലാവരും ആദരിക്കുന്ന ഒരു
മുസ്ലിം പണ്ഡിതനെ അമുസ്ലിം സുഹൃത്ത് നിന്ദിക്കുന്ന രൂപത്തില്‍ പേര്
വിളിക്കുന്നു. പരസ്പരം ബഹുമാനം നഷ്ടപ്പെടുന്നു. ഈ പ്രവാസ ലോകത്ത്
കുട്ടികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നു രാമനെ വിളിക്കുന്നത് രാമനിക്കാ
എന്നോ രാമേട്ടാ എന്നോ ആണ്. ഓരോരുത്തരും പരസ്പരം റെസ്പെക്ട് ചെയ്തു കൊണ്ട്
ഏട്ടനെനും ഇക്കയെന്നും ആണ് മുതിര്‍ന്നവരെ വിളിക്കുന്നത്. </div>
<div style="text-align: justify;">
<br />
നാട്ടില്‍
മുമ്പ് ഉണ്ടായിരുന്ന പരസ്പര ബഹുമാനം എപ്പോഴാണ് നമുക്ക് നഷ്ടമായത്,
എപ്പോഴാണ് ഒലെയാള്‍ നമ്മളെയാള്‍ എന്ന ഒരു വേര്‍തിരിവ് ഉണ്ടായത്. അത് മാറി
നമ്മള് ഒന്ന് എന്ന ഒരൊറ്റ ചിന്തയിലേക്ക് എത്താന്‍ നമുക്ക് കഴിയണം.</div>
<div style="text-align: justify;">
<br />
വ്യക്തികള്‍ തമ്മില്‍ ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങള്‍ പോലും
രാഷ്ട്രീയവത്കരിക്കുന്ന കാഴ്ച വേദനാജനകമാണ്. എല്ലാ മത വിഭാഗങ്ങളും
രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ കൂടുതല്‍
സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഒന്നിച്ചു ചേര്‍ന്നുകൊണ്ട് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബുകളും
വായനശാലകളും കാലാ- സാംസ്കാരിക പരിപാടികളും കൂടുതലായി
നടത്തേണ്ടിയിരിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇന്ന് സ്കൂൾ ബസുകളിലും കളി സ്ഥലങ്ങളിലും എതങ്കിലും ഒരു സമുദായത്തിൽ
പെട്ടവർ മാത്രമായി ഒതുങ്ങിയിരിക്കുന്നു. മുമ്പ് ചെറുപ്പത്തിൽ പഠിക്കുന്ന
കാലത്ത് ഒരേ ബെഞ്ചിൽ മുഹമ്മദും ശശിയും ദിനേശനും ഉണ്ടായിരുന്നു.
കളിക്കലങ്ങളിലും ക്ലബുകളിലും സാംസ്കാരിക കേന്ത്രങ്ങളിലും എതങ്കിലും ഒരു
വിഭാഗം ആളുകളിൽ പരിമിതിപെടുന്ന കാഴ്ച കൂടി കൂടി വരികയാണ് . സഹായ ക്കുറി
നടത്താനും കല്യാണത്തിന് പന്തലുകൾ ഇടാനും ദിനേശനും ബഷീറും ഉണ്ടായിരുന്ന
ഒരു മെയ്യിയായി പരസ്പരം സ്നേഹം പങ്കു വെച്ച കാലം. ആ കാലം ഇനിയും നമ്മളിൽ
തിരിച്ചു വരണം അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നാദാപുരം ഗ്രാമ
പഞ്ചായത്തിൽ കൂടുതൽ ചെയ്യാൻ കഴിയട്ടെ .... </div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com2tag:blogger.com,1999:blog-2041216608031259057.post-57695279756971064722015-09-28T23:02:00.001-07:002015-10-04T06:45:33.913-07:00ഹൃദയ ദിന ചിന്തകൾ...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghbsf3Ru0JxZjr5gqGtIdRXqJk7lMzXoANn-AxAPHYDDk_FQfbXNGHRfxleFuAMjo_J7QbyUexA_TO8P7wDwGwdrup68w-KrUhbDgBiON4k1RfO7BPojcnoVSSqkXvwzSQAAyBoLTUrLs/s1600/abhaya.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="178" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghbsf3Ru0JxZjr5gqGtIdRXqJk7lMzXoANn-AxAPHYDDk_FQfbXNGHRfxleFuAMjo_J7QbyUexA_TO8P7wDwGwdrup68w-KrUhbDgBiON4k1RfO7BPojcnoVSSqkXvwzSQAAyBoLTUrLs/s320/abhaya.jpg" width="320" /></a></div>
<div style="text-align: justify;">
ദുഖത്തിന്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ
തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും
1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു
കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുയിരുന്നത്, ആത്മ സംഘര്‍ഷം
അനുഭവിക്കുന്നവരെ കൊണ്ട് നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ
മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്റെ
പ്രവാചകന് വെളിച്ചവുമായി വന്നത്. യുദ്ധത്തിന്റെ കെടുതികളാല്‍
സംഘര്‍ഷഭരിതമായ ജിബ്രാന്റെ മനസ്സില്‍ നിന്നാണ് പ്രവാചകന് പിറവി
കൊള്ളുന്നത്. അത് കൊണ്ടായിരിക്കാം മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന് പ്രവാചകനിലൂടെ
അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ ഹൃദയം ഭൂമിയിലെ പീഡിതര്‍ക്ക് വേണ്ടി
തുടിക്കുകയായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തന്റെ ചിന്തയെ തന്നെ മാറ്റി മറിച്ച ആത്മ
മിത്രമായ ഫെഡെറിക്കോ ഗാര്‍ഷ്യ ലോർക്കയുടെ വിയോഗവും സ്പൈനിലെ ആഭ്യന്തര
യുദ്ധവും ആയിരക്കണക്കിന് അഭയാർഥികൾ അവിടെ നരക യാതനകൾ അനുഭവിച്ചു
കൊണ്ടിരിക്കുകയും ചെയ്യുന്നത് മാനവികതയുടെ വിശ്വമഹാകവിയായ നെരൂദ കണ്ടപ്പോൾ,
നെരൂദ എഴുത്തിന്റെ ശൈലി തന്നെ മാറ്റുകയും ലോക ക്രമത്തെ തന്നെ മാറ്റാൻ
പ്രേരിപ്പിക്കുന്ന ഇന്നും വായിക്കപ്പെടുന്ന മുനകൂര്‍ത്ത ഭാഷ കൊണ്ട്
സമൂഹത്തെയും ബന്ധങ്ങളെയും മനുഷ്യരെയും കീഴടക്കുവാൻ കെൽപ്പുള്ള ശക്തമായ
കവിതകൾ ആവിഷ്കരിക്കുകയായിരുന്നു. ഹൃദയം ഭൂമിയിലെ പീഡിതര്‍ക്ക് വേണ്ടി
ശബ്ദിക്കുകയായിരുന്നു. അഭയാര്‍ത്ഥികളെ പഴയ ഒരു കപ്പലില്‍ ചിലിയിലേക്ക്
രക്ഷപ്പെടുത്തിയ നെരൂദ പറഞ്ഞത് ഞാന്‍ ജീവിതത്തില്‍ നിര്‍വഹിച്ച ഏറ്റവും
മഹത്വപൂര്‍ണ്ണമായ കര്‍മ്മം എന്നായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നെരൂദ എഴുതി <br />
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,<br />
വരൂ, കാണൂ<br />
ഈ തെരുവുകളിലെ രക്തം.<br />
വരൂ, രക്തം കാണൂ!<br />
ഈ തെരുവുകളിലെ രക്തം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിര്‍ഭയത്വവും വിശപ്പടക്കാൻ ഭക്ഷണം കിട്ടുക എന്നതും വലിയ കാര്യമാണ്. ഇത്
രണ്ടും കിട്ടാതെ രാജ്യങ്ങളുടെ മതിൽകെട്ടിനപ്പുറം അഭയാര്‍ഥികളായി കഴിയുന്ന
ആയിരങ്ങളെ ദിനേന ഇന്ന് ചാനലുകളിൽ നാം കണ്ടു കൊണ്ടിരിക്കുന്നു. വാർത്തകൾ
പത്രങ്ങളിലൂടെ വായിച്ചു കൊണ്ടിരിക്കുന്നു. അഭയാർഥികളുടെ വഞ്ചികളിൽ
നിന്നും ഒഴികിപ്പോകുന്ന അനേകായിരം കുട്ടികൾ.... ലോകത്തിന്റെ കണ്ണ്
തുറപ്പിക്കും വിധം കടല്പരപ്പിൽ കമഴ്ന്നുരങ്ങിയ ഐലൻ കുർദി, വെടിയുണ്ടയുടെ
ചീറ്റലുകളിൽ പൊട്ടിത്തെറിക്കുന്ന തലച്ചോറുകൾ.... ഒഴുകിഒലിക്കുന്ന
രക്തപ്പുഴകൾ... ഇതൊക്കെ കാണുമ്പോൾ ഒരു കവിക്ക് ഒരു എഴുത്ത്കാരന് എങ്ങനെ
പേന അടച്ചു വെക്കാൻ കഴിയും. പേനയെ ആയുധമാക്കി നന്മയുടെ വിപ്ലവത്തിന്
സമൂഹത്തിനു കരുത്തു നല്‍കാനും പ്രതിരോധത്തിന്റെ ആത്മീയ കവചം തീർക്കാനും ഓരോ
എഴുത്തുകാർക്കും കഴിയണം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇന്ന് ശാസ്ത്രം ഏറെ പുരോഗോമിച്ചു എന്ന്
നാം പറയുമ്പോഴും അഭിമാനിക്കുമ്പോഴും മാനവികതയുടെ വിഷയത്തിൽ ഏറെ
പിറകിലാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാനവികതയ്ക്ക് വേണ്ടി പോരാടാൻ
നമുക്ക് സാധിക്കുന്നില്ല. മനുഷ്യന് മോചനം ലഭിക്കാത്ത കണ്ണീർകയങ്ങൾ
ബാക്കിയാകുന്ന ഈ ആസുര കാലത്തെ നന്മയുടെ മാനവികതയുടെ വസന്തം വിരിയിക്കുന്ന
കാലമാക്കി മാറ്റാൻ, ഇന്ന് കാണുന്ന ക്രൂരതകൾക്ക് പ്രതിരോധം തീർക്കാൻ
സാധിക്കുന്ന ശക്തമായ രചനകൾ വരേണ്ടിയിരിക്കുന്നു. പീഡിതർക്ക് വേണ്ടി
തുടിക്കുന്ന ഹ്രദയവുമായി ലോകത്തെ മാറ്റി മറിക്കാൻ കെൽപ്പുള്ള എഴുത്തുകൾ
വരട്ടെ ...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നെരൂദയുടെ വാക്കുകൾ ആവർത്തിക്കേണ്ടി വരുന്നു <br />
വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,<br />
വരൂ, കാണൂ<br />
ഈ തെരുവുകളിലെ രക്തം.<br />
വരൂ, രക്തം കാണൂ!<br />
ഈ തെരുവുകളിലെ രക്തം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രവാചകൻ മുഹമ്മദ് നബി (സ) പറയുകയുണ്ടായി "ശരീരത്തിൽ ഒരു
മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അത് ചീത്തയായാൽ ശരീരം
മുഴുവൻ ചീത്തയായി അത് ഹൃദയമാണ്, ഈ ലോക ഹൃദയ ദിനത്തിൽ ഹ്രദയ ശുദ്ധി വരുത്താൻ
നമുക്കേവർക്കും കഴിയട്ടെ</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com1tag:blogger.com,1999:blog-2041216608031259057.post-55312212800086536052015-08-15T03:31:00.003-07:002015-08-15T03:33:19.592-07:00വെള്ളരിപ്രാവുകളെ തേടി <div dir="ltr" style="text-align: left;" trbidi="on">
വെള്ളരിപ്രാവുകളെ തേടി ഞാനലയുകയാണ്<br />
കണ്ണുകളടച്ചു കിടന്ന രാത്രികള്‍ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു<br />
ഭൂമിയില്‍ നിന്നും മറഞ്ഞ നക്ഷത്രങ്ങള്‍ ചിരിക്കുന്നു<br />
അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കഴിയാതെ<br />
കാതുകള്‍ അടഞ്ഞു കിടക്കുന്നു<br />
<br />
ഇരുട്ട് നിറഞ്ഞ നിശബ്ദതയുടെ രാത്രികള്‍<br />
ഹൃദയം ഭ്രാന്തന് പക്ഷിയെ പോലെ വട്ട മിട്ടു പറക്കുന്നു<br />
ശരീരങ്ങളെ കൊത്തിവലിക്കുന്ന കഴുകന്മാര്<br />
ചുറ്റും പറന്നു കൊണ്ടിരിക്കുന്നു<br />
<br />
അനാഥയായി കിടക്കുന്ന പെണ് കുഞ്ഞുങ്ങളുടെ കരച്ചില്<br />
ആകാശത്തിനു ചുവട്ടില്‍ അവരുടെ നോട്ടം മിന്നല്‍ പിണരുകളാകുന്നു<br />
കോപം ഇടിമുഴക്കമായി കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു<br />
ശബ്ദം ഹൃദയത്തെ ഭേദിച്ചു കൊണ്ടേ ഇരിക്കുന്നു<br />
<br />
അവരുടെ കണ്ണുകളില്‍ നിന്നും ജ്വലിക്കുന്ന തീജ്വാല<br />
ഇരുട്ടിനെ കീറി മുറിക്കുന്നു<br />
വെളുത്ത തീജ്വാലക്ക് പിറകില്‍ നിന്നും<br />
ആഹ്, ഒന്നും പറയാന്‍ കഴിയുന്നില്ല<br />
<br />
ഞാന്‍ സര്‍വത്തില്‍ നിന്നും അകന്നിരിക്കുകയാണ്<br />
വെള്ളരിപ്രാവുകളെ തേടി ഞാന്‍ അലയുകയാണ്<br />
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ തേടി<br />
ബാഷ്പകണങ്ങള്‍ നിറഞ്ഞ രണ്ടു കണ്ണുകളോടൊപ്പം<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5GE9JKuEgfBnoHbPBM3-3DFmp-cDz8PAWdodyKXxJ_8Z7s4KPPTQ78hFYeBcDiFC-cAjh6vhGINtf4yY9zYpuaRlxaPD5HqObuovE1a_hMOQz2wXqn4tLby12jxL5aj-eYgH2QfwIcKs/s1600/majeed+nadapuram1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="444" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5GE9JKuEgfBnoHbPBM3-3DFmp-cDz8PAWdodyKXxJ_8Z7s4KPPTQ78hFYeBcDiFC-cAjh6vhGINtf4yY9zYpuaRlxaPD5HqObuovE1a_hMOQz2wXqn4tLby12jxL5aj-eYgH2QfwIcKs/s640/majeed+nadapuram1.jpg" width="640" /></a></div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com8tag:blogger.com,1999:blog-2041216608031259057.post-58271395916473479872015-07-30T02:13:00.002-07:002015-07-30T02:17:39.110-07:00നോക്കുന്ന കണ്ണുകള്‍<div dir="ltr" style="text-align: left;" trbidi="on">
<span class="fbPhotosPhotoCaption" data-ft="{"tn":"*G","type":45}" id="fbPhotoPageCaption" tabindex="0"><span class="hasCaption"><span class="fbPhotosPhotoCaption" data-ft="{"tn":"*G","type":45}" id="fbPhotoPageCaption" tabindex="0"><span class="hasCaption">രാവിലെ <br /> <span style="color: red;">അവര്‍</span> അവളെ കാണുമ്പോള്‍<br /> കയ്യില്‍ ഒരുപാത്രമുണ്ടായിരുന്നു<span class="text_exposed_show"><br /> പിച്ച പ്പാത്രം എന്ന് പരിഹസിച്ചു വിളിക്കുമ്പോള്‍<br /> അവള്‍ക്കത് സ്വര്‍ണപ്പാത്രമായിരുന്നു<br /> ഗേറ്റില്‍ എത്തുമ്പോഴേക്കും പാറാവുകാരന്<br /> അവളെ ആട്ടിയോടിച്ചു<br /> ഇവറ്റകളെ ശ്രദ്ധിക്കണം<br /> കിട്ടുന്നതെന്തും എടുത്തു പോകും<br /> <br /> ഉച്ചയ്ക്ക്<br /> <span style="color: red;">അവര്‍</span> അവളെ കാണുമ്പോള്‍<br /> കടലിന്റെ അഗാധതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു <br /> കടലിന്റെ ഇരമ്പലിനെക്കാള്‍ ശക്തമായിരുന്നു <br /> അവളുടെ ഹൃദയമിടിപ്പ് <br /> മുഖം കറുത്ത് കരിവാളിച്ചിരുന്നു<br /> വയര്‍ ഒട്ടിയിരുന്നു <br /> വാരിയെല്ലുകള്‍ എണ്ണിയെടുക്കാമായിരുന്നു <br /> ദിവസങ്ങളായി രുചി അറിഞ്ഞിട്ട്<br /> <br /> വൈകുന്നേരം <br /> <span style="color: red;">അവര്‍</span> അവളെ കാണുമ്പോള്‍ <br /> മലര്‍ക്കെ തുറന്ന കയ്യുമായി<br /> തെറിച്ചുവീണ സ്വര്‍ണപ്പാത്രത്തിനടുത്ത് <br /> തല പൊട്ടിയൊലിച്ച രക്തവുമായി <br /> തറയില്‍ കിടക്കുകയായിരുന്നു.<br /> <br /> ഇങ്ങനെയുണ്ട് കുറെ എണ്ണം <br /> ജീവിതം വെറുതെ വലിച്ചെറിയാനായിട്ട് <br /> <span style="color: red;">അവര്‍</span> ആക്ഷേപിച്ചു കൊണ്ട് <br /> തിരിഞ്ഞു നടന്നു.</span></span></span></span></span><br />
<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj24pMRbFx15PzrHpdN4qbLIsA8NXyt4DVBBWXQugoDTLk9FQ7fSK5OB_SEE__LSH0e0m2Iz3Wxb960_q_ZgnGpkoQuOb_yUo4_fXL8wMJ9OC00fT1PxG6AOQuNvhhDAwCgT6q0_CQCT6w/s1600/majeed+nadapuram.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="598" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj24pMRbFx15PzrHpdN4qbLIsA8NXyt4DVBBWXQugoDTLk9FQ7fSK5OB_SEE__LSH0e0m2Iz3Wxb960_q_ZgnGpkoQuOb_yUo4_fXL8wMJ9OC00fT1PxG6AOQuNvhhDAwCgT6q0_CQCT6w/s640/majeed+nadapuram.jpg" width="640" /></a></div>
<br />
<span class="text_exposed_show"></span></div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com9tag:blogger.com,1999:blog-2041216608031259057.post-59134055856520675552015-07-26T01:29:00.000-07:002018-03-29T09:59:03.813-07:00ഗ്രീൻ സിഗ്നൽ -4<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLEgHkFAEv_uD4DHLnn6GHJuFV5ExzObzamn8_O25tDc3mT7_qTSBc1QK7MCBEX2DOB23jot3ozuBpJxv9Gw4bbUHNpjSF-ffolQm-u6DWiTx36gLE8HqZTbdUx26nzl6ji-PkqtpUqA4/s1600/green4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLEgHkFAEv_uD4DHLnn6GHJuFV5ExzObzamn8_O25tDc3mT7_qTSBc1QK7MCBEX2DOB23jot3ozuBpJxv9Gw4bbUHNpjSF-ffolQm-u6DWiTx36gLE8HqZTbdUx26nzl6ji-PkqtpUqA4/s640/green4.jpg" width="562" /></a></div>
<div style="text-align: justify;">
<br />
<h2>
<span style="color: red;"> ഭാഗം നാല് </span></h2>
ആദം ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കാൻ ശ്രമിക്കുന്നു,
ആദമിന്റെ ഹൃദയം മിടിപ്പ് കൂടാൻ തുടങ്ങി. ആദം
തളരുന്നു. ലൈലയും പിന്നാലെ വരുന്നു തളര്‍ന്നു വീഴുന്ന ആദമിനെ ലൈല താങ്ങിപ്പിടിച്ചു മരത്തിനു ചുവട്ടിൽ ഇരുത്തുന്നു.<br />
<div>
<br />
ഖൈസ് : ലൈലയോട് നേരിയ ശബ്ദത്തിൽ പറയുന്നു നിന്നെ തനിച്ചാക്കി ഞാൻ പോകുകയാണ് പ്രിയേ, ഞാൻ
പോയാൽ നീ ഒരിക്കലും തനിച്ചാവില്ല എന്ന് എന്റെ മനസ്സ് പറയുന്നു. നിന്നെ
സംരക്ഷിക്കാൻ ആരെങ്കിലും ഇവിടെ വരും. നമ്മൾ ഒരു പാട് പ്രാർഥിച്ചതല്ലേ
ദൈവം കൈ വിടില്ല.</div>
<br />
ഇന്നലെ നമ്മൾ ഒരു ശബ്ദം കേട്ടില്ലേ, ഒരു പക്ഷെ അത് ഏതോ
പേടകം വന്നു വീണതായിരിക്കും. നിനക്ക് കൂട്ടിനായി അതിൽ ആരെങ്കിലും ഉണ്ടാകും.
