Saturday, October 15, 2011

നോബല്‍ പുരസ്‌കാരം ലഭിച്ച കവി തോമസ് ട്രാന്‍സ്‌ട്രോമറിന്റെ കവിതകള്‍ മലയാളിക്ക് അപരിചിതമല്ല.



ട്രാന്‍സ്‌ട്രോമറിന്റെ ഏറ്റവും പ്രസിദ്ധമായ കവിത  1966ല്‍  പുറത്തിറങ്ങിയ  വിന്‍ഡോസ്‌ ആന്‍ഡ്‌ സ്റ്റൊന്‍സ്  ആണ്,  "ഭാഷയുടെ മാന്ത്രികതകൊണ്ട് വായനക്കാരനെ യാഥാര്‍ഥ്യത്തിന്റെ പുതുതലങ്ങളിലേക്ക് കൊണ്ടുപോകുന്ന താണ് അദ്ദേഹത്തിത്തിന്റെ കവിതകള്‍" പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നോബേല്‍ സമിതി
വിലയിരുത്തിയത് ഇങ്ങനെയായിരുന്നു.
നോബല്‍ പുരസ്‌കാരം ലഭിച്ച കവി തോമസ് ട്രാന്‍സ്‌ട്രോമറിന്റെ  
കവിതകള്‍ മലയാളിക്ക് അപരിചിതമല്ല.
1931ല്‍ സ്റ്റോക്ക് ഹോമില്‍ ജനിച്ച ട്രാന്‍ട്രോര്‍മര്‍ സൂദ്ര ലാത്തിന്‍ സ്കൂള്‍ പഠിക്കുമ്പോള്‍ തന്നെ കവിത എഴുതാന്‍ തുടങ്ങി, തന്റെ 80ാം വയസ്സിലും കവിതയാണ് തന്റെ ആത്മാവെന്നു തിരിച്ചറിഞ്ഞ് രചന നടത്തുന്ന ട്രാന്‍സ്‌ട്രോമറിന്റെ ആദ്യകവിതാസമാഹാരം പുറത്തുവരുന്നത് 23ാം വയസ്സിലാണ്. ഇന്നും സ്വീഡി്ഷ് ഭാഷയിലെ ഏറ്റവും ശ്രദ്ധേയനായ കവി ഇദ്ദേഹംതന്നെ. അമ്പതോളം  ഭാഷകളില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.  മലയാളത്തിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്,  തോമസ് ട്രാന്‍സ്‌ട്രോമറിന്റെ കവിതകള്‍ മലയാളിക്ക് അപരിചിതമല്ല.  "ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍" എന്ന സ്വീഡിഷ് കവിതകളുടെ സമാഹാരത്തില്‍ ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയങ്ങളായ പതിനഞ്ചു കവിതകളുണ്ട് സച്ചിദാനന്ദനാണ് കവിതകള്‍ മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നത്.
ട്രാന്‍സ്‌ട്രോമറിന്റെ ഏറ്റവും പ്രസിദ്ധമായ കവിത  1966ല്‍  പുറത്തിറങ്ങിയ  വിന്‍ഡോസ്‌ ആന്‍ഡ്‌ സ്റ്റൊന്‍സ്  ആണ്,  "ഭാഷയുടെ മാന്ത്രികതകൊണ്ട് വായനക്കാരനെ യാഥാര്‍ഥ്യത്തിന്റെ പുതുതലങ്ങളിലേക്ക് കൊണ്ടുപോകുന്ന താണ് അദ്ദേഹത്തിത്തിന്റെ കവിതകള്‍" പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നോബേല്‍ സമിതി വിലയിരുത്തിയത് ഇങ്ങനെയായിരുന്നു.
1990ല്‍ പക്ഷാഘാതത്തെത്തുടര്‍ന്ന് സംസാരശേഷി നഷ്ട്ടപ്പെട്ടു. പക്ഷേ കവിത അദ്ദേഹത്തിനു നാവുതന്നെയായി. വര്‍ത്തമാനകാല കവിതയുടെ തുടിപ്പ് മുഴുവനും നമുക്ക് രാന്‍സ്ഫോര്‍മറിന്റെ കവിതകളില്‍ കാണാം.
മനുഷ്യമനസ്സിന്റെ കാണാപ്പുറങ്ങളെ കവിതകളിലൂടെ കോറിയിടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു  ലളിതവത്ക്കരണങ്ങളെ ചെറുക്കുന്ന കവിതയാണ് ട്രാന്‍സ്‌സ്‌ട്രോമറുടേത്. ആദ്യകാലങ്ങളില്‍ എലിയറ്റിന്റേതുപോലെ നിര്‍വ്യക്തികമായിരുന്ന കവിത പിന്നീട് കൂടുതല്‍ വൈയ്യക്തികമായി മാറി. മൗലിക ബിംബങ്ങളും വൈരുദ്ധ്യങ്ങളും സംക്ഷിപ്ത സ്വഭാവവുംകൊണ്ട് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ കവിതകളെല്ലാം.


Transtromer’s most famous works “Windows and Stones,” in 1966
His works have been translated into more than 50 languages and influenced poets around the globe, particularly in North America.  
Born in Stockholm in 1931, Transtromer grew up alone with his teacher mother after she divorced his father — a journalist. He started writing poetry while studying at the Sodra Latin school in Stockholm and debuted with the collection "Seventeen Poems" at age 23. 
Transtromer is considered a master of metaphor, weaving powerful images into his poems without much embellishment. The award citation noted that his collections "are characterized by economy." 
In 1990, Transtromer suffered a stroke, which left him half-paralyzed and unable to speak, but he continued to write and published a collection of poems

No comments:

Post a Comment

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...