ഇത് പറഞ്ഞു തീരുമ്പോഴേക്കും ആദമിന്റെ ശ്വാസം പതുക്കെ നിലക്കാൻ
തുടങ്ങുന്നു. ആദം ലൈലയുടെ മടിയിൽ കിടന്നു മരിക്കുന്നു. ഖൈസിന്റെ ശരീരത്തിനടുത്ത് വിങ്ങി
പ്പൊട്ടിക്കൊണ്ട് ലൈല ഇരിക്കുന്നു. ഖൈസ് എന്നെ തനിച്ചാക്കി നീ പോയല്ലോ,
ഖൈസ് അവൾ വിങ്ങി വിങ്ങിക്കരയുന്നു<br />
<br />
മൂന്നു പേര് ലൈലയുടെ മുമ്പിലേക്ക് നടന്നു വരുന്നു രണ്ടു യുവാക്കളും ഒരു യുവതിയും ഖൈസിന്റെ ശരീരതിനടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുന്ന ലൈലയെ കാണുന്നു<br />
സ്ത്രീ : ലൈലയെ തട്ടി വിളിക്കുന്നു<br />
ലൈല : ആശ്ചര്യത്തോടെ അവരെ തന്നെ നോക്കുന്നു<br />
ഖൈസിനെ നോക്കി അവൾ പറയുന്നു, കണ്ണ് തുറക്കൂ ഖൈസ് ,<br />
ലൈല മൂന്നുപേരോടായി പറയുന്നു : എന്നെ തനിച്ചാക്കി എന്റെ ഖൈസ് പോയി<br />
ലൈല ആ സ്ത്രീയെ കെട്ടി പിടിച്ചു കരയുന്നു.<br />
മറ്റു രണ്ടു പേരും : ഖൈസിനെ എടുത്ത് മറവു ചെയ്യാൻ പോകുന്നു (ശേഷ ക്രിയകൾ നടത്തുന്നു)<br />
മൂന്നു പേരും ലൈലലയേയും കൂട്ടി പേടകത്തിഅനടുത്തേക്ക് നടക്കുന്നു<br />
മൂന്ന് പേരും പേടകത്തിനടുത്തെത്തുന്നു, പെട്ടെന്ന് ലൈലയുടെ ബോധം നഷ്ടമാകുന്നു<br />
ലൈലയെ അവർ പേടകകതിനടുത്കിടത്തുന്നു. കുറച്ചു കഴിയുമ്പോൾ ലൈലയ്ക്ക് ബോധം തെളിയുന്നു,<br />
അവൾ ഉറക്കെ വിളിക്കുന്നു: ഖൈസ് എന്റെ ഖൈസ് നീ എവിടെയാണ എന്റെ ഖൈസ്<br />
പേടകത്തിൽ
നിന്നിറങ്ങിയ സ്ത്രീ ലൈലയെ ആശ്വസിപ്പിക്കുന്നു.<br />
<br />
ലൈല കരഞ്ഞു കൊണ്ട് ആ
സ്ത്രീയുടെ കൈ പിടിച്ചു പറയുന്നു. വരൂ എന്നോടൊപ്പം വരൂ, അവർ എഴുതിവെച്ച
കല്ലിനടുതെയ്ക്ക് അവരെ മൂന്നു പേരെയും ലൈല കൊണ്ട് പോകുന്നു. എന്റെ
ഖൈസിന്റെ ചരിത്രം നിങ്ങൾ വായിക്കൂ. മൂന്നു പേരും ആ കല്ലിൽ കൊത്തി വെച്ചത് വായിക്കുന്നു. പെട്ടെന്ന് ലൈല വീണ്ടും കുഴഞ്ഞു വീഴുന്നു യുവതി അവരെ പരിചരിക്കുന്നു.</div>
<div style="text-align: justify;">
<br />
നാട്ടിൽ ടി
വിയിലും സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു. ചൊവ്വ ഗ്രഹത്തെ
ലക്ഷ്യം വെച്ചു നീങ്ങിയ പേടകം ഏതോ അജ്ഞാത ദ്വീപിൽ പതിച്ചതായി സന്ദേശം
ലഭിച്ചിരിക്കുന്നു. രണ്ടു യുവാക്കളും ഒരു യുവതിയും ചേർന്ന ശാസ്ത്ര
സംഘമായിരുന്നു പേടകത്തിൽ ഉണ്ടായിരുന്നത്. പത്തു വർഷം മുമ്പ് സമാനമായ സംഭവം
ഉണ്ടായിരുന്നു. അന്ന് യാത്ര ചെയ്ത മൂന്നു പേരെ കുറിച്ചു ഇത് വരെ ഒരു വിവരം
ലഭിച്ചിട്ടില്ല, യന്ത്രത്തകരാർ മൂലം പേടകം പസഫിക് സമുദ്രതിനടുത്തുള്ള ഒരു
ദ്വീപിലുണ്ടാന്നാണ് സൂചനകൾ ലഭിക്കുന്നത്, "ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ്" എന്ന
പേടകം ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു പുറപ്പെട്ടത്. പേടകതിനുള്ളിലെ സിഗ്നലുകൾ കണ്ട്രോൾ റൂമുവായി പ്രവർത്തിക്കുന്നത് കൊണ്ട്
അവരുമായി ആശയ വിനിമയങ്ങൾ നടത്താൻ കഴിയുന്നുണ്ടാന്നാണ് പുതിയ വിവരം. മൂന്നു
പേരും സന്ദേശങ്ങൾ അയച്ചു കൊണ്ടിരിക്കുന്നു. അവർ വീണു കിടക്കുന്ന
ദ്വീപിന്റ്റ് ചിത്രവും മാപും പരിശോധിച്ച് വരികയാണ്, ആ ദ്വീപിലേക്ക്
പോകാനുള്ള ഒരുക്കത്തിലാണ്, ഫോർ നോട്ട് ഫോർ നോട്ട് ഐയിറ്റ് ശാസ്ത്ര പ്രവർത്തകർ.
ദ്വീപിനെ ലക്ഷ്യമാക്കി രണ്ടു ദിവസത്തിനകം പുറപ്പെടുമെന്നും
ഒരാഴ്ചക്കുള്ളിൽ അവിടെ എത്താനാകുമെന്നും അവർ അറിയിക്കുന്നു.</div>
<div style="text-align: justify;">
<br />
ദ്വീപിനു
മുകളിൽ നാല് ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നു. മൂന്നു പേർക്കും
വയർലെസ്സ് സന്ദേശം കൊടുക്കുന്നു. ഹലോ ഞങ്ങൾക്ക് നിങ്ങളുടെ പേടകം പതിച്ച
സ്ഥലത്തേയ്ക്ക് അരമണിക്കൂരിനുള്ളിൽ എത്താൻ കഴിയും. ഇത് പസഫിക്
സമുദ്രത്തിന്റെ ഉൾഭാഗത്തുള്ള ഒരു ദ്വീപാണ്. കടൽതീരത്തേയ്ക്ക് പോകുന്നത്
ശ്രദ്ധിക്കുക. പേടകതിനടുത്ത് തന്നെ താമസിക്കുക. രക്ഷാ പ്രവർത്തകർ അവരോടു
വിളിച്ചു പറയുന്നു. യുവതി അവർക്ക് മറുപടി കൊടുക്കുന്നു ഞങ്ങൾ ഇപ്പോൾ
സുരക്ഷിതരാണ് ഞങ്ങൾ പേടകത്തിനു അടുത്തു തന്നെയുണ്ട് .</div>
<div style="text-align: justify;">
<br />
ആദമിന്റെ എഴുത്ത്
മൂന്നു പേരും വായിച്ചു കൊണ്ടിരിക്കുന്നു. എഴുത്ത് അവരെ വല്ലാതെ
ദുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. മൂന്നു പേരിൽ നീളം
കുറഞ്ഞ യുവാവ് പൊട്ടിക്കരയുന്നു. മൂന്ന് പേരുടെയും
കണ്ണുകളിൽ കണ്ണ് നീർ നിറയുന്നു.<br />
<br />
അവരെ
രക്ഷിക്കാനെത്തിയ നാല് ഹെലികൊപ്റ്റെറുകൾ പേടകതിനടുത്തു ഇറങ്ങുന്നു. അവർ ആദം കൊത്തി
വെച്ച കല്ലും ലൈലയെയും കൂട്ടി ഹെലികോപ്റെരിൽ കയറുന്നു,
കൂടെയുണ്ടായിരുന്ന നസീഫ് ഹെലികോപ്റ്റരിൽ കയറാൻ മടിക്കുന്നു. ഹെലികോപ്റ്ററിൽ കയറാതെ തന്റെ പിതാവിന്റെ ഖബറിന് അടുത്തേക്ക് ഓടുന്നു.
അവിടെ ഇരുന്നു പൊട്ടിക്കയുന്നു, എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നു. നാല് പേരും ഹെലികോപ്റ്ററിൽ കയറി. ഹെലികോപ്റ്റർ മുകളിലേക്ക് പറന്നുയരുന്നു.</div>
<div style="text-align: justify;">
<br />
ഹെലികൊപ്റ്റെരിനുള്ളിൽ ലൈല : നിങ്ങൾക്ക് ആദമിനെ അറിയുമോ? ആദമിന്റെ മക്കളെയും ഭാര്യയേയും അറിയുമോ? ലൈലയോടു
നസീഫിനെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീ പറയുന്നു " നിങ്ങളുടെ ആദമിന്റെ മകനാണ് ഈ ഇരിക്കുന്നത്, ലൈലയ്ക്ക് വിശ്വസിക്കാൻ കഴിയുന്നില്ല സന്തോഷത്താൽ അവരുടെ
കണ്ണ് നിറയുന്നു.<br />
യുവതി: പത്തു വർഷം മുമ്പ് കാണാതായ പേടകത്തിൽ
ഉണ്ടായിരുന്നത് ആദമും തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് ഈ പാറക്കല്ലിൽ
കൊത്തിവെച്ചിരിക്കുന്നത്. ഒപ്പം അവർ കണ്ടത്തിയ പുതിയ അറിവുകളും. ഈ അറിവുകൾ ശാസ്ത്ര ലോകം പഠന വിഷയമാക്കും".</div>
<div style="text-align: justify;">
<br />
അവർ നാട്ടിൽ എത്തുന്നു. അവരെ സ്വീകരിക്കാനായി വലിയ ജനക്കൂട്ടം കാത്തു നിൽക്കുന്നു. ലൈല
ആദമിന്റെ വീടിലേക്ക് പോകുന്നു. ആദമിന്റെ വീടും പ്രായമായ ഭാര്യയേയും
കാണുന്നു. അവർ സന്തോഷത്തോടെ ലൈലയെ വരവേൽക്കുന്നു. ലൈല അമ്പരന്നു
നിൽക്കുന്നു, ഇതുവരെ കാന്നാത്ത ഒരു പാട് കാഴ്ചകൾ നാട്ടിൽ ലൈല കാണുന്നു.</div>
<div style="text-align: justify;">
<br />
ടിവിയിലും
സോഷിയൽ മീഡിയകളിലും വാർത്തകൾ പ്രചരിക്കുന്നു (നസീഫിന്റെ ഭാര്യ അസ്മ
ചാനൽ ഓണ്‍ ചെയ്യുന്നു) ചനാലിലെ വാർത്ത. ഇങ്ങനെ വായിക്കുന്നു. പുതിയ
വിവരങ്ങളുമായി യുവ ശാസ്ത്രഞ്ജർ തിരിച്ചെത്തിയിരിക്കുന്നു. പത്തു വർഷം
മുമ്പ് കാണാതായ പേടകത്തെ പറ്റിയും അതിൽ മുമ്പ് സഞ്ചരിച്ചിരുന്ന തോമസിനെയും
ശേകരിനെയും ആദമിനെയും പറ്റിയുള്ള പുതിയ അറിവുകൾ അവർ
കണ്ടത്തിയിരിക്കുന്നു.<br />
<br />
ആദമിന്റെ ജീവിതത്തെ പറ്റിയും ശാസ്ത്ര ലോകം
ഇന്നേവരെ കണ്ടത്താത്ത പുതിയ സിഗ്നലുകളെ പറ്റിയും രേഖപ്പെടുത്തിയ അപൂർവ ശില
അവർ കണ്ടെത്തിയിരിക്കുന്നു. ആദം ഒരു പാട് കാലം ജീവിച്ചിരുന്നതായും
കൂട്ടിനു ലൈല എന്ന സ്ത്രീയുമുണ്ടായിരുന്നു എന്ന കൗതുകരമായ വാർത്തയും ലൈലയെ
അവർ നമ്മുടെ നാട്ടിൽ എത്തിച്ചതായും റിപ്പോർട്ടുകൾ ചെയ്യുന്നു. അവരെ കാണാൻ
ആയിരക്കണക്കിന് സന്ദർഷകരാനു എത്തിക്കൊണ്ടിരിക്കുന്നത്. സിഗ്നലുകളെ പറ്റിയും
നമ്മിൽ നിന്നും അകന്നു കഴിയുന്ന ഗോത്ര സമൂഹത്തെ പറ്റിയും കൂടുതൽ പഠിക്കാൻ ഗവണ്മെന്റ് പ്രതിജ്ഞബന്ധ മാണെന്നും അതികൃതർ അറിയിച്ചതായും വാർത്തകളിലൂടെ
പറയുന്നു. പത്തു വർഷം മുമ്പ് കാണാതായ പേടകത്തിൽ ഉണ്ടായിരുന്നത് ആദമും
തോമസും ശേകരുമായിരുന്നു അവരുടെ കഥകളാണ് അവർ കണ്ടത്തിയ ശിലകളിൽ കൊത്തി
വെച്ചിരിക്കുന്നത് ....ഒപ്പം അവർ കണ്ടത്തിയ കുറെ പുതിയ അറിവുകളും. ഈ
അറിവുകൾ പഠന വിഷയമാക്കുമെന്ന് ശാസ്ത്ര ലോകം അറിയിക്കുന്നു.<br />
ആദമിന്റെ ആദ്യ ഭാര്യയുടെ മടിയിൽ കിടന്നു സന്തോഷത്തോടെ ലൈല മരിക്കുന്നു</div>
<div style="text-align: justify;">
<br /></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-77072530152794588832015-07-26T01:27:00.001-07:002018-03-29T09:59:03.905-07:00ഗ്രീൻ സിഗ്നൽ -3<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQvIsxIWB2uD1kFgw6sZEPsMbLJeyI02NQgSyDTsIBannppoyuoq4JBkn4F4Eg1a0ygAmO96IWOJIvm5qz0-KFUdX5_v0aii1Y5RVdSq1Obq3TAVRw8hq-8bBNicihoQua1RoeS15QgBM/s1600/green3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="542" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQvIsxIWB2uD1kFgw6sZEPsMbLJeyI02NQgSyDTsIBannppoyuoq4JBkn4F4Eg1a0ygAmO96IWOJIvm5qz0-KFUdX5_v0aii1Y5RVdSq1Obq3TAVRw8hq-8bBNicihoQua1RoeS15QgBM/s640/green3.jpg" width="640" /></a></div>
<br />
<h2>
<span style="color: red;"> ഭാഗം മൂന്നു </span></h2>
നീണ്ട മുടി യുള്ള ശരീരം മുഴുവൻ തുകൽ വസ്ത്രം ധരിച്ച ഉയരമുള്ള മൂന്നു പേര് . അവർ അവരെ പിന്തുടരുന്നു തെളിഞ്ഞ ആകാശം, ഒഴുകുന്ന അരുവി നിറയെ മരങ്ങൾ പച്ച പരവതാനിപോലുള്ള പുല്തകിടുകൾ സുന്ദരമായ പൂന്തോട്ടം.<br />
ആദമും നീലിമയും മുഖത്തോടു മുഖം നോക്കി ഒഴുകുന്ന ശുദ്ധമായ അരുവിയുടെ അടുത്ത് മരച്ചുവട്ടിൽ നില്‍ക്കുന്നത് മൂന്നു പേരും കാണുന്നു.<br />
മൂന്നുപേരും ഉച്ചത്തിൽ : ആക്രോശിച്ചു ആദമിനെ പിടി കൂടുന്നു.</div>
<div style="text-align: justify;">
<br />
യുവതി : ഉച്ചത്തിൽ "ലേക്ക് ടക്ക് ലേക്ക് ടക്ക്" (അവനെ ഒന്നും ചെയ്യരുതേ അവനെ ഒന്നും ചെയ്യരുതേ) എന്ന് ഉച്ചത്തിൽ വിളിച്ചു കരയുന്നു. മൂന്നു പേരും ചേർന്ന് ആദമിന്റെ കൈകാലുകൾ ബന്ധിക്കുന്നു. ആദമിനെ വഹിച്ചു കൂടാരത്തിൽ മൂപന്റെ അടുത്തു എത്തിക്കുന്നു.</div>
<div style="text-align: justify;">
ആദമും യുവാക്കളും കൂടാരത്തിൽ, കൂടാരത്തിന്റെ ഓരോ ഭാഗത്തും പല രൂപത്തിലുള്ള ആയുധങ്ങളും അലങ്കാര വസ്തുക്കളും വെച്ചിരിക്കുന്നു. മൂപൻ ദേഷ്യത്തോടെ ആദമിനെ നോക്കുന്നു.</div>
<div style="text-align: justify;">
ആദം: എന്നെ ഒന്ന് ചെയ്യരുതേ ഉച്ചത്തിൽ നിലവിളിക്കുന്നു. പരസ്പരം സംസാരിക്കാൻ അറിയാതെ കുറച്ചു നേരം നിശബ്ദരായി ആദമും നീലിമയും മുഖത്തോടു മുഖം നോക്കി നിൽക്കുന്നു.<br />
<br />
മൂപൻ : "ലോക ടിക്ക് ലോക ടിക്ക്" എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നു .<br />
ഉടനെരണ്ടു തടിമാടന്മാർ ആദമിന്റെ കഴുത്തുപിടിച്ചു തറയിലേക്കു കിടത്തുന്നു. ആദമിനെ വധിക്കാനുള്ള ആജ്ഞയായിരുന്നു മൂപൻ പുറപ്പെടുവിച്ചത്.</div>
<div style="text-align: justify;">
<br />
നീലിമ : നില വിളിച്ചു കൊണ്ട് "ഡോക് ഡോക് ഡോക് " എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നു<br />
അതവൾ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. (അവരുടെ കൂട്ടത്തിൽ നിന്നും ഒരു യുവതി അങ്ങിനെ വിളിച്ചു പറഞ്ഞാൽ പിന്നെ അവരുമായി ഒന്നിച്ചു ജീവിക്കണമെന്നും അവരുടെ കൂട്ടത്തിൽ കഴിയാൻ ചുരുങ്ങിയത് നൂറു രാവും നൂറു പകലും കഴിയണമെന്നും അവരുടെ നിയമമാണ്.)</div>
<div style="text-align: justify;">
<br />
മൂപൻ : തടിച്ച മനുഷ്യരോട് "നയാ സെ നയാ സെ നയാസേ" (അവരുടെ സ്ഥാനത്തു തന്നെ ഇരിക്കാൻ പറയുന്നു) . മൂന്നു പേരും അവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നു<br />
<br />
മൂപൻ : "ലാകെ സാ ലാകെ സ സയിടീ" (കർമങ്ങൾ ചെയൂ)<br />
മൂന്നു യുവതികൾ : നീലിമയെ വട്ടത്തിൽ ഇരുത്തുന്നു<br />
ഒരു യുവാവ് : ആദമിന്റെ കൈ പിടിച്ചു കൊണ്ട് ചില വചനങ്ങൾ മന്ത്രിക്കുന്നു. ഇതൊരു വിവാഹകർമമാനെന്നു മനസ്സിലാക്കി സന്തോഷത്തോടെ ആദം കൈ വിരളിലെ മോതിരം തൊടുന്നു. ഈ മോതിരം മഹറായി നൽകി ഞാൻ സ്വീകരിച്ചു എന്ന് പതുക്കെ പറയുന്നു. നീലിമ മൂപന്റെ കാൽ തൊട്ട് വന്ദിക്കുന്നു.</div>
<div style="text-align: justify;">
<br />
"കുറെ ഹി ലാസ് ഹി ലാസ് ലോ ലാസ്" ഇങ്ങനെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വലിയൊരു കെട്ടു ഭാണ്ഡവും ചുമന്നു ആദമിന്റെ എർമാടതിലേക്ക് നീലിമയെ അവർ കൊണ്ട് പോകുന്നു. നീലിമയെ എർമാടത്തിൽ ഇരുത്തി അവർ തിരിച്ചു പോകുന്നു. യുവതി അവരോടു ഉറക്കെ: "സലാമതെ സലമതെ"</div>
<div style="text-align: justify;">
<br />
കൂടുകാരികളും സലമതെ സലമതെ എന്ന് തിരിച്ചു പറയുന്നു. തിരിച്ചു വരുമ്പോൾ ഒരു ചെറിയ കുട്ടി "സടെ സാ മാളൂ ജഹ ക്ബലെ" എന്ന് കരഞ്ഞു കൊണ്ടു പറയുന്നു (ഇനി ആന്റിക്ക് ഞങ്ങളോടൊപ്പം താമസിക്കാൻ നൂറു പകലും നൂറു രാത്രിയും കഴിയണമല്ലോ) അത് കേട്ടപ്പോൾ കൂട്ടത്തിലുള്ള എല്ലാവരും ഒരു നിമിഷം പരസ്പരം അങ്ങോട്ടും മിങ്ങോട്ടും നോക്കി. ദുഃഖം അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്നും വേഗത്തിൽ കൂടാരത്തിലേക്ക് നടക്കുന്നു.</div>
<div style="text-align: justify;">
<br />
സൂര്യൻ കടലിലേക്ക് താഴുന്നു. രണ്ടു പേരും അസ്തമയ സൂര്യനെ എർമാടത്തിൽ നിന്നും നോക്കി കാണുന്നു ഇരുട്ടാകുന്നു. നീലിമ കെട്ടു ഭാണ്ഡം അഴിച്ചു അതിൽ നിന്നും ഒരു വിളക്കെടുത്ത് രണ്ടു പ്രത്യേക ആകൃതിയിലുള്ള കല്ലുകൾ ഉരച്ചു കത്തിച്ചു വെക്കുന്നു. കുറച്ചു നേരം കൈകൾ മേല്പോട്ടുയർത്തി പ്രാര്തിക്കുന്നു. ആദം ആശ്ചര്യത്തോടെ അവളെ തന്നെ നോക്കി നില്ക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നേരം വെളുക്കുന്നു രണ്ടു പേരും രാവിലെ എഴുന്നേലക്കുന്നു. രണ്ടു കയ്യും ഉയർത്തി ആകാശത്ത നോക്കി അവൾ പ്രാർഥിക്കുന്നു.<br />
<br />
ആദം: നോക്കി നിൽക്കുന്നു. ആദമും പ്രഭാത പ്രാർത്ഥന നിർവഹിക്കുന്നു . ആദം അൽപനേരം ഖുറാൻ വായിക്കുന്നു. പ്രാർത്ഥന കഴിഞ്ഞ ഉടനെ രണ്ടു പേരും മുഖത്തോടെ മുഖം നോക്കി ഇരിക്കുന്നു. ആദം തന്റെ കയ്യിലുള്ള ഒരു മോതിരം ഊരി അവളുടെ വിരലിൽ അണിയിക്കുന്നു. <br />
<br />
ആദമും നീലിമയും പഴം പറിക്കാൻ പോകുന്നു. തോട്ടത്തിലൂടെ നടക്കുന്നു. കുറച്ചു നടന്നതിനു ശേഷം എർമാടതിലേക്ക് മടങ്ങുന്നു.</div>
<div style="text-align: justify;">
<br />
അവരോടു കൂടെ വന്ന എല്ലാവരും ഭാണ്ഡങ്ങളും പേറി കപ്പലിലേക്ക് പോകുന്നത് കാണുന്നു. രണ്ടു പേരും എർമാടത്തിൽ നിന്നിറങ്ങി കപ്പലിനടുത്തെയ്ക്ക് ഓടുന്നു. മൂപനും മറ്റെല്ലാവരും കപ്പലിനടുത്തു എത്തിയിരിക്കുന്നു. എല്ലാവരും കപ്പലിൽ കയറി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചെറിയ കുട്ടി നീലിമയുടെ കൈ പിടിച്ചു കൊണ്ട് പറയുന്നു "കയെ ഭാരോ കയെ സ്കാം ബീവികോ കയ്ബാ സ" ദൈവം തുണക്കുകയാണങ്കിൽ നമുക്ക് എന്നങ്കിലും വീണ്ടും കണ്ടുമുട്ടാം, അല്ലങ്കിൽ സ്വപ്നത്തിലൂടെ നമുക്ക് പരസ്പരം കാണാം.<br />
<br />
അവർ യാത്രയാകുമ്പോൾ നൂറു രാവും പകലും കഴിഞ്ഞിരുന്നില്ല. അവൾ അവരെ കരഞ്ഞു കൊണ്ട് യാത്രഅയക്കുന്നു. കപ്പൽ നോക്കത്താ ദൂരത്ത് മറയുന്നു. കരഞ്ഞു കണ്ട് കുറെ നേരം ദൂരെ ദൃഷ്ടികൾ ചലിപ്പിച്ചു അവിടെ ഇരിക്കുന്നു.<br />
<br />
രണ്ടു പേരും എർമാടതിലേക്ക് തന്നെ മടങ്ങുന്നു ആദം അവളെ സംസാരിക്കാൻ പഠിപ്പിക്കുന്നു. ആദ്യം ശരീരവയവങ്ങളെ കാണിച്ചു പേര് പറഞ്ഞു പഠിപ്പിക്കുന്നു<br />
ആദം : കാലു ചൂണ്ടി കാൽ<br />
യുവതി : കാലോ<br />
ആദം : കൈ ചൂണ്ടി കൈ<br />
യുവതി : കായ<br />
ആദം : മൂക്ക് തൊട്ട് മൂക്ക്<br />
യുവതി : മോക്ക്<br />
യുവതി : ആദമിന്റെ മൂക്ക് തൊട്ട് പറയുന്നു<br />
മൊക്ക<br />
<br />
മനോഹരമായ പൂന്തൊട്ടങ്ങലിലൂടെ നടക്കുന്നു, പൂക്കൾ പറിച്ചു ഓടുന്നു. അവർ സന്തോഷത്തോടെ ജീവിതം കഴിച്ചു കൂട്ടുന്നു. കാട്ടിനുള്ളിൽ പോയി വ്യത്യസ്ത പഴങ്ങൾ ഒന്നിച്ചു പറിച്ചു തിന്നുന്നു.<br />
<br />
ചിരിച്ചു കൊണ്ട് എന്റെ പേര് നീലിമ എന്ന് പറഞ്ഞു കടലിനു അഭിമുഖമായി അവൾ ഓടുന്നു. (അവൾ മലയാളം ശരിക്കും പഠിച്ചു കഴിഞ്ഞിരുന്നു) പാശ്ചാലത്തിൽ ഒരു ഗാനം.<br />
<br />
ആദം ഒരു പാട്ട് പാടുന്നു<br />
അനന്തമാം ഈ സാഗര മദ്ധ്യേ<br />
ആകാശ നീലിമ കുട നിവർത്തി<br />
ഗൃതുഭേദ ചക്രമറിയാതെ<br />
അനശ്വര പ്രേമ ലഹരിയിൽ<br />
ഈ മാൻ പേടകൾ<br />
ആനന്ദ നൃത്തമാടിടുന്നു<br />
<br />
രണ്ടു പേരും ആ ദ്വീപിലെ തോട്ടത്തിലെ വലിയ മരത്തിനു ചുവട്ടിൽ ഇരിക്കുന്നു. അവരുടെ ആചാരങ്ങളും മൂപനെ കണ്ടപ്പോൾ അവൾ സംസാരിച്ചത് എന്തായിരുന്നു എന്നും കൂട്ടുകാരിയുടെ ഇടയിൽ സംസാരിച്ചതും അവൾ ആദമിനോട് പറയുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആദം അവളോട് ദൈവത്തെ പറ്റിയും മതത്തെ പറ്റിയും മതാചാരങ്ങളെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. ഈ ലോകം വെറുതെ ഉണ്ടായതല്ല, ലോകത്തെ സൃഷ്ടിച്ച ഒരു ദൈവമുണ്ട്, ആ ദൈവത്തോട് നാം പ്രാർഥിക്കണം ഈ ദൈവമാണ് നമ്മെ സൃഷ്ടിച്ചത്. ദൈവത്തിനു നന്ദി കാണിക്കാൻ വേണ്ടിയാണ് നാം ആരാധനകൾ ചെയ്യുന്നത്. പ്രാർഥനാ കാര്യങ്ങളും ദൈവീക വചനങ്ങളും പറഞ്ഞു കൊടുക്കുന്നു. നീലിമ എല്ലാം ശ്രദ്ധാ പൂര്‍വം കേൾക്കുന്നു.</div>
<div style="text-align: justify;">
<br />
ഉച്ച സമയം<br />
ആദം അരുവിയിലേക്ക് നടക്കുന്നു അംഗ ശുദ്ധി വരുത്തി പ്രാർഥിക്കുന്നു. നീലിമയും പ്രാർഥനയിൽ ചേരുന്നു. നീലിമ: ഈ ദൈവത്തെ പറ്റിയും മതാ ചാരങ്ങളെ പറ്റിയും നേരത്തെ അറിഞ്ഞിരുന്നങ്കിൽ എന്റെ കൂട്ടുകാർകെല്ലാം ഞാൻ പറഞ്ഞു കൊടുക്കുമായിരുന്നു. അവർകിത് ഒരു പാട് ഇഷ്ടമാകുമായിരുന്നു. ഇനിയും എന്നങ്കിലും അവർ ഇവിടെ വരും അന്ന് എല്ലാം ഞാൻ അവരോടു പറയും.</div>
<div style="text-align: justify;">
<br />
രണ്ടു പേരും അരുവിയുടെ അടുത്ത് അരുവിയിൽ കാൽ നീട്ടി ഇരിക്കുന്നു, കാലിനു മുകളിലൂടെ വെള്ളം ഒഴുകി പോകുന്നു. നീലിമ അന്ന് നിങ്ങളുടെ കൈ പിടിച്ചത് എന്റെ സഹോദരൻ ആയിരുന്നു. എന്നെ ഒരു പാട് ഇഷ്ടപ്പെടുന്ന എന്റെ ഏക സഹോദരൻ.<br />
ആദം : എന്തായിരുന്നു നീലിമയുടെ സഹോദരൻ ആ സമയത്ത് പറഞ്ഞു കൊണ്ടിരുന്നത് . എന്റെ പെങ്ങളെ നിങ്ങൾക്ക് ഇണയാക്കി തരുന്നു. കണ്ണ് നനച്ചു കൊണ്ട് നീലിമ </div>
<div style="text-align: justify;">
<br />
നിറഞ്ഞ സന്തോഷത്തോടെ ആദം: ഇനി മുതൽ നിന്നെ ഞാൻ ലൈല എന്നാണു വിളിക്കുക. നീ എനിക്ക് ലൈലയും നിനക്ക് ഞാൻ ഖൈസുമാണ് .<br />
നീലിമ : ലൈല എന്ന് വിളിക്കുന്നത് എന്തിനാണ്, നിങ്ങളെ ഖൈസ് എന്ന് വിളിക്കാൻ പറഞ്ഞത് എന്ത് കൊണ്ടാണ്.<br />
ആദം : ഖൈസ്ന്റെയും ലൈലയുടെതും അനശ്വര പ്രണയമായിരുന്നു<br />
നീലിമ : എങ്കിൽ നമുക്കും ലൈലയും ഖൈസ്മാകാം<br />
ആദം : ഉച്ചത്തിൽ അവളെ വിളിക്കുന്നു, ലൈലാ<br />
നീലിമ : ഉച്ചത്തിൽ ഖൈസ് എന്ന് വിളിച്ചു കൊണ്ട് ഓടുന്നു.</div>
<div style="text-align: justify;">
<br />
അവർ ഓടുന്നതിനടയിൽ ഒരു പൂച്ച അവരുടെ മുമ്പിലൂടെ ഓടുന്നു. പൂച്ചയെ കണ്ട ലൈല ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി, </div>
<div style="text-align: justify;">
ഖൈസ് : എന്തിനാണ് കരയുന്നത് ?<br />
ഖൈസ് : നീ എന്തിനാണ് പൂച്ചയെ കണ്ടപ്പോൾ നില വിളിച്ചത് ?<br />
ലൈല : ഞങ്ങളുടെ ആ ചാരത്തിൽ ഇഷ്ടപ്പെട്ടവരുടെ കൂടെ സംസാരിക്കുന്നതിനിടയിൽ പൂച്ച കുറി യത്തിൽ ഓടിയാൽ പത്തു രാവും പത്തു പകലും സ്നേഹിക്കുന്ന പുരുഷനിൽ നിന്നും മാറി നിൽക്കനമെന്നാനു നിയമം. അത് പാലിച്ചില്ലങ്കിൽ നമ്മിൽ നിന്നൊരാൾ പിരിയുമ്പോൾ മറ്റെയാൾ ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് മരിക്കും. ഞാൻ ആദ്യം മരിക്കുകയാനനങ്കിൽ നിങ്ങൾ കഷ്ടപ്പെടാൻ പാടില്ല.</div>
<div style="text-align: justify;">
<br />
ആദം: നമുക്ക് മാറി നിൽക്കാം പത്തു രാവും പത്തു പകലുമല്ലെ. നമുക്ക് മാറി താമസിക്കാം അവിടെയുള്ള മറ്റൊരു മരത്തിനു മുകളിൽ ചെറിയ എർമാടം ഉണ്ടാക്കുന്നു. ആദം അവളെ എർമാടതിൽ തനിച്ചു താമസിപ്പിക്കുന്നു ലൈല ഒറ്റയ്ക്ക് ആ എർമാടത്തിൽ കിടക്കുന്നു.</div>
<div style="text-align: justify;">
<br />
ആദം ഒറ്റയ്ക്ക് പഴയ എർമാടത്തിൽ ഇരിക്കുന്നു. പതുക്കെ പറയുന്നു പത്തു പകലും പത്തു രാത്രിയും ലൈലയെ കാണാതെ സംസാരിക്കാതെ എങ്ങിനെ കഴിയും ആദം അസ്വസ്ഥനാകുന്നു. അവളുടെ ഓരോ വിശ്വാസം മനസ്സിൽ പിറുപിറുക്കുന്നു, അല്ലേലും ഈ ദ്വീപിൽ ഒരാൾ മരിക്കുംപോഴേക്കും മറ്റയാളെ സഹായിക്കാൻ ആളുകൾ ക്യു നില്കുകയല്ലേ, ഓരോ ഓരോ വിശ്വാസങ്ങൾ.</div>
<div style="text-align: justify;">
<br />
ആദം തോമസിനെയും ശേഖരിനെയും ഒർക്കുന്നു. അവർ എഴുതിയ പാരക്കല്ലും. പേടകവും നേരത്തെ സിഗ്നലിനെ കുറിച്ച എഴുതിയ പാറക്കരികിൽ ആദം നടക്കുന്നു. അവരുടെ കുഴി മാടത്തിൻ അരികിൽ പോയി അവർക്കു വേണ്ടി പ്രാർഥിക്കുന്നു. ആദം നേരത്തെ കോഡുകൾ എഴുതി വെച്ച പാറക്കല്ലിനടുതെക്ക് നടക്കുന്നു.</div>
<div style="text-align: justify;">
<br />
നേരത്തെ എഴുതി വെച്ച പാറക്കല്ലിനു ചുവട്ടിൽ തോമസിന്റെ മരണത്തെ പറ്റിയും ആ കപ്പലുകൾ വന്നതും യുവതിയെ കണ്ടതും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും അവരുടെ രസകരമായ ഭാഷയെ കുറിച്ചും എഴുതുന്നു. ഓരോ ദിവസവും ഓരോ സംഭവങ്ങളും എഴുതുന്നു. പത്ത് ദിവസം കഴിഞ്ഞത് ആദം അറിയുന്നില്ല. അത് എഴുതി തീരുമ്പോഴേക്കും പത്തു രാവും പത്തു രാത്രിയും കഴിയുന്നു. പത്തു രാവും പത്തു പകലും കഴിഞ്ഞ ദിവസം തന്റെ അരികിൽ വരാത്ത ആദമിനെ തേടി ലൈല നടക്കുന്നു. </div>
<div style="text-align: justify;">
ലൈല ഉച്ചത്തിൽ വിളിച്ചു ഖയിസ് ഖയിസ് അവർ ആ തോട്ടം മുഴുവൻ ചുറ്റുന്നു. അവസാനം പാറക്കഷണങ്ങളിൽ കൊത്തി വരയ്ക്കുന്ന ആദമിനെ അവൾ കാണുന്നു.</div>
<div style="text-align: justify;">
അവൾ തട്ടി വിളിക്കുന്നു (അപ്പോഴാണ് ആദം പത്തു രാവും പത്തു പകലും കഴിഞ്ഞ വിവരം അറിയുന്നത്.) ആദം : പത്തു രാവും പത്തു പകലും കഴിഞ്ഞോ ?<br />
ലൈല : അതെ<br />
ലൈല എന്താണ് ഈ കല്ലിൽ നിങ്ങൾ ചെയ്യുന്നത് .<br />
നേരത്തെ തോമസും ശേഖരും കൂടെതാമസിച്ച ഫ്ലാഷ് ബാക്ക്<br />
(ആദമിനെ പറ്റികൂടുതൽ അറിയാൻ അവൾ പേടകത്തിൽ എത്തുന്നതിനു മുമ്പുള്ള കാര്യങ്ങൾ ലൈല ചോദിക്കുന്നു)<br />
<br />
<div style="text-align: justify;">
ലൈല : ഖൈസ്, നിങ്ങളുടെ നാട് ഇത് പോലെ തന്നെയാണോ എനിക്ക് കാണാൻ കൊതിയാകുന്നു.<br />
ഖൈസ് തന്റെ വീട്ടിനെ പറ്റി പറയുന്നു <br />
രണ്ടു നിലയുള്ള ഒരു നാടിൻ പുറത്തെ വീട് <br />
നൂറ : മകനെ വിളിക്കുന്നു റാഷിദ് എഴുന്നെല്ക്കൂ റാഷിദ്<br />
മകൻ : എഴുന്നേൽക്കുന്നു ബത്ത്രൂമിലേക്ക് പോകുന്നു<br />
നൂറ: അടുക്കളയിൽ ജോലി ചെയ്യുന്നു</div>
<div style="text-align: justify;">
മേശപ്പുറത്തു ഭക്ഷണം കൊണ്ട് വെക്കുന്നു<br />
മകൻ : സ്കൂൾ യൂണി ഫൊം ദരിച്ച് ഭക്ഷണം കഴിക്കുന്നു<br />
നൂറ : ഭക്ഷണം പൊതിഞ്ഞു ബാഗിൽ വെച്ചു കൊടുക്കുന്നു<br />
കുട്ടി : സ്കൂൾ ബാഗുമായി പുറത്തു പോകുന്നു നൂരയോടു ബായി പറയുന്നു<br />
<br />
നൂറ : ബെഡ് റൂമിൽ പോകുന്നു കട്ടിലിലിൽ കിടക്കുന്ന ഭര്‍ത്താവ് ആദമിനെ വിളിക്കുന്നു<br />
ഇക്ക സമയം ഒരു പാടായി എഴുന്നെല്കൂ, ഇന്ന് ഓഫീസിൽ പോകുന്നില്ലേ<br />
ആദം : ഉറക്കിൽ നിന്നും എഴുന്നേലക്കുന്നു ചുമരിലെ ക്ലോക്കിലേക്ക് നോക്കുന്നു<br />
നൂറ : അടുക്കളയിൽ പോയി ഒരു കാപ്പ് ചായ ആദമിന് കൊടുക്കുന്നു<br />
ആദം : ഒരു പാട് ലയ്റ്റ് ആയല്ലോ , ബാത്രൂമിലേക്ക് ഓടുന്നു<br />
ആദം : ബാത്ത് റൂമിലേക്ക് പോകുന്നു ഡ്രസ്സ് മാറ്റി വരുന്നു<br />
നൂറ : ബ്രയിക് ഫാസ്റ്റ് : മേശമേൽ വെക്കുന്നു<br />
ആദം : ബ്രയിക് ഫാസ്റ്റ് കഴിക്കുന്നു<br />
<br />
മേശമേൽ വെച്ചിരിക്കുന്ന ടെലഫോണ്‍ റിംഗ് ചെയ്യുന്നു. നൂറ ഫോണ്‍ എടുക്കുന്നു<br />
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റ്റെക്നൊലൊജി - സർവകലാ ശാലയിൽ പഠിക്കുന്ന മകനായിരുന്നു <br />
മകൻ നസീഫിന്റെ ശബ്ദം </div>
<div style="text-align: justify;">
നൂറ : നിനക്ക് സുഖം തന്നെ അല്ലെ<br />
നസീഫ്
അതെ ഉമ്മാ ഞാൻ വെറുതെ വിളിച്ചതാണ്, എനിക്ക് സ്കോളർ ഷിപ്പ് കിട്ടി
അമേരിക്കയിലെ സ്പാസ് റ്റെക്നൊലൊജി യിൽ പഠിക്കാനുള്ള സ്കൊലര്ഷിപ്പ്
ലഭിച്ചിരിക്കുന്നു. നൂറയുടെ മുഖത്ത് നിറഞ്ഞ സന്തോഷം, </div>
നൂറ : ഞാൻ ഫോണ്‍
ഉപ്പയ്ക്ക് കൊടുക്കാം<br />
ഫോണ്‍ ആദമിന് കൊടുക്കുന്നു. ആദമിന്റെ മുഖത്ത് സന്തോഷം<br />
നസീഫ് ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞു വന്നു വിളിക്കാം നന്നായി പഠിക്കൂ.<br />
ഫോണ്‍ താഴെ വെക്കുന്നു. ആദം : ഓഫീസിലേക്ക് പോകുന്നു<br />
നൂറ അടുക്കളയിൽ പാത്രങ്ങളും വീടിന്റെ പരിസരവും വൃത്തിയാക്കുന്നു<br />
<br />
ഉച്ച സമയം<br />
മകൻ സ്കൂളിൽ നിന്നും വരുന്നു നൂറ : മകന് ഭക്ഷണം കൊടുക്കുന്നു.<br />
<br />
രാത്രി<br />
വീട്ടിനുള്ളിൽ<br />
മകൻ : പുസ്തകം വായിക്കുന്നു. നൂറ മകനെ പഠിക്കാൻ സഹായിക്കുന്നു മകനെ ഉറക്കുന്നു<br />
നൂറ
വാതിൽക്കൽ ഇരിക്കുന്നു ടി വി കാണുന്നു. ഇടയ്ക്ക് ക്ലോകിൽ സമയം
നോക്കുന്നു രാത്രി പന്ത്രണ്ടു മണി. സോഫയിൽ ഒരു നിമിഷം മഴങ്ങിപോകുന്നു<br />
ആദം : കോളിഗ് ബെൽ അടിക്കുന്നു<br />
നൂറ ഞെട്ടി ഉണരുന്നു : വാതിൽ തുറക്കുന്നു<br />
നൂറ പരിഭവത്തോടെ ചോദിക്കുന്നു കുറെ നേരമായോ ബെല്ലടിക്കുന്നു<br />
ആദം : ഇല്ല<br />
ആദം : നേരെ ബെഡ് റൂമില പോകുന്നു ഡ്രസ്സ് മാറുന്നു<br />
തീൻ മേശയിൽ ഇരുന്നു രണ്ടു പേരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു<br />
<br />
വീണ്ടും ദ്വീപിലേക്ക് <br />
എർമാടം<br />
ആദം കരഞ്ഞു കൊണ്ട് : ഇതായിരുന്നു ലൈല എന്റെ കുടുംബം<br />
ലൈല : മകനെയും ഭാര്യയെഉം ഒരു പ്രാവശ്യമെങ്കിലും എനിക്ക് കാണാൻ കഴിയുമോ ഖൈസ്<br />
ഒരു ദിവസം അവിടെ എത്താൻ എനിക്ക് കഴിയുമോ ഖൈസ് ?<br />
ഖൈസ് : എങ്ങിനെ കാണാൻ കഴിയും ലൈല<br />
ഇവിടെ
വന്നിട്ട് പത്തു വർഷം കഴിഞ്ഞു. മകനെ ഞാൻ അമേരിക്കയിൽ സ്പസ്
റെക്നോലോജിസർവ ശാലയിലേക്ക് പറഞ്ഞയചിരുന്നു. അവന്റെ റിസർച്ചും പഠനവും എന്തായി? ഒരു
വിവരവും ഇല്ല. ഒരു കാര്യം എനിക്കറിയാം അവനും എന്നെ പോലെ ഒരു ദിവസം ഇത്തരം
ഒരു യാത്രയ്ക്ക് ഒരുങ്ങും തീർച്ച.<br />
<br />
<br />
പാശ്ചാലത്തിൽ ഉയരുന്ന സംഗീതം<br />
നാടിനെ കുറിച്ചു ഒർമപ്പെടുത്തുന്ന ഒരു പാട്ട് ആദം പാടുന്നു<br />
ഒരുനാടൻ കഥയുടെ ശീലുകൾ പറയുന്ന മലയാള<br />
നാട്ടിലാണ് എന്റെ ഗ്രാമം<br />
അവിടെ തളിരിടും പൂവിടും ഓർമകളാണ്<br />
എന്റെ സ്വപ്നം<br />
ഓർമ്മകൾ മാത്രമാണ് എന്റെ സ്വപ്നം<br />
<br />
രണ്ടു പേരും മരത്തിനു ചുവട്ടിൽ ഇരിക്കുന്നു <br />
ഖൈസ് : എനിക്ക് തീരെ സുഖമില്ല ലൈല അടുത്തു തന്നെ പിരിയേണ്ടി വരുമെന്ന് തോന്നുന്നു<br />
ലൈല : ഇല്ല അങ്ങിനെയൊന്നും സംഭവിക്കില്ല നമ്മൾ ഇനിയും കുറെ കാലം ജീവിക്കും<br />
തമാശയായി
ആദം പറഞ്ഞു : ഞാൻ മരിച്ചാലും നീ ഒറ്റയ്കാവില്ലല്ലോ അന്ന് പൂച്ച മുറിച്ചു
കടന്നപ്പോൾ നമ്മൾ പത്തു രാവും പത്തു പകലും വിട്ടു നിന്നതല്ലേ,<br />
ലൈല : ചിരിച്ചു കൊണ്ട് തമാശയാക്കേണ്ട<br />
രണ്ടു പേരും പരസപരം സ്നേഹത്തോടെ ചിരിക്കുന്നു.<br />
<br />
അവർ
രണ്ടു പേരും ആ മരത്തിനു ചുവട്ടിൽ നിന്നും എർമാടതിലേക്ക് തന്നെ
നടക്കുന്നു. നല്ല ഇരുട്ടുള്ള രാത്രി. നേരം വെളുക്കാറായാപ്പോൾ ആദം
ഒരു വലിയ ശബ്ദം കേൾക്കുന്നു. ആ ശബ്ദം കേട്ട് ആദം ഞെട്ടി ഉണരുന്നു.
എർമാടത്തിൽ നിന്നും പതുക്കെ ഇറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നടക്കുന്നു.<br />
<br />
ഒരു
പേടകം അവിടെ പതിക്കുന്നു, ആ പേടകത്തിന് മുകളിൽ ഫൊർ നോട്ട് ഫൊർ നോട്ട്
എയിറ്റ് എന്നെഴുതിയിരിക്കുന്നു. ഈ പേടകം വീണ ശബ്ദമാണ് ആദം കേട്ടത്.<br />
<br />
പേടകത്തിൽ
മൂന്നു പേരുണ്ട്, ഒരു പെണ്ണും രണ്ടു ആണും. പരിക്കുകൾ ഒന്നുമില്ലാതെ മൂന്നു
പേരും ആ ദ്വീപിൽ ഇറങ്ങുന്നു, മൂന്നു പേരും നാട്ടിലെ കണ്ട്രോൾ റൂമുമായി
ബന്ധപ്പെടുന്നു. അവർ കണ്ട്രോൾ റൂമിൽ വിളിച്ചറിയിക്കുന്നു ഞങ്ങൾ
സുരക്ഷിതരാണ്.<br />
<br />
<br />
<br />
<span style="color: red;">തുടരും </span><br />
<a href="http://www.artofwave.com/2015/07/4.html" target="_blank"><span style="color: blue;">നാലാം ഭാഗം വായിക്കാൻ </span></a><br />
<br /></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-82605130283100589572015-07-26T01:22:00.001-07:002018-03-29T09:59:03.997-07:00ഗ്രീൻ സിഗ്നൽ -2<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinbtbDPbLPUQzqP0PC399N4O75bmBC7lx2RXyV1752AClLrpmcmgc8Kk2U5mE8oatBRP3gbtyVf1LC4Z3UoiBl59FHvTL3UEfJP01RbbY0n6oKoHJGT-hw3OvkZ9PSUWl47Ta1fu7Km3Q/s1600/green.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="514" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinbtbDPbLPUQzqP0PC399N4O75bmBC7lx2RXyV1752AClLrpmcmgc8Kk2U5mE8oatBRP3gbtyVf1LC4Z3UoiBl59FHvTL3UEfJP01RbbY0n6oKoHJGT-hw3OvkZ9PSUWl47Ta1fu7Km3Q/s640/green.jpg" width="640" /></a></div>
</div>
<div style="text-align: justify;">
<h2>
<span style="color: red;">രണ്ടാം ഭാഗം </span></h2>
തോമസ് : നമ്മൾ കണ്ട കാഴ്ചകളും
അനുഭവങ്ങളും നമുക്ക് ലഭിച്ച സിഗ്നൽ കോഡുകളും ഇവിടെ എഴുതി വെക്കാം,
എന്നങ്കിലും മനുഷ്യർ ഇവിടെ എത്താതിരിക്കില്ല, ഒരു പേടകമോ നൗകയോ ഇവിടെ
എത്തുമെന്ന് പ്രതീക്ഷിക്കാം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ കോഡുകളിലൂടെയും സിഗ്നലുകളിലൂടെയും ഒരു പാട്
പുതിയ അറിവുകൾ കണ്ടത്താൻ അവർക്ക് സാധിച്ചെന്നു വരും. അതായിരിക്കും നമുക്ക്
ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആദം: അതെ തോമസ് ഞാനും അത്
ചിന്തിക്കുകയായിരുന്നു. അവർ രണ്ടു പേരും തോട്ടത്തിലൂടെ നടക്കുന്നു.
എഴുതാൻ പറ്റുന്ന പരന്ന കല്ലുകൾ തിരയുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കല്ല് കണ്ടെത്തുന്നു. അവർക്ക് ലഭിച്ച അജ്ഞാത കോഡുകളെ പറ്റിയും
ചിത്രങ്ങളെ പറ്റിയും കണ്ട കാഴ്ചകളും ശേകരിന്റെ മരണത്തെ പറ്റിയും അതിൽ എഴുതി
വെക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സൂര്യൻ കടലിലേക്ക് താഴുന്നു. രാത്രി രണ്ടു പേരും എർമാടത്തിൽ
കിടക്കുന്നു നല്ല ഇരുട്ട്, ശക്തമായ ഇടിയോടും മിന്നലോടുകൂടെയുള്ള മഴ
വര്‍ഷിക്കുന്നു, ആ ശക്തമായ മിന്നലിൽ തോമസ് മരണപ്പെടുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സൂര്യൻ
ഉദിച്ചുയരുന്നു, മരത്തിനു താഴെ നിറയെ വെള്ളം, തോമസിനെ ആദം വിളിക്കുന്നു
ആദം: തോമസ്, എഴുന്നെൽക്കൂ തോമസ്. തോമസിന് ഒരനക്കവുമില്ല, ഇടി മിന്നലേറ്റ് തോമസ് മരിച്ചതായി ആദം
മനസ്സിലാക്കുന്നു. തോമസിന്റെ നെഞ്ചിൽ തലചേർത്തു പിടിച്ചു ആദം
കരയുന്നു. ശേകരിനെ മറവു ചെയ്ത സ്ഥലത്തേയ്ക്ക് തന്നെ തോമസിനെയും വഹിച്ചു ആദം
പോകുന്നു, ശേഷക്രിയ നടത്തുന്നു.</div>
<div style="text-align: justify;">
<br />
ആദം നേരെ പേടകതിനുള്ളിലേക്ക്
നടക്കുന്നു സ്വിച്ച് ഓണ്‍ ചെയ്യുന്നു, ഒന്നും വർക്കാകുന്നില്ല. മിന്നലിൽ
തോമസിന്റെ ജീവിതം നഷ്ടമായത് പോലെ അല്പമെങ്കിലും നാടുമായി ബന്ധപ്പെടാം എന്ന
പ്രതീക്ഷയുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ മുഴുവൻ നശിച്ചു പോകുന്നു.
സ്ക്രീൻ മുഴുവൻ കത്തി ക്കരിഞ്ഞിരിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആദം കടൽ തീരത്തിരിക്കുന്നു.
(കടലിനെ നോക്കി കൈകള മേൽപ്പോട്ട്ഉയർത്തി പ്രാർഥിക്കുന്നു, ഏകാന്തതയുടെ
രാവുകളും പകലുകളും കടന്നു പോകുന്നു.)</div>
<div style="text-align: justify;">
<br />
കുറെ നേരം കടൽ തീരത്ത്
ഇരീക്കുന്നു. ദൂരെ നിന്നും എന്തോ നീങ്ങി വരുന്ന മങ്ങിയ കാഴ്ച കാണുന്നു.
(ദൂരെ നിന്നും തീരത്തേയ്ക്ക് ഒരു രൂപം അടുത്തു വരുന്നു) ആദം
എർമാടത്തിലേക്ക് ഓടി പോകുന്നു. എർമാടത്തിൽ കയറി ദൂരെ കടലിലേക്ക് തന്നെ
നോക്കി. ഒരു ചെറു കപ്പൽ തീരത്തേയ്ക്ക് അടുത്തു വരുന്നു. ആദമിന്റെ
മുഖത്ത് മുഴുവൻ ആകാംക്ഷ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിറയെ കൊത്തു പണികളിൽ തീർത്ത ഒരു അമ്പലം
പോലെയുള്ള, മരങ്ങൾ കൊണ്ട് നിർമിച്ച വ്യത്യസ്ത രൂപങ്ങൾ വരച്ചുകൊത്തു പണി
ചെയ്ത ത്രികോണാക്രുത്യിലുള്ള ഒരു കപ്പൽ തീരത്തേയ്ക്ക് അണയുന്നു. ശരീരം
മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മറച്ച കുറെ മനുഷ്യർ അതിൽ നിന്നും ഇറങ്ങുന്നു.
കുറെ കെട്ടുഭാണ്ഡങ്ങൾ അതിൽ നിന്നും ഇറക്കി വെക്കുന്നു. ശരീരം മുഴുവൻ
തുകല്കൊണ്ട് മറച്ച ഇരുപതു പുരുഷന്മാരും പന്ത്രണ്ടു സ്ത്രീകളും മൂന്നു
കുട്ടികളും ആദം താമസിക്കുന്ന മരത്തിനു എതിർ ഭാഗത്തേയ്ക്ക് നടന്നു
നീങ്ങുന്നു. ആണുങ്ങൾ ഒരു പാടുയരവും തടിയും ഉള്ളവർ, അത്രയൊന്നും ഉയരമില്ലാത
സ്ത്രീകൾ. അവർ കുറച്ചു ദൂരത്തേക്കു നടക്കുന്നു, ആദം അവരെയും നോക്കി
മരത്തിൽ തന്നെ ഇരിക്കുന്നു.</div>
<div style="text-align: justify;">
<br />
അവരുടെ കൂട്ടത്തിൽ പ്രത്യേക വേഷംധരിച്ച
ഒരാൾ തുകലുകൾ ചേർത്തുണ്ടാക്കിയ ഒരു തൊപ്പി തലയിൽ
വെച്ചിരിക്കുന്നു. അദ്ദേഹം ഒരു മരക്കഷണം കൊണ്ട് നിലത്ത് വരഞ്ഞതിനു ശേഷം
ഉച്ചത്തിൽ കൂടെയുള്ളവരോട് പറയുന്നു "ടിക്ക് ടിക്ക് ടിക്ക്" അത് കേട്ട
ഉടനെ എല്ലാവരും ചേർന്ന് മനോഹരമായ ഒരു കൂടാരം അവിടെ നിർമ്മിക്കുന്നു, കാണാൻ
നല്ല അഴകുള്ള കൂടാരം, പ്രത്യേക ഇലകളും കയറുകളും ഉപയോഗിച്ചാണ് കൂടാരം
നിര്‍മ്മിക്കുന്നത്. വ്യത്യസ്ത കളറുകളുള്ള തുകലുകളും ഇലകളും, മനോഹാരിത വർദ്ധിപ്പിക്കാൻ മൃഗങ്ങളുടെ കൊമ്പുകളും പല്ലുകളും അലങ്കാരമായി ചേർത്തു
വെക്കുന്നു.<br />
<br />
ആദം തോട്ടത്തിൽ നിന്നും പഴം പറിക്കുന്നു. ശരീരം
മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മൂടിയ സുന്ദരികളായ അഞ്ചു സ്ത്രീകൾ ആദമിന്റെ
മുമ്പിൽ വരുന്നു. അഞ്ചു പേരും വ്യത്യസ്ത കളറുകളുള്ളതുകൽ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, ചുവപ്പ്, മഞ്ഞ , പച്ച , നീല, കറുപ്പ്, അവരുടെ മുഖം
മാത്രമേ കാണുന്നുള്ളൂ. കൂട്ടത്തിൽ ഒരു പെണ്ണ് അവളുടെ തലയിൽ കിരീടം
ചൂടിയിരിക്കുന്നു. ആദമിനെ കണ്ട യുവതികൾ ഒരു നിമിഷം അമ്പരന്നു
നിൽക്കുന്നു. അവരുടെതായ ഭാഷയിൽ കൂടെയിരുന്നവരോട് "ഹോക് ലോക ഹോക് ലോക ഹോക്
ലോക" എന്ന് ആവര്‍ത്തിച്ചു പറയുന്നു. ഇത് കേട്ടപ്പോൾ ആദം അവരിൽ നിന്നും
മറ്റൊരു ഭാഗത്തേയ്ക്ക് ഓടി പോകുന്നു.</div>
<div style="text-align: justify;">
<br />
യുവതികൾ തിരിച്ചു അവരുടെ
തമ്പിലേക്ക് നടക്കുന്നു അവരുടെ കൈകളിൽ ഓലകൊണ്ട് മെടഞ്ഞ കൊട്ടയുണ്ട്,
കോട്ടയിൽ നിറയെ പഴങ്ങളും. അവരുടെതായ ഭാഷയിൽ അവർ സംസാരിക്കുന്നു. (നാസേ നകോ
നകോ നാസി) ഒരു തരം പ്രത്യേക ശബ്ദമാണ് പുറത്തു വരുന്നത്. കറുപ് തുകൽ ധരിച്ച കുറിയ യുവതി : "നായ് നയെ സഹ ബാടൂ" (ആദമിനെ കണ്ട കാര്യം നമ്മുടെ
മൂപനെ അറിയിക്കണം). ഇത് തന്നെ മറ്റു മൂന്നു പേരും പറയുന്നു. കിരീടം തലയിൽ
വെച്ച നീല കളറുള്ള യുവതി : നോ ന്നോ നായ ബാടൂ (ആദമിനെ കണ്ട കാര്യം മൂപനോട്
പറയരുത്) മൂപനെ ഇപ്പോൾ അറിയിക്കരുത് എന്ന് പറയുന്നു.</div>
<div style="text-align: justify;">
<br />
കൂടാരം</div>
<div style="text-align: justify;">
കൂടാരത്തിൽ
നിറയെ ചില ചെടികൾ കുറെ തുകൽ വസ്ത്രങ്ങൾ, മൂപനും കുറച്ചു പേർക്കും
ഇരിക്കാനുള്ള വലിയ ഇരിപ്പിടം, മൂപനും മറ്റു മൂന്നു പേരും കൂടെ മരത്തടി
കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ ചക്രം കറക്കുന്നു. യുവതികൾ കൂടാരത്തിലേക്ക്
കയറി വരുന്നു. അവർ പറിച്ച പഴവർഗങ്ങൾ മൂപന്റെ മുമ്പിൽ വെച്ചു, നേരെ
കൂടാരതിനുള്ളിലേക്ക് പോകുന്നു. തമ്പിനുള്ളിൽ മൂപനും മറ്റുള്ളവരും ചേർന്ന് പ്രത്യേക തരംശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പ്രാര്‍ഥനാ മന്ത്രങ്ങൾ ഉരുവിടുന്ന ശബ്ദം.<br />
<br />
ആദം
തോട്ടത്തിലൂടെ നടക്കുന്നു പഴം പറിക്കുന്നു. അഞ്ചു യുവതികളും ആദമിന്റെ
അരികിലൂടെ നടന്നു നീങ്ങുന്നു. ആദമിനെ അവർ കണ്ടു മുട്ടുന്നു. എല്ലാ ദിവസവും
അവർ വരുന്ന വഴിയിൽ ആദം
അവരെ കാത്തിരിക്കുന്നു. തലയിൽ കിരീടം വെച്ച യുവതി അനുരാഗത്തോടെ ആദമിന്റെ
മുഖത്തു തന്നെ നോക്കി നില്കുന്നു. മറ്റു നാല് യുവതികൾ പഴം പറിക്കുന്നു. പഴം പറിച്ചു കഴിഞ്ഞ യുവതികൾ "സയ്യിടീ സയ്യിടീ" ഉറക്കെ വിളിക്കുന്നു ആദമിൽ
ലയിച്ച യുവതി പെട്ടെന്ന് ഞെട്ടുന്നു, അവരുടെ കൂടെ ആദമിനെ നോക്കി ചിരിച്ചു
കൊണ്ട് കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങുന്നു, ഇടയ്ക്ക് ആദമിനെ തിരിഞ്ഞു
നോക്കുന്നു.</div>
<div style="text-align: justify;">
<br />
കൂടാരത്തിന് മുമ്പിൽ മൂപനും രണ്ടു യുവാക്കളും ഇരിക്കുന്നു.
യുവതികൾ കൂടാരത്തിനുള്ളിലേക്ക് പോകുന്നു. എല്ലാവരും പഴ വർഗങ്ങൾ
ഭക്ഷിക്കുന്നതിനിടയിൽ കുറിയ യുവതി മൂപന്റെ അടുത്ത് പോകുന്നു ആദമിനെ
കാണുന്ന കാര്യം മൂപനെ രഹസ്യമായി അറിയിക്കുന്നു.<br />
കുറിയ യുവതി: "നയ്സ് സ ബാലാ
ബാടൂ" (ഞങ്ങൾ പഴം പറിക്കുന്നതിനിടയിൽ ഒരാളെ കാണാറുണ്ട് നമ്മുടെ നീലിമ
യ്ക്ക് അവരോടു സ്നേഹമാണ്) </div>
<div style="text-align: justify;">
മൂപൻ : "സഹ ലോക സഹേ" (ഞാൻ അറിഞ്ഞ കാര്യം അവളെ
അറിയിക്കരുത്) </div>
<div style="text-align: justify;">
കുറിയ യുവതി : അവിടെ നിന്നും തിരിച്ചു വരുന്നു<br />
കൂടാരത്തിന്റെ മുൻവശത്തു കൂടെ അഞ്ചു യുവതികൾ (നേരത്തെ ധരിച്ച അതെ വസ്ത്രം തന്നെ)<br />
ചെറിയ ഓലകൊണ്ട് മടഞ്ഞ കൊട്ടയുമായി പഴം പറിക്കാൻ ഇറങ്ങുന്നു അവർ ഇറങ്ങിയ ഉടൻ<br />
(കൂടാരത്തിൽ മൂപനും മല്ലന്മാരായ നാല് പേരും ഇരിക്കുന്നു)<br />
<br />
ഉയരമുള്ള
ഇരിപ്പിടത്തിൽ ഇരിക്കുന്ന മൂപൻ. </div>
<div style="text-align: justify;">
മൂപൻ ഉച്ചത്തിൽ : "നകെ നകെ നകെ"<br />
ഉടനെ
മല്ലന്മാരായ മൂന്നു യുവാക്കൾ മൂപന്റെ മുമ്പിൽ വരുന്നു.<br />
മൂന്നു പേരും :
"സ്തുതിയ സ്തുതിയ സ്തുതിയ" എന്ന് ഉറക്കെ പറയുന്നു. </div>
<div style="text-align: justify;">
മൂപൻ : ഉച്ചത്തിൽ "ബീവീകോ
സലമതെ ബാടൂ" (യുവതികളെ പിന്തുടരാനും ആദമിനെ പിടിച്ചു കൊണ്ടുവരാനും
ആജ്ഞാപിക്കുന്നു)<br />
മൂന്നു പേരും : കൂടാരത്തിൽ നിന്നും ഇറങ്ങുന്നു.</div>
<div style="text-align: justify;">
തുടരും<br />
<a href="http://www.artofwave.com/2015/07/3.html" target="_blank"><span style="color: blue;">മൂന്നാം ഭാഗം വായിക്കാൻ </span></a></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-8075308584020522822015-07-26T01:22:00.000-07:002015-08-17T00:51:28.989-07:00ഗ്രീൻ സിഗ്നൽ -1<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAJck-PW_rrdTzs6zGQfmPPk0yXoltxEKMiY1nAqzFwR8Lz6bWjcb1pPFB6ij0cFzuXGZ_FuLZ2qLnsyUD6sQN1V9xB7bwHa9lMioGFXdBpOFXha3OV3n65uTNa8cMV36BXJhNSdQhyphenhyphen2Y/s1600/green1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="460" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjAJck-PW_rrdTzs6zGQfmPPk0yXoltxEKMiY1nAqzFwR8Lz6bWjcb1pPFB6ij0cFzuXGZ_FuLZ2qLnsyUD6sQN1V9xB7bwHa9lMioGFXdBpOFXha3OV3n65uTNa8cMV36BXJhNSdQhyphenhyphen2Y/s640/green1.jpg" width="640" /></a></div>
നേരം വെളുത്തു തുടങ്ങി ചെറിയ ചെറിയ കുറെ വീടുകളുള്ള കോളനി. വീടുകൾക്കിടയിലൂടെയുള്ള ചെറിയ റോഡിലൂടെ പത്തു വയസ്സുള്ള ഒരു ബാലൻ (മണി ക്കുട്ടൻ) സൈകിളിൽ പത്രക്കെട്ടുമായി വരുന്നു പത്രക്കടലാസുകൾ വീടിന്റെ ഗൈറ്റിനു മുമ്പിൽ വലിച്ചെറിഞ്ഞു ബെല്ലടിച്ചു കൊണ്ട് അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗ്രഹനാഥൻ റാഫി ആ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു. ഭാര്യ വാതിൽക്കൽ ഇരിക്കുന്ന ഭർത്താവ് റാഫിക്ക് ഒരുകപ്പു ചായയുമായി വരുന്നു. റാഫി ചായയുമായി ഗേറ്റ്നടുത്ത് നടന്നു പത്രമെടുത്ത് വീണ്ടും കസേരയിൽവന്നിരീക്കുന്നു. പത്രത്തിലെ തലവാചകങ്ങൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു. പത്തു വയസ്സുള്ള മകൾ അസ്മ ടി വി ഓണ്‍ ചെയ്യ്തു, പത്രക്കടലാസിലെ പ്രധാന വാർത്ത തന്നെയാണ് ടി വി വാർത്താവതാരികയും വായിക്കുന്നത് .</div>
<div style="text-align: justify;">
<br />
«ചൊവ്വ ഗ്രഹം ലക്ഷ്യമാക്കി പുറപ്പെട്ട ഇന്ത്യുടെ ത്രീ നോട്ട് ത്രീ നോട്ട് സെവൻ ലക്ഷ്യ സ്ഥാനത്തെത്താതെ വിക്ഷേപണ ദൌത്യം പരാചയപ്പെട്ടു. പേടകത്തിലുണ്ടായിരുന്ന മൂന്നു പേരെ കുറിച്ചു ഒരു വിവരവുമില്ല, പേടകം സുരക്ഷിതമായി എവിടെയോ പതിച്ചതായി മാത്രം വിവരങ്ങൾ ലഭിച്ചതായി വിക്ഷേപണ ഡയറക്ടർ അരവിന്ദാക്ഷ ഷെട്ടി അറിയിച്ചു. സിഗ്നൽ തകരാറായത് കൊണ്ട് അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല. ഇന്നലെ വൈകുന്നേരം രണ്ടു മണിക്കായിരുന്നു ചൊവ്വയിലേക് ശാസ്ത്രജ്ഞരായ തോമസിനെയും ശേഖരിനെയും ആദമിനെയും വഹിച്ച പേടകം പുറപ്പെട്ടത്, മൂന്നു പേരുടെയും ഒരു വിവരവും ഇത് വരെ ലഭ്യമായിട്ടില്ല, സാങ്കേതിക തകരാർ മൂലമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. ഷെട്ടി അറിയിച്ചു.<br />
<br />
നിറയെ കാടുകളും അരുവികളും പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങളും ചെടികളും നിറഞ്ഞ മനുഷ്യവാസമില്ലാത്ത മനോഹരമായ ദ്വീപ്, യാത്രക്കിടയിൽ പേടകം അവിടെ പതിക്കുന്നു. അതിലുണ്ടായിരുന്ന മൂന്നു യുവാക്കളും പരിക്കുകൾ ഒന്നുമില്ലാതെ പേടകത്തിൽ നിന്നും രക്ഷപ്പെടുന്നു. ആ ദ്വീപിൽ ഇറങ്ങുന്നു. മൂന്നു പേരും അവർ എത്തിപ്പെട്ട സ്ഥലം ആകാംക്ഷയോടെ വീക്ഷിക്കുന്നു. പേടകത്തിനുള്ളിൽ ഘടിപ്പിച്ച എലെക്ട്രോണിക് ഉപകരണങ്ങൾ ഓണ്‍ ചെയ്യുന്നു. പേടകത്തിന്നുള്ളിൽ നിറയെ ഇലക്ട്രോണിക് സ്ക്രീനുകളാണ്. വലിയ സ്ക്രീനുള്ള എലെക്ട്രിക്ക് ഡിവൈസുകൾ. നാടുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്, നാട്ടിലെ കണ്ട്രോൾ റൂമിലേക്കുള്ള സിഗ്നൽ അവർക്ക് ലഭിക്കുന്നില്ല. സിഗ്നൽ ലഭിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു</div>
<div style="text-align: justify;">
<br />
തോമസ് : ആദം ഇതാ നോക്കൂ നമുക്ക് സിഗ്നൽ ലഭിക്കുന്നുണ്ട്<br />
ആദം : അതെ പക്ഷെ കണ്ട്രോൾ റൂമുമായി കണക്ട് ആകുന്നില്ല<br />
ശേഖർ : അതെ ആദം, നമ്മൾ എന്ത് ചെയ്യും ? <br />
തോമസ് : എങ്ങിനെയങ്കിലും നമ്മൾ സുരക്ഷിതമായി ഇവിടെ താമസിക്കുന്ന കാര്യം കണ്ട്രോൾ റൂമിൽ അറിയിക്കണം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആദം : വല്ലാതെ വിശപ്പും ദാഹവും<br />
തോമസ് : നമുക്കീ സ്ഥലമൊന്നു ചുറ്റി ക്കറങ്ങി വരാം<br />
<br />
മൂന്നു പേരും ആ ദ്വീപിലൂടെ നടക്കുന്നു. നിറയെ പഴ വർഗങ്ങൾ നിറഞ്ഞ മരങ്ങൾ, ചെറിയ ചെറിയ ശുദ്ധ ജലം ഒഴുകുന്ന അരുവികൾ. അരുവിയിലെ വെള്ളംകുടിച്ചു പഴ വർഗങ്ങൾ ഭക്ഷിച്ചു. മൂന്നു പേരും അരുവിയിൽ മുങ്ങി ക്കുളിക്കുന്നു. കുളി കഴിഞ്ഞു മൂന്നു പേരും അരുവിയുടെ അടുത്ത് ഇരിക്കുന്നു ശേഖർ : നമ്മൾ എവിടെ താമസിക്കും<br />
തോമസ് : സുരക്ഷിതമായ ഒരു സ്ഥലം നമുക്ക് കണ്ടുപിടിക്കാം<br />
ആദം : ഞാൻ ഒരു കാര്യം പറയട്ടെ<br />
തോമസ് : പറയൂ<br />
ആദം : അതാ ആ മരം നോക്കൂ<br />
അരുവിയുടെ അടുത്തായി ഒരു പാട് വള്ളികളുള്ള വലിയൊരു പടവൃക്ഷം<br />
തോമസ് : അതെ കാണുന്നുണ്ട്<br />
ആദം : നമുക്കിതിൻമെൽ ഒരു എർമാടം ഉണ്ടാക്കിയാലോ ഈ വള്ളികൾതൂങ്ങിക്കിടക്കുന്നത് കൊണ്ട് മുകളിൽ കയറാൻ എളുപ്പമാണ്<br />
തോമസ് : നല്ല ഐഡിയ <br />
മൂന്നു പേരും ചേർന്ന് ആ മരത്തിനു മുകളിൽ മനോഹരമായ എർമാടം ഉണ്ടാക്കി</div>
<div style="text-align: justify;">
അവർ മൂന്നു പേരും എർമാടത്തിൽ വിശ്രമിക്കുന്നു</div>
<div style="text-align: justify;">
കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം <br />
മൂന്നു പേരും വീണ്ടും പേടകത്തിനുള്ളിലേക്ക് നടക്കുന്നു<br />
മൂന്നു പേരും അവരുടെ എലെക്ട്രോനിക് ഉപകരണങ്ങൾ ഓണ്‍ ചെയ്ത് പ്രവര്തിപ്പിക്കുന്നു. സ്ക്രീനിൽ അവർക്ക് ചില വരകൾ കാണാൻ കഴിയുന്നു. ചില വ്യത്യസ്ത കാഴ്ചകൾ. അവരുടെ കമ്പ്യൂട്ടർ അജ്ഞാതമായ ഏതോ ചില സിഗ്നലുകലിലേക്ക് കണക്റ്റ് ആകുന്നു.</div>
<div style="text-align: justify;">
<br />
ശേഖർ : നമുക്ക് സിഗ്നലുകൾ ലഭിക്കുന്നു.<br />
തോമസ് : അതെ സിഗ്നലുകൾ ലഭിക്കുന്നുണ്ട്<br />
ആദം : കണ്ട്രോൾ റൂമുമായി വരുന്ന സിഗ്നൽ അല്ലല്ലോ ഇത് ?<br />
തോമസ് : ശരിയാണ് ഇത് നമ്മുടെ കണ്ട്രോൾ റൂമിൽ നിന്നുള്ളതല്ല.<br />
സ്ക്രീനിലൂടെ അജ്ഞാതമായ ചില സന്ദേശങ്ങൾ അവര്‍ക്ക് കിട്ടാൻ തുടങ്ങി. ചെറിയ ചെറിയ ലൈനുകളും വൃത്താകൃതിയിലുള്ള വ്യത്യസ്ത കളറുകളുള്ള രൂപങ്ങൾ, അവരുടെ സ്ക്രീനിലൂടെ തെളിയുന്നു. മൂന്നു പേരും ഈ കാഴ്ച കൌതുകത്തോടെ നോക്കുന്നു.<br />
തോമസ് : ഇന്നലെ നമ്മൾ കണ്ടതിലും വ്യത്യസ്തമാണല്ലോ ഈ സിഗ്നൽ<br />
ആദം : അതെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു<br />
സ്ക്രീനിൽ വരുന്ന രൂപങ്ങൾ മാറി വരുന്നു, വ്യത്യസ്ത ശൈപിലുള്ള രൂപങ്ങൾ ഒപ്പം കുറെ ലൈനുകളും. ഓരോ ദിവസവും മാറി വരുന്ന ലൈനുകൾ അവർ ശ്രദ്ധിക്ക്ന്നു<br />
തോമസ് : ഇത് ഭൂമിയിൽ നിന്നുള്ള സിഗ്നൽ അല്ല ഉറപ്പാണ്<br />
ശേഖർ : അതെ ഇത് ഏതോ ഗ്രഹത്തിൽ നിന്നും വരുന്ന സിഗ്നൽ ആവാൻ സാദ്യതയുണ്ട്<br />
തോമസ് : അതെ ശേഖർ പറഞ്ഞത് പോലെ ഈ സിഗ്നലുകൾ ഭൂമിയിൽ നിന്നുള്ളതല്ല ഏതോ അന്യ ഗ്രഹത്തിൽ നിന്നുള്ളതാവാം.<br />
ആദം : നമുക്ക് ഈ സന്ദേശങ്ങളുടെ കോഡുകൾ സേവ് ചെയ്യാം, സേവ് ചെയ്തു കോഡുകൾ നമുക്ക് തിരിച്ചയക്കാൻ ശ്രമിക്കാം. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സിഗ്നലുകൾ സേവ് ചെയ്തു, അതെ രൂപത്തിലുള്ള കോഡുകൾ ചേർത്തു അവർ മെസ്സജുകൾ വരുന്ന സിഗ്നലുകളിലേക്ക് തിരിച്ചയക്കുന്നു.<br />
തോമസ് : ആ കോഡുകൾ തിരിച്ചു പോയിട്ടുണ്ട്,<br />
തോമസ് : നമുക്ക് നാടുമായി ബന്ധപ്പെടാൻ എന്താണ് മാർഗം<br />
ആദം : നമുക്ക് കാത്തിരിക്കാം സിഗ്നൽ ലഭിക്കാതിരിക്കില്ല<br />
ശേഖർ : ഇപ്പോൾ ചിത്രങ്ങൾ ആകെ മാറിയിരിക്കുന്നു<br />
തോമസ് : ഇത് നോക്കൂ ഏതോ അജ്ഞാത ജീവികളെ പോലെയുള്ള ചിത്രങ്ങൾ<br />
കോഡുകൾ സേവ് ചെയ്തു അയച്ചതിന് ശേഷമുള്ള ചിത്രങ്ങൾ നേരത്തെ കണ്ടിരുന്ന വരകൾക്ക് പകരം ചില ചിത്രങ്ങൾ കൂടി വരാൻ തുടങ്ങി. ചിറകു വിടർത്തി പറക്കുന്ന കുതിരകളെ പോലെ കുറെ രൂപങ്ങൾ. എല്ലാം ഇരുട്ടിൽ പ്രകാശിക്കുന്ന രൂപങ്ങൾ. എവിടെയോ ജീവിക്കുന്ന ജീവികളാണോ എന്നവർ സംശയിച്ചു. മനുഷ്യരെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ജീവികളാണ് ഇതെന്ന് അവർ അനുമാനിച്ചു. ഇതിനെ പറ്റി പഠിക്കാൻ നമുക്കെങ്ങിനെ കഴിയും, ഈ ചിത്രങ്ങൾ എങ്ങിനെ നാട്ടിലേക്ക് നമുക്ക് അയക്കാൻ കഴിയും.<br />
ശേഖർ : ഇത് അന്യ ഗ്രഹ ജീവികളാണ് എന്ന് തോന്നുന്നു<br />
ആദം : അതെ പക്ഷെ നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല ഇതിനെ പറ്റി കൂടുതലായി പഠിക്കാൻ<br />
നമുക്കിവിടെനിന്ന് കഴിയില്ലല്ലോ<br />
ആദം : നമുക്ക് ലഭിക്കുന്ന സന്ദേശം എങ്ങിനെയെങ്കിലും നാട്ടിൽ എത്തിക്കണം.</div>
<div style="text-align: justify;">
<br />
സമയം വൈകുന്നേരം സൂര്യൻ കടലിലേക്ക് താഴുന്നു, മൂന്നു പേരും എർമാടതിലേക്ക്പോകുന്നു </div>
<div style="text-align: justify;">
ശേഖർ : എന്റെ ശരീരം വല്ലാതെ വേദനിക്കുന്നു എന്തോ ശ്വാസം കിട്ടാത്തത് പോലെ ശേഖർ ആകെ അസ്വസ്ഥനാകുന്നു<br />
തോമസ് : ശേഖർ, നേരം വെളുക്കട്ടെ നമുക്ക് വേദനയ്ക്ക് വല്ല പരിഹാരവും കാണാം<br />
ആദം : നമ്മൾ എത്ര നാൾ ഇവിടെ ഇങ്ങനെ കഴിയും<br />
മൂന്നു പേരും എർമാടത്തിൽ ഉറങ്ങുന്നു.<br />
<br />
സൂര്യൻ ഉദിച്ചു പൊങ്ങുന്നു<br />
തോമസും ആദമും ഉറക്കുമുണരുന്നു<br />
തോമസ് : ശേഖരിനെ വിളിക്കുന്നു ശേഖർ , ശേഖർ എഴുന്നെല്ക്കൂ ശേഖർ<br />
ആദം : ശേഖരിനു നല്ല പനിയുണ്ട്, തോമസ് ശേഖരിന്റെ ശരീരം ചുട്ടു പൊള്ളുന്നു<br />
ശേഖരിനെ എർ മാടത്തിൽ കിടത്തി ആദമും തോമസും പഴങ്ങൾ പറിക്കാനും വെള്ളമെടുക്കാനും കാട്ടിലേക്ക് നടക്കുന്നു, പഴ വർഗങ്ങൾ പറിക്കുന്നു.<br />
വെള്ളവും പഴവർഗങ്ങലുമായി ആദമും തോമസും എർമാടത്തിലെക്ക് പ്രവേശിക്കുന്നു.<br />
തോമസ്
: ശേഖർ, ശേഖർ എഴുന്നെൽക്കൂ, ശേഖരിനെ അവർ തട്ടി വിളിക്കുന്നു. ശേഖരിനു
ഒരനക്കവുമില്ല ആദം ശേഖറിന്റെ മൂക്കിനടുത്തു കൈ വെക്കുന്നു.<br />
ആദം : കരഞ്ഞു
കൊണ്ട്, ശേഖർ നമ്മെ വിട്ടു പോയി തോമസ്<br />
(കയ്യിലുണ്ടായിരുന്ന വെള്ളവും
പഴങ്ങളും താഴെ വീണു മറിയുന്നു). <br />
ആദമും തോമസും ശേഖരിന്റെ ശേഷക്രിയകല്ക്കായി ശേഖരിന്റെ ശരീരം എര്മാദത്തിനു താഴെ കൊണ്ട് വരുന്നു.
കണ്ണീരോടെ ശേഖരിനെ കുറച്ചു അകലയായി ഒരു മരത്തിനു താഴെഉള്ള ഒരു കുഴിയിൽ
അടക്കം ചെയ്യുന്നു.<br />
<br />
<div style="text-align: justify;">
രണ്ടു
പേരും ദുഖത്തോടെ എർമാടത്തിൽ ഇരിക്കുന്നു. </div>
<div style="text-align: justify;">
തോമസ് : "ആദം ശേഖർ നമ്മെ
വിട്ടു പിരിഞ്ഞു, ഇനി എത്രകാലം നമുക്ക് ഇവിടെ ജീവിക്കാൻ കഴിയും?
നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയുമെന്നു ഇനി ഒരു പ്രതീക്ഷയും എനിക്കില്ല.
നമുക്ക് ഒരു കാര്യം ചെയ്യാം.<br />
തുടരും </div>
<br />
<span style="color: red;"><a href="http://www.artofwave.com/2015/07/2.html" target="_blank">രണ്ടാം ഭാഗം വായിക്കാൻ </a></span></div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com0tag:blogger.com,1999:blog-2041216608031259057.post-80037606502842223482015-07-15T22:56:00.000-07:002015-07-27T02:03:44.632-07:00വീട് നിർമാണത്തിലെ ആർഭാടം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgE0UyldgMkVVEdeJXSar5CyoDoadk52O7VQ6eF-xgGoD1zeXviSprYwN6_Wor2LKauobF2XOiiCdklOMAedz2KWUCyccjiTdTrL9AfZRT5i2cjZ-5hLN76ZdETY5hVUmSYAMGfVEPHlQg/s1600/majeednadapuram3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgE0UyldgMkVVEdeJXSar5CyoDoadk52O7VQ6eF-xgGoD1zeXviSprYwN6_Wor2LKauobF2XOiiCdklOMAedz2KWUCyccjiTdTrL9AfZRT5i2cjZ-5hLN76ZdETY5hVUmSYAMGfVEPHlQg/s400/majeednadapuram3.jpg" width="400" /></a>ഇന്ന് ഐഹിക ഭ്രമം മനുഷ്യനെ വല്ലാതെ ഗ്രസിച്ചു
കൊണ്ടിരിക്കുന്നു, മോഹങ്ങൾ മനസ്സിൽ നിറച്ചു ഭൌതിക സുഖങ്ങൾ വാരിക്കൂട്ടാൻ ഓടിക്കൊണ്ടിരി ക്കുന്നതിനിടയിൽ അസ്ഥിത്വവം മറന്നു പോകുന്നു മിതത്വം
നഷ്ടപ്പെടുന്നു. ആർഭാടങ്ങൾ വർദ്ധിക്കുന്നു. വീട് നിർമാണത്തിലും ഭക്ഷണ
വിഭവങ്ങൾ ഒരുക്കുന്നതിലും വാഹനമുപയോഗത്തിലും ആർഭാടം വല്ലാതെ കൂടുന്നു.
ജീവിത സമ്പാദ്യ മത്രയും വീടിനായി മാറ്റി വീടെന്നത് ആഡംബരത്തിന്റെയും
പ്രൌഡിയുടെയും അടയാളമാക്കി മാറ്റുകയാണ്. ആഡംബര സൗദങ്ങൽ ഉണ്ടാക്കാനുള്ള
മത്സരങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറു ഭാഗത്ത് തുറന്ന സ്ഥലങ്ങളിലും
തെരുവിലും ബസ്റ്റാണ്ടിലും റെയിൽവെ സ്ടാഷനിലും കടൽ തീരങ്ങളിലും പുഴക്കരികിലും
നിരവധി ഭവനരഹിതരായ പാവങ്ങൾ കഴിയുന്നുന്നുണ്ടന്ന കാര്യം അറിയാതെയോ അറിഞ്ഞോ മറന്നു പോകുന്നുണ്ട്. <br />
<br />
കൂട്ട് കുടുംബങ്ങളിൽ
നിന്നും മാറി താമസിക്കൽ അനിവാര്യമായിട്ടും ഒന്ന് മാറാൻ കഴിയാതെ വീര്‍പ്പു
മുട്ടുന്ന പാവങ്ങളുടെ വിങ്ങലും, ചേരികളിലും മലയോരങ്ങളിലും ജനിച്ചു
മരിക്കുന്ന പട്ടിണി പാവങ്ങളായ കുഞ്ഞുങ്ങളുടെ തേങ്ങലും കുട്ടികൾക്ക് ഒരു
നേരത്തെ ഭക്ഷണം കൊടുക്കാൻ കഴിയാതെ കണ്ണ് നീർപൊഴിക്കുന്ന അമ്മമ്മാരുടെ
കരച്ചിലും, വീടും നാടുമില്ലാതെ കടലിനുള്ളിൽ കപ്പലിൽ വിശപ്പിന്റെ കാഠിന്യത്താൽ പരസ്പരം കടിച്ചു കീറി മരിക്കേണ്ടി വന്ന മനുഷ്യരുടെ നിലവിളിയും
അട്ടഹാസവും കാതിൽ അലയടിക്കുമ്പോഴും ഈ ആഡംബര ചിന്തകൾ കൂടുന്നെയുള്ളൂ ഒട്ടും കുറയുന്നില്ല.<br />
<br />
<span style="color: blue;">വീട് നിർമാണത്തിലെ ദൂർത്ത്</span><br />
ഇപ്രാവശ്യം
അവധിക്കു നാട്ടിൽ പോയപ്പോൾ നാട്ടിലെ വീട് നിർമാണത്തിലെ ആഡംബരങ്ങളെ
കുറിച്ചു കൂട്ടുകാരനായ എഞ്ചിനീയറോഡ് അല്പം നേരം സംസാരിക്കാൻ കഴിഞ്ഞു,
അവന്റെ മേൽനോട്ടത്തിൽ നിര്‍മ്മിച്ച കുറച്ചു വീടുകൾ കാണാനിടയായി.
കൂടുതലും കൊട്ടാര സമാനമായ വീടുകൾ. അതിക വീടും പ്രവാസികളുടെതാണ് അവൻ
നല്കിയ ചില വിവരങ്ങൾ വിചിത്രവും അത്ഭുതപ്പെടുത്തുന്നതായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div dir="ltr" style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-w-KEo8syFjGpDVt9DJMSFXQTksbvvrJlDmex2vxJ7cS9BNe6YXNdftSwOgPW-uYVLIqvp3uA9y5LG-8dNsXZjOcU1QBNdzNKXAKxwT7QBXmrt1zio_ctbv0SXFIfRWpGrjxrH_1Qj6w/s1600/majeed5.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-w-KEo8syFjGpDVt9DJMSFXQTksbvvrJlDmex2vxJ7cS9BNe6YXNdftSwOgPW-uYVLIqvp3uA9y5LG-8dNsXZjOcU1QBNdzNKXAKxwT7QBXmrt1zio_ctbv0SXFIfRWpGrjxrH_1Qj6w/s320/majeed5.jpg" width="249" /></a><wbr></wbr>"നമ്മുടെ നാടുകാർക്ക് വേണ്ടി മാത്രം വീടുകൾ മോഡി കൂട്ടാനുള്ള പ്രാദേശിക
പേരിൽ അറിയപ്പെടുന്ന പ്രത്യേക ആഡംബര മറ്റീരിയലുകൽ വിപണിയിൽ ഇറങ്ങുന്നു,
അത് എത്ര വില കൊടുത്തും വാങ്ങാൻ സന്നദ്ധരാകന്ന വീട്ടുടമകൾ.
പ്രാദേശികാഭിരുചിയെ തികച്ചും ചൂഷണം ചെയ്യാൻ കഴിയുന്ന വിപണന തന്ത്രം.
കേട്ടപ്പോൾ അത്ഭുതവും ആശ്ചര്യവും തോന്നി.<br />
<br />
പൂർത്തിയാക്കാൻ കഴിയാതെ
കിടക്കുന്ന കുറെ വലിയ വീടുകൾ കൂട്ടുകാരൻ എനിക്ക് കാണിച്ചു തന്നു. വ്യക്തമായ
സാമ്പത്തിക പ്ലാനിങ്ങും ആസൂസ്ത്രണവുമില്ലാതെ ലോണ്‍ എടുത്തും ആഭരണങ്ങങ്ങൾ
വിറ്റും ശമ്പളത്തില്‍ മിച്ചം പിടിച്ചും സ്വരൂക്കൂട്ടിയ പൈസകൊണ്ടാണ് പലരും
പൊങ്ങച്ചത്തിന് വേണ്ടി വലിയ വീടുണ്ടാക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക
സ്ഥിതിയും ആവശ്യങ്ങളും പരിഗണിക്കാതെ കിട്ടാവുന്നതിലുമതികം കടംവാങ്ങി
വീട് പണി തുടങ്ങിയ പലരുടെയും വിജാരിക്കാതെയുള്ള ജോലി നഷ്ടവും കച്ചവട
നഷ്ടവും വീട് പണി പാതിവഴിയിൽ നിർത്തി വെക്കേണ്ടി വന്ന കാഴ്ചകൾ.<br />
<br />
നിശ്ചയിച്ച പ്ലാനില്‍ നിന്നും നിര്‍മാണ സമയത്ത് മാറ്റം വരുത്തിയത കൊണ്ട്
വിചാരിച്ചതിലും ചിലവ് വർദ്ധിക്കുകയും അത് താങ്ങാനാവാതെ പണി നിർത്തേണ്ടി
വന്ന വീടുകൾ. അവരിൽ പലരും ഇത്രയും വലിയ വീട് എടുക്കേണ്ടായിരുന്നു എന്ന്
പരിതപിക്കുന്നതായി കൂട്ടുകാരൻ പറയുന്നു. ഇങ്ങനെ പരിതപിക്കുന്നവരിൽ കൂടുതൽപേരും പ്രവാസികളാണ്. ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ വീട്ടുടമ ഇവിടം
വിട്ടു പോകേണ്ടി വന്ന പണി മുഴുവൻ കഴിഞ്ഞ വീടും അക്കൂട്ടത്തിൽ സുഹൃത്ത്
കാണിച്ചു തന്നു.</div>
<div dir="ltr" style="text-align: justify;">
</div>
<div dir="ltr" style="text-align: justify;">
ഈ കാഴ്ചകൾ പൂന്താനത്തിന്റെ വരികൾ
ഓർമ്മിപ്പിക്കുന്നതായിരുന്നു <br />
<br />
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-<br />
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.<br />
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ<br />
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,<br />
മാളികമുകളേറിയ മന്നന്റെ<br />
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ<br />
<br />
ശാശ്വതമായി
ഇവിടെ ജീവിക്കുമെന്നു തോന്നിപ്പിക്കും വിധമാണ് നാട്ടിലെ ഉൾപ്രദേശങ്ങളിൽ
പോലും ആയുഷ്കാല സമ്പാദ്യ മത്രയും ചിലവഴിച്ചുകൊണ്ട് കൊട്ടാര സമാനമായ
കോണ്‍ക്രീറ്റ് സൌദങ്ങൾ നിർമിക്കുചിരിക്കിന്നത്. മൂന്നു കഷ്ണം തുണിയുമായി
യാത്ര ചെയ്യേണ്ടവർ ആർക്ക് വേണ്ടിയാണ് ഈമണി മാളികകൾ നിർമിക്കുന്നത്. <br />
<br />
"ചത്തുപോം നേരം വസ്ത്രമതുപോലു-<br />
മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും"<br />
<br />
എത്ര
കണ്ട് പണമോ, സ്വത്തോ സമ്പാദിച്ചാലും മരിക്കുമ്പോൾ ഇവിടെ നിന്നും
സംഭാദിച്ച സത്കർമങ്ങൾ അല്ലാതെ മറ്റൊന്നും കൊണ്ടു പോകാൻ കഴിയില്ലെന്ന
പരമാർത്ഥം അറിഞ്ഞിട്ടും ഒരു മാറ്റവുമില്ലാതെ ഇത് തുടർന്ന് കൊണ്ടേ
ഇരിക്കുന്നു. </div>
<div dir="ltr" style="text-align: justify;">
<br />
കൊട്ടാരസമാനമായ വീടുകൾ നിർമ്മിക്കുന്നതിനു പകരം
ജീവിക്കാനാവശ്യമായ ചെറിയ വീട് നിർമിച്ച് മാതൃക കാട്ടി, മരിക്കുമ്പോൾ
കൊണ്ട് പോകാൻ കഴിയുന്ന വലിയ സംഭാദ്യമാണിതന്നു മനസ്സിലാക്കി തലചായ്ക്കാൻ
ഇടമില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങൾക്ക് ചെറിയൊരു വീട്
നിർമിച്ചിരുന്നങ്കിൽ എത്ര നന്നായിരുന്നു.<br />
<br />
ഭാവിയിൽ ഒരു പ്രയോചനവും
നല്‍കാത്ത കോണ്‍ക്രീറ്റ് കൊട്ടാരങ്ങൾ നാടുകളിൽ നിറയുന്നത് കാണുമ്പോൾ സി
എച് മുഹമ്മദ് കോയ സാഹിബിന്റെ വാക്കുകളാണ് ഓർമ വരുന്നത്. സി
എച് ജീവിപ്പിചിരിപ്പുണ്ടായിരുന്നങ്കിൽ "വീടുകൾ
ചെറുതാക്കി ആവശ്യത്തിനു മാത്രം പണിതിരുന്നങ്കിൽ അനേകം ഭവന രഹിതർക്ക്
നിങ്ങൾക്ക് വീട് നിർമിച്ചു കൊടുക്കാമായിരുന്നു" എന്ന് പറഞ്ഞേനെ.<br />
<br />
ഒരിക്കൽ
സി എച് തന്റെ ലേഖനത്തിൽ എഴുതി "ബന്ദർ പോലെയുള്ള പുരപണിയുന്ന പിരാന്തു
നമുക്കിനിയും മാറിയിട്ടില്ല. കേരളത്തിലാകെയുള്ള മുസ്ലിം സ്ത്രീകളുടെ ആകെ
ആഭരണങ്ങൾ ഒരിടത്ത് കൂട്ടാൻ കഴിയുമെങ്കിൽ നമ്മുടെ സമുദായം പത്ത് കൊല്ലം
മുന്നിലെത്തുമായിരുന്നു" സ്ത്രീകളുടെ ആഭരണ ഭ്രമം ഇന്നും കുറഞ്ഞിട്ടില്ല
എന്ന് തന്നെ പറയാം. <br />
<br />
<span style="color: blue;">സാമൂഹിക പ്രശ്നങ്ങൾ</span><br />
പ്രവാചകന്റെ
അനുയായികളാണ് ഈ ആഡംബരത്തിൽ ഏറെ മുന്നിൽ എന്നതാണ് ഏറെ കൗതുകകരം. സി
എച്ചിന്റെ ഭാഷയിൽ "ഈ പിരാന്തു" തുടരുമ്പോൾ സാമ്പത്തിക അസമത്വവും
അസന്തുലിതാവസ്ഥയും ഏറെ സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. എന്റെ നാടായ
നാദാപുരം പോലുള്ള പ്രദേശങ്ങളിൽ ഇത് പ്രകടമാണ് .<br />
<br />
<span style="color: blue;">നാം മാതൃകയാക്കേണ്ടത്</span><br />
പ്രവാചകൻ
കിടന്നുറങ്ങിയത് വലിയ മണി മാളികയിലോ പട്ടുമെത്തയിലോ ആയിരുന്നില്ല
ഈന്തപ്പനയോലകൾ കൊണ്ട് മെടഞ്ഞ പായയിലായിരുന്നു. ഒരിക്കൽ ഉറക്കത്തില്‍
നിന്ന് എഴുന്നേറ്റ പ്രവാചകന്റെ പുറത്ത് നിറയെ ഈന്തപ്പനയോലയുടെ പാടുകള്‍
കണ്ടപ്പോൾ പ്രവാചകരേ ഞാന്‍ താങ്കള്‍ക്ക് ഈന്തപ്പനയോലകൾക്ക് പകരം ഒരു
മെത്ത കൊണ്ടുവന്ന് തരട്ടേ എന്ന് ഇബ്നുമസ്ഊദ് ചോദിച്ചപ്പോൾ പ്രവാചകന്
മറുപടിയായി പറഞ്ഞത്. വേണ്ട ഇബ്നു മസ്ഊദ്, അല്പനേരം മരത്തണലില്‍
വിശ്രമിച്ച് ഇവിടം വിട്ടുപോവുന്ന വഴിയാത്രികന്റേതുപോലെയാണ് ഈ ലോക
ജീവിതമെന്നിരിക്കെ എനിക്ക് എന്തിനാണവയൊക്കെ എന്നായിരുന്നു എത്ര
ലളിതമായിരുന്നു പ്രവാചകന്റെ ജീവിതം.</div>
<div dir="ltr" style="text-align: justify;">
<br />
" നീ ഈ ലോകത്ത് ഒരു വഴിയാത്രക്കാരനെ
പോലെയോ അപരിചിതനെ പോലെയോ കഴിയുക". മനുഷ്യനും ഈ ലോകവും തമ്മിലുള്ള
ബന്ധത്തെ പറ്റി പ്രവാചകൻ പറഞ്ഞ വചനമാണിത് . ഇവിടെ വെച്ചു ചെയ്യുന്ന
സത്കര്മങ്ങളുടെ ഫലമാനുസരിച്ചിരിക്കും നമ്മുടെ മരണാനന്തര വിജയം. അഞ്ചു കാര്യങ്ങള്‍ക്ക് മുമ്പ്
അഞ്ചു കാര്യങ്ങള്‍ നന്മയില് ഉപയോഗപ്പെടുതാൻ പ്രവാചകൻ പഠിപ്പിക്കുന്നു.
"വാര്‍ധക്യത്തിന് മുമ്പ് യുവത്വത്തെ, രോഗത്തിന് മുമ്പ് ആരോഗ്യത്തെ,
ദാരിദ്ര്യത്തിന് മുമ്പ് സമ്പന്നതയെ, തിരക്കിനു മുമ്പ് ഒഴിവു സമയത്തെ,
മരണത്തിനു മുമ്പ് ജീവിതത്തെ".<br />
<br />
<span style="color: blue;">ഭരണാധികാരിയുടെ കൂര </span><br />
ഇസ്ലാമിക
ഭാരനാതികാരിയായിരുന്ന രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമർബിന് അബ്ദുൽ
അസീസിന്റെ ജീവിതം നാം മാത്രുകയാക്കെണ്ടതുണ്ട് . അദ്ദേഹം അതികാരവും
പതവിയും കൈ വന്നതിനു ശേഷം തനിക്കുണ്ടായിരുന്ന വലിയ വീടും വാഹനവും വിറ്റു
പണം പൊതു ഫണ്ടിലേക്ക് നീക്കുകയായിരുന്നു ഒരു കൊച്ചു കുടിലിൽ ഒരു പായയിൽ
കിടന്നായിരുന്നു ജനങ്ങളെ അഭിമുഖീകരിച്ചത് .<br />
<br />
പ്രജകൾക്കു ക്ഷേമം കൈ
വരുത്തുകയും രാജ്യത്തെ മനോഹാരമായ നന്മയുടെ ആരാമമായി മാറ്റുകയും ചെയ്ത
ഉമറിന്റെ ഓരോ ജീവിത കഥകളും ചരിത്ര താളുകളിൽ ഇന്നും ജീവിച്ചു
കൊണ്ടിരിക്കുന്നു. അത്രയും ഹ്രദയ സ്പരഷമായിരുന്നു അദ്ദേഹത്തിൻറെ വ്യക്തി
ജീവിതം. ചരിത്രകാരന്മാരല്ലാം അദ്ദേഹത്തിന്റെ മഹത്വം വാഴ്ത്തി
എഴുതിക്കൊണ്ടിരിക്കുന്നു.</div>
<div dir="ltr" style="text-align: justify;">
<br />
തന്റെ ഭാര്യക്ക് പിതാവില്‍നിന്നും ലഭിച്ച
മുഴുവന്‍ ആഭരണങ്ങളും ബൈതുല്‍ മാലിലേക്ക് കൊടുത്താലെ എന്റെ കൂടെ ജീവിക്കാന്‍
നിനക്ക് അനുവാദമുള്ളു എന്ന് തന്റെ ഭാര്യയോടു ഉമർ ബിന്‍ അബ്ദുൽ അസീസ്
പറയുകയുണ്ടായി. പത്നി ഫാത്തിമ എല്ലാ ആഭരണങ്ങളും ബൈത്തുൽ മാലിൽ ഏല്പിച്ചു
ഇതിന്റെ ഇരട്ടി എനിക്കുണ്ടായാലും എനിക്ക് അങ്ങ് മതി എന്ന് പറഞ്ഞു
ഉമരിനോടൊപ്പം ജീവിക്കുകയായിരുന്നു. </div>
<div dir="ltr" style="text-align: justify;">
<br />
ഉമർ ബിന്‍ അബ്ദുൽ അസീസ് തന്റെ
പ്രസംഗത്തിൽ ഒരിക്കൽ പറഞ്ഞു "ഓരോ ദിവസവും ഓരോ സഞ്ചാരിയെ നിങ്ങൾ ഒരിക്കലും
തിരിച്ചു വരാത്ത സ്ഥലത്തേക്ക് യാത്ര അയക്കുന്നു, ഭൂമിയിലെ ഒരു കുഴിയിൽ
നിങ്ങൾ അവനെ തള്ളിയിടുന്നു. അവിടെ നിന്ന് ഒരിക്കലും എഴുന്നേല്ക്കാൻ അവനു
കഴിയുന്നില്ല അവിടെ തലയിണയോ കിടക്കാൻ മെത്തയോ ഇല്ല. എല്ലാവരെയും വിട്ടു
പിരിഞ്ഞ അവൻ അവിടെ കിടന്നു വിചാരണ നേരിടുന്നു. തന്റെ കര്‍മങ്ങളുടെ
ബന്ധത്തിലാണ് അവൻ. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു സന്തോഷത്തോടെ ഇവിടെ
താമസിക്കുന്ന ഏതൊരുത്തനും ഇവിടെ നിന്നും യാത്രയാകും അത് കൊണ്ട് ഈ ദുന്യാവിൽ
നിന്നുള്ള യാത്ര സുഗമമാക്കുക. ഈ ദുന്യാവ് വിഷമമുണ്ടാക്കുന്ന അതെ അളവിൽ
സന്തോഷം നല്‍കുന്നില്ല. അല്പം സന്തോഷവും കൂടുതൽ ദുഖവുമാണ് നല്‍കുന്നത്.</div>
<div dir="ltr" style="text-align: justify;">
</div>
<div dir="ltr" style="text-align: justify;">
റഹീം
കുട്ടിയാടി ഒരു സംഭാഷണഗാനത്തിൽ ഉമറിന്റെ ലളിത ജീവിതം മനോഹരമായി
ചിത്രീകരിക്കുന്നുണ്ട് . കേരളത്തിലെ നിരവധി പേരുടെ കാതിൽ ആ വരികൾ
ഇന്നുമുണ്ടാകും.<br />
<br />
"ഒരു കിഴവി അവരുടെ വീട് പുനർനിർമ്മാണം ചെയ്യാനായി<br />
ഒരു ദിവസം ഉമറിൻ വീട്ടില്‍ വന്നവർ ചൊല്ലുകയായ്<br />
ഒരു കാര്യം ചൊല്ലൂ പെണ്ണെ ഉമർഖലീഫ താമസവിടെ ?<br />
ഇത് കേട്ട് പുഞ്ചിരിയോടെ ഫാത്തിമ ചൊല്ലി നിങ്ങളിരിക്കൂ<br />
ഇത് തന്നെ അവരുടെ വീട് കാര്യം ചൊല്ലിടുവീൻ<br />
ഈ കൂൂര ഉമർ ഖലിഫ തങ്ങളുടെതോ സുബ്ഹാനല്ലഹ്<br />
ഇത് പോലെ വേറൊരു കുടിലിന്നാട്ടിൽ ഇല്ലല്ലഹ് "<br />
<br />
<span style="color: blue;">ആഡംബരത്തിന്റെ അന്ത്യം </span><br />
വലിയ
കൊട്ടാരങ്ങളും തോട്ടങ്ങളും വിവിധ അനുഗ്രഹങ്ങളും അതികാരങ്ങളും
ഉണ്ടായിരുന്ന രാജാക്കന്മാരും പ്രഭുക്കന്മാരും ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്
. അക്രമിയായ അഹങ്കാരിയായ എന്നും ഇവിടെ നിലനിലക്കുമെന്നു ആഗ്രഹിച്ച ഫറോവ
മുങ്ങി മരിച്ചു എല്ലാം നഷ്ടപ്പെട്ട ചരിത്രം ഖുറാൻ വിവരിക്കുന്നുണ്ട്
"എത്രയെത്ര അരുവികളും ആരാമങ്ങളും മണിമേടകളുമാണ് അവര്‍ ഉപേക്ഷിച്ചുപോയത്!
അവരാസ്വദിച്ചുപോന്ന എന്തെല്ലാം ജീവിതൈശ്വര്യങ്ങള്‍! ഒക്കെയും അവര്‍
പിറകില്‍ ഉപേക്ഷിച്ചുപോയി. ഇതത്രെ അവര്‍ക്കുണ്ടായ പര്യവസാനം. അവരുടെ വിഭവ
സമൃദ്ധിക്ക് നാം മറ്റൊരു ജനത്തെ അവകാശികളാക്കി. ആകാശമോ ഭൂമിയോ
അവര്‍ക്കുവേണ്ടി കരഞ്ഞില്ല. അവര്‍ക്ക് അല്പവും അവസരം ലഭിച്ചതുമില്ല
(44:25-29)<br />
<br />
<span style="color: blue;">രക്ഷ ലഭിക്കാൻ </span><br />
പുണ്യ മാസമായ റമദാനിലൂടെയാണ്
വിശ്വാസികൾ നീങ്ങി ക്കൊണ്ടിരിക്കുന്നത്, ഭക്തിയുടെ ഈ ദിനരാത്രങ്ങളെ പരമാവധി
ധന്യമാക്കുന്നതോടൊപ്പം ആത്മവിശുദ്ധി കൈവരിക്കുവാനും
ആത്മസംസ്ക്കരണത്തിലൂടെ ജീവിത വിജയം നേടാനും നമുക്ക് സാധിക്കണം ആഡംബരങ്ങളും ദൂര്‍ത്തും ഒഴിവാക്കി ലളിതജീവിതം നയിക്കാനും പാവങ്ങളെയും
അഗതികളെയും സഹായിക്കാനും അതിനെ പ്രേരിപ്പിക്കാനും നമുക്ക് കഴിയട്ടെ.</div>
<div dir="ltr" style="text-align: justify;">
<br />
അഗതികള്‍ക്ക്
അന്നം നല്‍കാനും അതിനു പ്രേരിപ്പിക്കുന്നതിന്റെയും ദുര്‍ബലരോട്
കാരുണ്യത്തോടെ വര്‍ത്തിക്കേണ്ടതിന്റെയും പ്രാധാന്യത്തെ ഊന്നിക്കൊണ്ട്
ഖുറാൻ പറയുന്ന ഈ വചനം ഏതൊരു വിശ്വാസിയുടെയും ഉള്ളം തുറപ്പിക്കുന്നതാണ്.
"എന്നാല്‍ കര്‍മപുസ്തകം ഇടതുകരത്തില്‍ ലഭിക്കുന്നവനോ അവന് പറയും: കഷ്ടം!
എനിക്കെന്റെ കര്‍മപുസ്തകം കിട്ടാതിരുന്നെങ്കില്‍! എന്റെ
കണക്കെന്തെന്നറിയാതിരുന്നെങ്കി<wbr></wbr>ല്‍! മരണം എല്ലാറ്റിന്റെയും
ഒടുക്കമായിരുന്നെങ്കില്‍!! എന്റെ സമ്പത്ത് ഇന്ന് എനിക്കൊരു പ്രയോജനവും
ചെയ്തില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള്‍
കല്‍പനയുണ്ടാകും നിങ്ങള്‍ അവനെ പിടിച്ച് ചങ്ങലയിടുവിന്‍. എന്നിട്ട്
നരകത്തിലേക്കെറിയുവിന്‍. അനന്തരം എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍
ബന്ധിക്കുവിന്‍. അവന് മഹോന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
അഗതികള്‍ക്ക് അന്നം നല്കാന് പ്രേരിപ്പിച്ചിരുന്നുമില്ല. അതിനാല്‍
ഇന്നിവിടെ അവനോടനുതാപമുള്ള ഒരു മിത്രവുമില്ല. വ്രണങ്ങളില്‍നിന്നുള്ള
ദുഷ്ടുകളല്ലാതെ അവന് ഒരാഹാരവുമില്ല. പാപികള്‍ മാത്രമേ അത്
ഭുജിക്കുകയുള്ളൂ.(69:25-37)</div>
<div dir="ltr" style="text-align: justify;">
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJF6eyaeWAlPIctWQhyEXZIpSYcY0FrWwqU_YJTxau7WfqrQVGn1fdEQmpLsn0DvXIQq6n9GLbOyuf8imZ_wRFW_Xoik4hjbDTJejzV0XnfBq7JoGrjUHQ_E8StUx_4dwflbtD0KLiFIc/s1600/majeednadapuram1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJF6eyaeWAlPIctWQhyEXZIpSYcY0FrWwqU_YJTxau7WfqrQVGn1fdEQmpLsn0DvXIQq6n9GLbOyuf8imZ_wRFW_Xoik4hjbDTJejzV0XnfBq7JoGrjUHQ_E8StUx_4dwflbtD0KLiFIc/s400/majeednadapuram1.jpg" width="306" /></a>ഇമാം ശാഫി തന്റെ ഒരു ചെറു കവിതയിലൂടെ
വലിയൊരു ചിന്ത നമ്മോടു പങ്കു വെക്കുന്നുണ്ട്. നീ ഐഹിക പ്രമത്തതയിൽ അകലം
പ്രാപിക്കുക, കാരണം രാത്രി മറഞ്ഞാൽ അടുത്ത പുലരി ജീവിക്കുമെന്ന് ഒരു
ഉറപ്പുമില്ല, എത്ര എത്ര ആരോഗ്യ ദൃഡ ഗാത്രരാന് ഒരസുഖവുമില്ലാതെ മരിച്ചു
പോയിരിക്കുന്നത്, എത്ര എത്ര രോഗികളാണ് കാലത്തെ അതിജയിച്ഛത്, രാവും പകലും
കളി ചിരിയിൽ എര്പെടുന്ന എത്ര എത്ര യുവാക്കൾ, എവിടെയോ അവരുടെ കഫൻ പുടവ
നെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു അവരതരിയുന്നില്ല.<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJF6eyaeWAlPIctWQhyEXZIpSYcY0FrWwqU_YJTxau7WfqrQVGn1fdEQmpLsn0DvXIQq6n9GLbOyuf8imZ_wRFW_Xoik4hjbDTJejzV0XnfBq7JoGrjUHQ_E8StUx_4dwflbtD0KLiFIc/s1600/majeednadapuram1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a>പാവപ്പെട്ടവർക്ക് വേണ്ടി ദൈവത്തോട് ഉള്ളുരുകി
പ്രാർഥിക്കാനും ലഭിച്ച അനുഗ്രഹങ്ങല്ക്ക് നന്ദി പറയാനും അവരുടെ
കണ്ണീരോപ്പാനുള്ള പ്രവർത്തനങ്ങളിൽ ഭാഗമാകാനും ഈ നോമ്പിലൂടെ നമുക്ക്
ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. ആഡംബരങ്ങളും ദൂർത്തും ഒഴിവാക്കി
ലളിതജീവിതം നയിക്കാനും പാവങ്ങലെയും അഗതികളെയും സഹായിക്കാനും അതിനെ
പ്രേരിപ്പിക്കാനും രമദാനിലും അല്ലാത്തപ്പോഴും നമുക്ക് കഴിയണം ഈ റമദാൻ
അതിനു വേണ്ടിയുള്ള പരിശീലന മാകട്ടെ. <br />
<br />
വിശുദ്ധ മാസത്തിന്റെ പവിത്രത
ഉള്‍ക്കൊണ്ട് ആത്മ വിശുദ്ധി കൈവരിക്കുവാനും ആത്മസംസ്ക്കരണത്തിലൂടെ ജീവിത
വിജയം നേടാനും എല്ലാവര്ക്കും സാധിക്കട്ടെ.</div>
</div>
Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.com7